Skip to main content

Full text of "Chindha Sandhanam Vol 1"

See other formats


ചിന്താസന്താനം 


ചിന്താസന്താനം. 


ഒന്നാം ഭാഗം. 


ഗ്‌ 


ആര്‍. അശവരപിൂള ഞി. ഷ്മ. 


പ്രസാധകന്‍. 


ചി. എം, നാരായണി. 


ചാന്‍ ൂണ്ണുന്‍നായര്‍ ഗ്രന്ഥശാല? ചേര 


പരിഷ്യിച്ച ൨.൭4 പരിപ്പു കുപ്പി ൨. 
രമാനദമസി? പ്രസ്സ്‌ ----ചേത്യല 
൯൧. 

[പകഷ്യപകാശം ്രന്ഥകര്രാഷിഡ്‌ | 


്രില അണ ൧൨ 


ഉ” മായയുടെ മില്ു്ഞ 
പയജേനിര്‍ക്കിമോകിരളും 


അവതാരികാ. 


ര ന്ധാടില്‍ സഞ്ചയിച്ിടുമ പ്രബന്ധപരശ്വരം 
യൂടെ കത്നാവായ മഹാ. രാ. രാ. ശ്രീ. ആര്‍. ഇരശ്വരപിക്ളു 
അവര്‍കാം എന്റെറ നിട്യാളസേത്തിനെറ അസ്ഥിവാരം 
കെട്ടിയതില്‍ അഗ്രഗബ്നാകയാല്‍ അദ്ദേത്ിനെറ കൃതി. 
കപി ഞാന്‍ ചെയ്യുന്ന നിരൂപണം പരമത്മോയില്‍ 
നിന്ന്‌ പ്രസരിയയുന്ന പ്രകാശത്തെ അവലംിച്ചു്‌ ജീവാത്മാ_ 
മം പ്രമോരമത്രൂപ്പാനോഷണം ലെയ്യുന്നതുപോലെ രോ. 
അന്ന. ശിഷ്ഠവത്സലനം  തടേബജിയുമായ അട്ടേഫം 
കൂടിക്‌ അനിച്ികനിുടില്‍ ഇെടതുസതിന്‌ ഞാന്‍ 
അനധീകാടിയുമായിഴ്ലമായിജന്നു. അയ്ൂപപേകവൃത്തിയിലും, 
പരഠദേശാലകള്ുടെ അബ്രക്ഷനായും, നിയമന്ിര്‍മമാണസഭയിലും 
ലവം രീമാ൯ ഈശ്വപിമ്മ, അവര്‍കഠാക്്‌ സിിച്പിടടമേ 
പ്രസിടരിപരക്കെ അറിയപ്പെടിട്ടമേതും ആവക സംഗതികളെ 
ആവര്റില്ചുപറയന്നതുകൊണ്ട്‌ വിശേഷാല്‍ ഒന്നം നിട്ടിഫി-. 
യയണ്ടതായില്ലാത്തതും മകന്നു. സഫിയ്യ പിഷയമായി 
അദ്ദേഹത്തിനു ഉല്‍ക്ക പ്രായേണ പൊതുജനങ്ങംക്ഷ്‌ 
പരിചിതംതന്നേ എയിചും അതിനെ സൂമ്ലസ്ഥിതി ഇനിയും 
ജനം ഗരഡിച്ചി്ടണ്ട എന്ന്‌ നിശ്ചയമില്ല. പക്ഷെ, 
അത്ത്‌ പരഭിചയിച്ചിടടുേവക്‌ അദ്ദേഹത്തിന്‍െറ ചി 
അസ്മ്ാവും അവലേകേനുശകരിയും അനായാസേന അന 
ചപ്പെടാതിരിപ്പു൯ തമില, സാധാരണ ജനങ്ജാം ജല. 
(മംത ബുവകതാക്ളു ആയണ്ട്‌. അതുകൊണ്ടുതന്നെയാണ്ട്‌ 


(*പാകിസയേമസ്ത നൃപതേ സുഃഷ്ഠരതോമാ്രത 


പ. അവതാരിക 


എന്ന്‌ ഗവാ വേദവ്യാസന്‍ പറയുന്നതു്‌. മിസ്റ്റര്‍. 
ഇശ്വേരിമ്മ, വാമിസംയമവ്യതംതന്നേ അസി 
കൂടട്ിചാണ്‌. അതുകൊണ്ട്‌: *അപ്രാപ്േകാലവചനമമോഴ 
അസ്ഥാനത്തില്‍ മെനമ്രേനമോ അദ്ദേഹത്തിന്‌ ഉണ്ടാകാ- 
ല്ല ഇങ്ജനെയുമ്ള. ഒാദം പൊതുജനസമക്ഷം ഗ്ലാം 
പ്രഭൂമായൊ, വളരെയോം, തുരുതുയയോ എര്തുന്നില്ലെതില്‍ 
അതില്‍ ആശ്ചമയപ്പേടാനൊന്നമില്ല. നമമുടെ ഇടയില്‍ 
ഗ്രന്ഥമെട്ുത്ത്‌, ശ്വാസസോച്ചുചാസം ചെയ്യുന്നതുപോലെ അത്ര 
സൂകരമാധി വളുമൊപ്പര്‍ പിച്ചും അന്ദ്നിച്ചും വരുന്നു. ഈ 
കൂയ്‌ കൂട്ടുന്ന കേലോഫലത്തിനിടയില്‍ മിസ്റ്റര്‍ ഇരശ്വരപി- 
ക്മയയടതുപോലുമമ സെരമ്േസാമോയ സാഫിത്ൃഭീതി മനസ്സു 
(മാധാനമുളളവകീല്ലാതെ തിരിച്ചറിയാന്‍ കഴികയില്ല. ഒേരീ- 
പരടഫാമികാം അടിുമുഴക്ഡോറം സൂക്്യവും മധുവേമായ 
ലീങാനിനാദംഭേടില്ലേതില്‍ അതു്‌ പണയ" അപകഷിമായി 
ആരെടകിലും ആരോപിയ്മാ? 


മീശയാ ശോഭ്തേ മോന്ത 
മോന്തയമമീശയം തഥാ 
ീശയാ മോന്തയാ ചൈവ 
പൊനേററം വിരാജതേ" 


ഇങനെ കയിതകള്ം, “കല്യാണിക്കുട്ടി? എന്നൊ 
കളവാണി? ഏന്ന മറെറാ ലഭിയ അക്ഷത്തില്‍ 
പറത്തി അച്ചടിച്ച്‌ അകമെ *ക്യാണികുടടി"വചപകരം കല്ലും 
ആന്ടിയും കറദിയുമായി ചെരിയ മനസ്സിനും തന്നത്ത. 
ക്൭വിധം പീഡാകരമായവാചേകങ്ങളും ആശയങ്ങളും കത്തി. 
ഖ്ലെലയതതി പ്രസിടപ്പെടത്ുന്ന ഗൃകൂതികം കൊണ്ട്‌" ഷോ 
സാഷിത്ൃത്തെ പുലളതുവാന്‍ പപ്പെട്ിരിയുക്നപര്‍ കേലം 
അവതുളേത്തിലാണെന്ന്‌ തുറന്ന്‌ പറയേണ്ടകാലം അതിക്രമ. 
ചിത. മലവെള്ള പട്ടംപോലെ അച്ഛു്രടങ്ങളില്‍നിന്ന്‌ 


അവതാിക ൩. 


ലയാളപുസ്തകങ്ഠം പുറപ്പെടുന്നുണ്ടെതിലും മലവെമമത്തില്‍ 
കൂടി ഒഴുകിവരുന്ന തടി മുതലായതു" സഞ്ചായം ഡിപ്പൂര്‍ട്- 
മെന്‍വുകാരെ വഞ്ചിച്ചു പിടിച്ചു" എടുക്കുന്നതിന്‌: നിവ്വുനന.. 
പരപ്പ ക്ങറംകൊണ്ടു്‌ അക്രമമായി 
യടി ണ്ില്‍ പിടി ളായ ാം 
ക്കാനല്ലാതെ മന്സ്സാക്ഷിപുദ്റം സാഫിത്യപോഷണത്തിന്‌* 
ൂത്സാിയുചന്നവര്‍ എത്രയുണ്ടെന്ന്‌" നോക്കുക. “ഇപ്പം 
മലയാള യിലുമ ചില ഗന്ധ പത്തുപുറം വാജിച്ചു 
നോക്ഷിയാലും അടപ്പുണമിട സാരാംശം ഗ്രിപ്പാന്‍ പ്രയാസ. 
മായിട്ടാണ്‌ ഇടിയയന്നതു്‌." എന്ന്‌ മിസ്‌ററര്‍ ഇയശ്വരപിള്ള, 
പരയുന്നു. ഇയിടെ *ചിച" എന്നതു്‌ പലി? എന്നാക്കിയാല്‍ 
ാസ്ത്രവത്തോട്‌ കമറൂൂടി സാമീ്യമണ്ടാശമെന്ന്‌ തോന്നുന്നു. 
ാമ്കെടത്തവമെല്ലോം െളിച്പ്പാടന്മാരൊ പേന എടുത്തവര്‍ 
െളിച്ചത്തു്‌ പെടത്തുന്നതെല്ലാംഗന്ഥങ്ങളൊഴുല്ല. നീരസവും 
ഭാഷാട്ടഷക വിഷയവുമായ ഇര കാലുഷ്ഠയത്തെ വിസ്തരരിക്കേണ്ട 
കാളമധികമില്ല, മലയമേഷേയില്‍ ഗ്രന്ഥാജലപ്രഭയമുണ്ടാ- 
കരപോന്‍ പാളയമടിച്ചു പ്രണിതുടികിിയ്കുന്നെ “പാളയന്‍? 
കോടന്‍ കൃതികളുടെ കത്താക്ഷാം തിമിത്തമു്മ കരുമനുകംശാം 
്ബ്ദുിയും, സമാധാനപ്പിയനുംമിതഭഷിയുമായ ചിന്താസം 
ഞാനുക്മാവിനെക്ളുടി ഇക്കിയിഴിയ്്ന സ്ഥിതിയ്്‌ ഈ 
ശദയൃത്തിന്‍െറ പ്രാജല്യം ക്ഷണം ബോഡ്യപ്പടുന്നതേ്ന. 

ഈ സ്ഥീതിങകില്‍ ചിന്താസന്മനേിനെറ ആലിം 
അനേകിധത്തില്‍ പ്രയോജനകരമാിരിയയുമെന്ന്‌' ഞാന്‍ 
ി്വസിയു്നു. ഗരന്ധമുതതുപടാളത്തില്‍ ലപ്പേ്ടവക്ട 
ഇതില്‍ അടങ്ങി ഗുടികകഥം സേയിച്ചാല്‍ പളമര ആ. 
(വസേമുണ്ടാകന്നതാണ്ട്‌. * ആദരോചകിനസതുങമ്വഷാടേ 
രിണശ്ചകവയപുദേശിഷ്യ എന്ന്‌' കാപ്യാലമാര സൂത്രകാ 
രന്‍ പറയുന്നു, അതുകൊണ്ടു" ഗ്രന്ഥമെഴ്‌ത്തുകാരില്‍ ചില 
യിലും ഇപ്രകാമേമ്ഥ ശൃതികം വായിച്ച്‌ സാരം ഗരഹിയയ- 


ര്‌ അവതാരിക. 


അതായാല്‍ അത്‌ അവക* പരെ ഗുണപ്രമോിരിയും. 
കറവചിലമുടെ സാഭിത്യലാപല്യങ്ങളെ രിപ്പിയയണതിന്‌: 
ഇതൊരു വിശദമായ ആദദമായും ബിയും, ഇതില്‍ അട 
ക്ിഫിരിയ്ന്ന ധിഷയങ്ങം സാിത്യം, വിലാസം, സമു. 
ഭഓായപരിഷ്ഠാരം ഇ്ജനെ മുന്നുഡിധത്തില്‍ പ്രധാനമായി ലി- 
കളിയാ, ഇവയില്‍ ഓോന്നിലും തടങ്ങിയ ആൃശയങ്ങറം 
പുരെ ആഘോിച്ചം മഹാ്മോരടെ അിപ്പാങ്മെ പൂസ. 
ച്ചും പുറപ്പെടയിച്ചിട്ടമേതാകുന്നു. വിഷയര്ലടെ പ്രതി. 
പരഠേനാരീതിയും പ്രത്യേകം പ്രസ്താവയോസ്മാകുന്ന. ബിപം 
ക്ഴിതത്തെ പ്രകാശിപ്പിയയന്നതിന്‌ ഉചിതമായ ശബ്ര്‍മോം 
പ്രയോഗിച്ചും, ഉദ്ദേശിയ്ന്നതില്‍ കൂടുതലാ കുറധോ ആയി 
,അത്സ്ററരണമില്ലാതേയും, വാലകത്ജാം വമച്ചപുമമ്ു" അം 
തീമിന്‌ അവ്യകരി നേരിടിയ്യാരേും, ഒ്മായും കാണു. 
അ ഇതിലെ ഗുഭൂഭീരി മനോഫരമോയിരിയയന്നു. മീസ്‌ാര്‍. 
ഇശ്വരപില്ളേയുടെ വാചകങ്ങാം പൂ്്ുങ്ടാം പോ 
അത്ചാസന്ുഭിതവും അുനിമികകം ശദ്യാഡം്വരവള്ടിതവും 
ആകുന്നു, അന്മാത്രമായ അതി അടിച്ുനീട്ടി കോന്‍ നീമമുമേ. 
ഒരെ വാചകമാക്ിയെട്നൊ ഒപ്പില്‍ അടഭുന്നത്‌ മെക. 
ച്ചി ചി്്ിലടച്ചുവെമന്നാ ഉമ അപരാധം ഇതില്‍ ആം 
ടോപിയ്ത്തക്തല്ല. സിഷ്യാനേരൂപമായ ഭാഷാീതിയും 
ലിശേഷമായിിയ്യു്നു, വൈദൂഷ്യനാട്യത്തില്‍' യപ്ിയുടെ 
നിഘണ്ഡുധിനെ ആക്രമിച്ച്‌ പരുങ്ങി അഞ്ചാറ്‌ സ്തരം 
തപം ഭവ്ചെയ്ത വാചകങ്ങളില്‍ തിജകിച്ചേുന്ന 
തകാര കീചുകനമാരുടെയും പല്മലയാമര്‍മ്ില്‍ സദര്‍. 
ശ്ുദിയ" അവര്‍യ്യമായ സാസ്ത്തശബ്ലേേകടേടി ബി. 
രിച്ച്‌ കേവലം ഗ്രമീസഭഷേയില്‍ അവരമിയയച്ന ഗ്മ 
പോല്ലവേഷക്കായുടടയും *ഗവാശവകേളടം ഉയ്ജിതു്യതയും 
ഇ പ്രബന്ധത്തില്‍ ഒടിടത്തും കബോനില്ല, വൈശല്ലത്തിനും 
രിഷ്മഡായും, സൂക്ത അവരരപ്രയോഗിനും മോഹ... 


അവതാടിക ൫ 


മുമേവര്‍ മിസ്‌ററര്‍ ഇരശ്വരപിമ്ലയുടെ ഗഭൃരീതിയെ അന. 
കരിച്ചു അമ്നിയ്ക്ണ്ടതകന്നു 
സാഗിത്ൃത്തേ പസ്തരിലുമ പ്രസംഗി പുരം 
മെ സാന്റി നില്ല സേം, കായിക പില്ലോ, അധ്യാ. 
പ്രകവൃത്തി ഇയ്യാടി ഇതിലടങ്ങിയ ദ0ിഷയജ്ജാം, വി്ട്യോസം 
ഒരു കലപേഘോഷമശായ പ്രാപിച്ിരിയന്ന ഇലയ 
ജനങജാം മഗരനിയയന്നണ്ടാ എന്ന്‌ രൂപമില്ല. ല്ല 
യ്ഇിടയിലും എവിടെ നില്ലുന്നു എന്നു്‌ ഗ്രിച്ഛിമന്നില്ലെതില്‍ 
അടിയട്ടിപ്യോകമല്ലെ, ഈ വിഷയം പില്ല്സേങ്ടിനറെറ 
സാരാംശങ്ങളാണെന്നു' നാം പ്രത്യേകം ഓമ്മിക്കേണ്ടതും അം 
പയ അധികളിച്ച മിസ്റ്റര്‍ ഇശവരപിമളയുടെ അിപ്പായം 
അം വളരെ ആരേണീയങ്ങളും ആമന. 
തിലൊക്കേയും എനിയ ൂലോപ്ിഷയമായി രോ 
(നിക്‌ മറെറേകല്ലകന്ന. & സ്രീകളൂം സ്വാതന്ത്ര, 
സ്്ീകും ചില അവകാശങ്ങളും, തീയ വന താവം ഇ- 
ക്മികളില്‍ അടിയ ആശജവിശാലതയാപന്‍ 
രി. നമമുടെ സമുയേജില്‍ സ്ത്രീകളുടെ സ്ഥിടി സല 
പരിഷ്കരപ്രേതിലന്ധമായി നിയ്യുന്ന. 'സ്്കകളെ പുഷ. 
മാരുടെ വിനോദത്തിന്‌ പാഞ്ചാഴികളി പ്രപഞ്ചത്തില്‍ 
സഷഠിച്ചിരിഷ്യല്ലെന്നും 
യരരാമസ്തുപുള്തെ 
മന്നെതത്രടവത 


സംഗം 


എന്ന്‌ മനസ്‌മൂഭിയില്‍ കാണുന്ന വാക്ലോത്മത്തെ അം 
സരിച്ചു, ദോന സമുദായമ്രേസ്സി൯്‌' ഫേതുഭൂതമാണെന്നും 
കള്ള തത്വം ഉപാദേശിയ്ുന്നതിന്‌ മിസ്‌ 0൪ ഇദശ്വാര. 
പിയ? ധിശേഷാല്‍ ഒജു അധികാമേണ്ട്‌. എന്തുകൊ. 


ൽ ഈ വിഷയങ്ജാം എല്ലാം ൨൦ മാഗത്തില്‍ ഉപ്പന്നു. 
ഡ്രസാധകനന്‍) 


ി അവകാടിക 


ണ്ടെന്നാല്‍ അദ്ഹം വയോധികയും സിവൃത്തിയുള്ളിടെ 
ത്തോളം സ്ഥിതസ്ഥാപക പ്രതിപത്തിയും, വിളവും 
സന്മാദുനിഷ്യുയം കൊണ്ട്‌ നമമുടെ സമുഭായത്തില്‍ പൊതു 
പില്‍ ആദഭിയ്കുപ്പെടിടടമ ആദാകുന്നു. സമുദായ പരിഷ 
വിഷയമായി ഇ്ജാനു ഉമ്മ മഹാന്മോര്‍ പ 
നാണയശരഷ്ട്: അപകരശേമില്ല. “റി 
കൂപ്പി" ഏന്നകഥ അദ്ദഫത്തില്‍ സ്വപ്പേപി നിഴിച്ചിടില്ല 
അതുകൊണ്ടു്‌ മിസ്‌ ററര്‍ ഇരശ്വരപിള്യുടെ മുഖത്തുനി- 
അല്‍ഗളിചിടടുമേ സ്റ്രിജനവിഷയമായ ചിന്മകാക്ക്‌ ഒരു 
ലിശേഷപ്രകാശമുളളതകേന്നു. 

കൂള്ളൂന്‍നായര്‍ ഗ്രന്ധശാഖാ പ്രവത്േന്മാര്‍ ഈ 
പ്രസംഗങ്ങളെ സഖ്വയിച്ച്‌ പ്രസിദീകരിച്ചതില്‍ കേരളീയ. 
ടെ കൃതജ്ഞത പാരരീദിച്പിരിയു്ന. സംശയമില്ല. 


കോട്ട 
6൭ ൧൨. ണ്‍൧, ) പി. കെ, നാരയണപിമേ. 


പൂയം ടിപി 


വിഷയവിവരം. 


ലട 
സാിയയം. 

്ന്നിര്‍മ്മിതി. 

വായന, അല്ലെങ്കില്‍ ഗ്രമ്ധപാരായണം. 
കായിക ില്യോസം. 
നുഷ്യജീയിതം-ചില വിമദനേ്ം. 
സ്യം. 

കണ്ണ്‌. 

ുഭം-_അന്നും ഇന്ന. 

വികലം. 

ാട്ടുമഷയും.നാട്ടൂേഷാ ിദ്ടലേയ്ങലം. 
ഗ്രദ്ഥ്ങളും ഗ്രന്ഥശാലകളും. 
സ്മമ്ലീയി്യാളസേം, 

കാശി. 

അ്ലപേകവൃത്ി. 


മുഖവുര. 


൭ പൃസ്തരകത്തില്‍ അടങ്കിചിരിയയചന്ന ഉപസ്തറസേഷമാം 
മില്ുപയും അപ്പപ്പാറ ചില മാസികകളില്‍ പ്രസി. 
പ്പി വാണ്ട്‌. ഇപയെ ഒന്ിച്ചട് പ്രി. 
ഭിമരിസ്സനള്‌ കൊ്മാമെന്ന്‌' പലരും അടിപ്പായപ്പെദ- 
തപി ഇഡ്പൂം അപ്രകാരം ചെയ്തിടതാണ്ട്‌, എ. 
ഈല്‍ ഇതില്‍ ഇനിയും പ്രവ ഉപ്താസമമും ചേകിണ്ട 
അട്ടി. അവയെ ഇന്നി രധസമത്ില്‍ പ്രസിഭപ്പ. 
ട്താമന് പിചാഭിയകനനും 


എന്ന്‌ ആര്‍. ശവപിമമ. 


ചിന്താസന്താനം. 


ന്നൊംഭാഗം 
ഇ 


൧. സാഹിത്യം. 


ആദ്ൃയതല്‍ക്കേ ലോകത്തില്‍ ണ്ടു വിധം ശരിരം. 
പ്രപര്രിച്ചു വന്നിരന്നു. ഇവ “ബലവും നയവും" ആ... 
ന്നു. ഇവ ണ്ടിനേയും മന്മഖ്യൂര്‍ പലറീക്കിച്ചു നോക്കാതെ 
(യം ഇരുന്നില്ല. ഇവയുടെ തരതമ്ൃലിവേചനവും അപര്‍, 
ചെയ്തിരുന്നു. ഇതിന്‍െറ ഫലമാണ്ട്‌, രിക ഖ്‌ ഗത്തെ.. 
ക്കാം ശക്തിമത്താന്‍ട" എന്നുമ മഫദ്വാക്യത്തില്‍ സംഗ 
ഹിഷ്യയപ്പെടടിയ്യന്നത്‌. കം വാക്യം, സാഫിര്യക്കിന്‌ ലോ. 
ൂര്തിലുഭമ, ഒനേസ്സാധോരണയയേ പ്രേരണോശകരിയെ സു 
ചിപ്പിയയന്നു. ലോകാരംഭം മുതല്‍ക്ക്‌ ഇക്ക്‌ മനുഷ്യരുടെ പ്രതി 
പരത്തിയ മിഷയീരവിച്ചിിയയച്നെ ഒരു ലസ്തുവാണെന്നു്മ. 
തിന ലക്ഷ്യ്ങം ഇളി. മനുഷ്യവറ്റുത്തിനെറ അക്ഷം 
യമായും അനുഘമായും ഉള, ഒരു പൊതുസ്വത്ത്‌ ബല്ലതും 
ബോകത്തില്‍ ഉണ്ടെ്ില്‍ അത്‌ സാഫിര്്ം തന്നെയാണെ. 
അമ്ളതിന്‌' മ്ടഡക്ഷം ഇല്ല. ലോകചരിത്രം സാഹിത്യ ക 
(മാക്കന്മാരില്ലായിരുന്നുവെയ്ില്‍ ഇപ്പോഴത്തെ മ്േത്രയൊ 
,അപുള്ുസ്ഥിതിയില്‍ താന്ന ഇടിയുചായിന്നു. പ്രമ്രിയായ 
പരലോഴിയെ ആദ്യമായി മഥനുംചെയ്ത്‌ സത്തേടത്തതും ഇ. 
പ്രര്‍തന്നെയാണ്‌. ആളുമായി ഓഷയുടെ മാറവച്ച്‌ നോക്കി 
തും മററാരുമല്ല, മനഷ്യസ്വഭോവത്തിനെറ വിവിധത്വം 

ക 


൨. ചിന്താസേന്താനം 


കണ്ടറിഞ്ഞ്‌ രേപ്പെടത്തിയതും ഇവല്ലോതെ പിന്നെയാ- 
രണ്ട്‌? ലോകത്തെ മുടിഷിരിയൂ്്ന മായയായ ആവണോ 
പൊക്കി നോക്കിയതും ഇമ്രടര്‍ തന്നെയാണ്ട്‌.. ശബ്ദത്ുടെ 
ോട്ട്‌ നോക്കി അവയില്‍ അറം സാഗ്രിച്ചയും റാരു. 
ക്യ. ലോകഗ്രദ്ധഥത്തെ ആഭ്മായി ല്യാദ്യിച്ചതും ഇ- 
പ്രരായിരുന്നു. മനുഷ്യരെ അനശവമോയും പിശിഷ്ുമായും 
22. ഒരു സുഖഗ്ലിത്തിലേയ്‌ നയിച്ചതും നയിയയകന്നതും 
(രം സാഗിത്യകറിറമന്മോരതേ. 

സാഭി്്യം, മനുഷ്യ ന്യപ്പേടിട്ട പ്രത്യേക 
അന്മഗുഫമങ്ങില്‍ ഒന്നാണ്ട്‌; സംശയം യല്ല. സാി്.- 
രാമര്‍ ലോകോപകാരിമദും, നമുക്ക്‌ മാലികും, ഉപ 
്ാക്കും ആയിടടണ്ട്‌' ഗണിയ്യപ്പേടടിയയ്നതു്‌. മ൯.- 
്ൃരില്‍ മരണമില്പാതേവര്‍ റ്റുവരം കൃണ്ജയില്‍ അത്‌ 
രേം മഹാന്മാര്‍ തന്നേയാണ്‌. വാല്‍മീകി, കാളിദാസന്‍ 
ഫോമ, ഷേശട്സ്റിയര്‍ മുതലായവര്‍ അവരുടെ ബിയുടെ 
പിശിഷ്ുംശങ്ങകൊണ്ട്‌ ഇന്നും സജീഖന്മാരായിരിയന്ില്- 
യോ! ഇവളുടെ “ബിനില്‍ സ? ഇന്നും നമ്മേ ആദി. 
പ്പിയയയം, ബശ്വസിപ്പിയ്യയും, പലപ്പോും നികൃഷ്ാപസ്ഥ 
കളില്‍ നിന്നും തയത്തുകയും ചെയ്യുന്നി്ലയോ? ജീയിതമശയി. 
ലമ പരവ പല ഇയം പ്രദേശങ്ങളും ഇവര്‍ തങ്ങടെ അ. 
ദത ഥീപങ്ങമാല്‍ പ്രകാശിപ്പിയയനനില്ലയൊ? ഇവരുടെ 
ആലോചനാശകരി, മനോധര്‍മ്മം, ലോകപരിചയം ഇവയുടെ. 
ധുഫോലങ്റം ഇന്നും നാം ആസ്വഥിയ്ലുന്നില്ലുയോര്‍ മന. 
രില്‍ ചി *ളഘോടെ ന്ഡറ്റിത്തില്‍ പോയി" പ്പ. 
മു മേടടിടട്ട്‌. ഇത്‌" അവാസ്റ്രേവമാണെന്ന്‌* നാം വി. 
ചാരില്ലേസ്ണാം. എന്ന, അത്ജനെജല്ല. ഇഫല്പോക 
വ്യാപാരത്തില്‍ കിടന്നു ചിന്ന നാം ആഭമിലും ഒരു 
ഥാ സാഷിര്യമാമനറെറ കൃതി വാഴിയന്നതായോല്‍ 


സിര്യം 


അല്ലകാലത്തേു” മാതരമായിടി്യാമെതിലം, നാം കേവലം 
സ്വക്രുലലചയമായ രവസ്ഥയ പ്രാപിയ്ത്നു. ഇതെ 
ണോമ്പോം സാഷിത്യം ഒരു പിശിഷ്ഠവസ്തുവാണെന്ന്‌' 
ിചരിയ്ക്കാന്‍ കാരണമുണ്ട്‌, നൌട്പോട്ടിയന്‍ ബോണപ്പുു, 
സാഹിതയ മ്‌ നല്ിിട്ടമ പോ *പാ്യചേനക്കാര്‍ 
എന്നാണ്ട്‌. ഇത്‌ ആക്ഷേപമായി പറഞ്ഞിട്ടേതാന്നു. 
എന്നാല്‍, ഇദ്ദേഹമാകടെ, *ഖഡ്‌ഗത്തില്‍"? സവശക്തിത്വം 
കു്ി്ചി് ഒരാമാകകൊണ്ട്‌ ഇതില്‍ ആശ്വദ്പ്പുടനൊ 
മില്ല. ഇദ്ദേഹം സെന്‍റ്‌ ഫെിനജില്‍ താമസി കാ 
ലത്ത്‌ രം അഭിപ്രായം ടേപ്പെട്ടിയ്യൊനിടയണട്‌. 
നി മറവലിലര്‍ എന്മാണ്ട്‌ പറയുന്നതെന്ന്‌ നോക്കാം. 
സകയിതായളഷ്ണിലോള്നകിം | എന്നുമമ. വാല്യം 
എന്തിനെയാണ്ട്‌ സചിപ്പിയയചന്നതു്‌ 
സംഗീതസാഫിത്യരസനേഴിയ്ഞ, സ്്രക്ഷോല്‍ പ്യൂ 
പ്പ്ലുവിഷാണശുസ്ത്ര? രം കവി പക്യത്തിന്‍െറ സാരം, 
എന്താണ്ട്‌ 
(പ്രവയത്മിതല്ലനോയ സാഫിത്യകാന്‍േ ഇര്മനയഷ 
ര്‌ തയുധമാണ്ട്‌.." എന്ന്‌' ലാര്‍ഡ്‌ ബീക്കണ്‍സ്‌ ഫീല്‍ഡ്‌ 
പരറഞ്ഞിട്ടള്ള തുംസാഫിത്യശകരിയെവിശികരിയുംന്നില്ലയോ? 
“ഞോന്‍ മരു രാജാല്ലായിരന്നു എയില്‍ ബാഡിഥിയന്‍ 
പസ്തുകശാലയുടെ സുഭജിപ്പുകനോയിടിഴ്കുനോഗ്രോഷിയുചമസം 
രിന? എന്ന്‌, ഇണ്ണ്ടിലെ രാജവോയ മന്നാമമരര ഒഴ. 
ലിഗ്‌ ഒരിയ്യ്ല്‍ പറഞിട്ടുമമതിന്‍െറ സമദും എഏാണ്ട്‌? 


രീബ്‌സ്‌' എന്ന നഗരത്തെനശിപ്പിയ്ചന്നതിന്‌' അല. 
ക്ക്‌സാണ്ഡേര്‍മഫാരോജാവ്‌ കല്പനകൊടേത്ത്പം*പിന്‍ഡാര്‍ 
എന്നു കിയുടെ വേനുത്തെ ആരം തൊട്ടേ പോകരുമതി"സ 


ര ചിന്താസന്താനം 


അദ്ദേഫം ആടഞാപിച്ചതു്‌ സാഫിര്യത്ിനെറ മാഫാത്. 
ത്തേ കാണിയ്യുനനി്ലയോ? 

“ഞാന്‍ ച്ലൂബേക്കിന്‍െറ ജേതാലായിിക്കുന്നതിനെ. 
ക്കാം ്േയുടെ ശരശാനഗീരയുടെ കര്രാവായിരിയ്യനോണട' 
അധികം അധശിയ്തുന്നത്‌.? എന്നു: സേനാധിപനായ 
൮ല്‍ഫ്‌ം, എന്ന മഹാന്‍ പ്രസ്താവിച്ചത്‌ എന്മിനെ സ്നൂലി 
പയ്യ? 

ഫോമേരുടെ ജനനസ്ഥലത്തിന്‌ ഒന്‍പത്‌ നഗങ്ജോം 
,അലകാശപ്പെടടിയനതെന്ിനാണാവോ? യുദോപ്പില്‍ 
ഇതരോജ്യങങളില്‍ നിന്നും, അമ്മഭിക്കയില്‍ നിന്നം അനേ. 
൦ വിദ്വാന്മാര്‍ പ്രതിവഷം ഷേക്ക്‌ സ്സിയര്‍ എന്ന മാനെ 
ജനുനസ്ഥലത്തെ സദഗിക്ന്നതിനായി ഇഗ്ലണ്ടില്‍ വരു. 
അതെന്മായിരിയ്ാള്‍ 

ഉപകാരം വിശിഷ്മെന്ന്‌ സമ്മതിയ്്പ്പേടിട്ടഖ മം 
സാഭിത്ൃത്തിന്‍െറ ഏകദേശമായ ഒരു സ്വരൂപ ജ്ഞാനം 
നമുക്ല്ലാവക്കം വേണ്ടതാണ്‌. എന്നാല്‍, അത്‌ എന്നില്‍ 
(രിം ലഭിയ്തയാമെന്ന്‌' നി്ങമാരം ആഗിയ്യേണ്ടുന്്‌' പറ 
(ഞ്ഞുകൊള്ളനതു, മരം വിഷയത്തില്‍ മരു പിടിയും കിട്ടാതെ 
ഞാനും കഴികകുകയാണ്ട്‌. ശം വിഷയത്തില്‍ രിപു. 
ഞാലളിയ്്ണമെന്്‌ താല്ലമവര്‍ം പഠ്ഡിതാധ്രേസനോയ 
ഏ. ആര്‍. രാജരാജപമ്മ കോജിത്ത്പുരാന്‍ തിരുമനസ്സിലെ 
*സാിത്യസാഗ്ലം" ന്നു പുസ്തകം വായിച്ാല്‍ അവക്ക്‌ 
കൂടടിഷഫലം സിദിയയചുന്നതാണ്‌. ഞാന്‍ ഇധിടെ പ്രസ്താ-- 
യ്യാന്‍ പോേന്നത്‌ ചില ചില്ലക്കോലയള്ളളളെ സംബന്ധിച്ചു 
മാത്രമാണ്‌. 

ലയത്തില്‍ ഇപ്പോഠം സാിത്യകഠ്രാക്ക്മാര്‍ വ 
കച്ചുകൊണ്ടിരിയുന്ന കാലമാണളെം. അല്ലി ശാമകള്ം 


തന്നെയാണത്‌. പൂദ്റുാലങ്ങളില്‍ സാഹിത്യകാരന്മാര്‍ അത്ര 
സുലഭമോയിുന്നില്ല, ഇത്‌" പരിഷ്്ാക്ഷേറവുകൊണ്ങൊ മ 
ഒറെറാ ആയിഴയ്യയാരെന്ന്‌' തോന്നുന്ന, പൂറാ മ. 
ക ഇപ്പോടത്തെപ്പോലെ ബ്പടേം പരസ്ുരമേത്സരവും 
റവം ഇല്ലാതിന്നതിനാല്‍ അപര്‍ വമൂരെ സാവധാനത്തിലും, 
ക്ര്‍ഘാലോചനയുടെ ഫാലമായിട്ടം ആന്ന്‌ സാഫിത്യചേന 
ഇത്തിന്നതു്‌, ഇപ്പോഠം നവമം ബപ്പേംടിനിയ 
േണ്ടിയികിെന്നു, ശം ജോജിയും നടത്തുവാന്‍. എന്നിരനിടടം 
സാ്യയയില്‍, പൂദ്ുയാരെ നാം പിന്തിരിയുന്ന. ഇതില്‍നിന്നും 
ല്ലുടോഷവുമുണ്ടാകഞ്ടൊഎന്ന്‌ ആലോച്ിണ്ലേണ്ടതാണ്ട്‌.. 
സാിര്യനിര്‍മ്മണം മന്യ ആസി. 
(൫൯൨ ഫികാസമാകുന്നു.." അത്‌ കര്മാപിനെറ ബുക്ിയുടെ 
രു ശരിയായ പ്രുതിംമായതാന്ന ആയിരിയുച്ച. ഇപ്രകാരേ 
മമമ പ്രതികമായയേ ലേപ്ലെടത്തണമെ്ന്‌വിചാടിയയംന്‌ം 
അസ്യന്മാക്ട്‌ ഇതുകൊണ്ട്‌ ഖല്പതും പ്രയോജനം ഉണ്ടാകണം 
മെന്നു. ഉദ്ദേശ്യത്ിന്മലായ ടി്യ്ുണം, ഇപ്പകാരമോയിരു.. 
(അല്‍, സാഫിയ്യരചനയ്ലയായി പറപ്പേടന്നവര്‍ തൂമിക കൈ 
,്ിലെടന്നേതിന്‌ മുന്ുതുന്നേ താന്‍ സാഫിര്യകാരന്‍ എന്ന 
(ജിലില്‍ വധിയ്യണ്തായ ഗെരരവമ്മേറിയ ലുമതലയെക്ക.. 
രിച്ച്‌ അലം വിചിന്തനംചെയ്യുന്നത്‌ നന്നാദിട്യമെന്്‌ 
തോന്നുന്നു. ഇങ്ജനെ ചെയ്യാതിരുന്നാല്‍ തങ്ങാം വായന 
ക്ടുടെ ബുദ്ിജേയും സ്വമാവമ്കേയു ദുഹിപ്പിയ്തിനും, 
അവരുടെ അരിരുചിയെ അന്മിലംണ്ടീയങ്ായ പന്ധഥാക്ക 
ഭിലേയ്ക്്‌ നയിക്കുന്നതിനും ഇടയുണ്ട്‌. അതിനു, ഇവര്‍ 
(തരുളോട്ട തന്നേ ചില ചോദ്യങ്ങാം ചേഴിച്ച്‌ തൃപ്തിപ്പെട്ട്‌ 
രൂവലെടുത്താല്‍ കൊള്ളാമെന്നാണു” എന്റെറ അിപ്രായം. 
(൧) താന്‍ എന്തിനായിട്ാണട' എഎഴ്താന്‍ പോകേന്നതര്‍ 


് ചിന്നാസനാനം 


(൨) അത്യന്താമപാശം ന തഅമവെണ്ണം തമന്‍റ ബി. 
ര്‌ പക്കുവതയും, തനി” ലേകേച്രിചയും ലന്നി 
ടുണ്ടോ? 

(വ) താന്‍ ഏതുതരം വദയനക്കാക്ക വേണ്ടിയാണ്‌: എഴ 
താന്‍ തുടുന്നതു ? 

(൫) ജനസാമാസ്ത്ത്തെ അപേക്ഷിച്ച്‌ തന്‍റ നിലയെ 
താണ്‌? 

(൫ വിഷയത്തില്‍ തിയ വല്ല പ്രത്യക പാണ്ഡിത്യവും 
ഞൊനുവുമുണ്ടോ? 

(൩) ആത്മദിശ്വാസത്തിന്‌' അടിന്ഥാനമുണ്ടൊ? 


ഡ്രമാരം ഒ സ്വസാമത്ല്യപരീക്ഷ കഴിച്ച്‌ തപ. 
(നായിട്ടുവേണം തന്‍െറ അഞ്ത്ുതങ്ങളെ രേ്പ്പെടത്തുന്നതി-- 
ഞ്‌. ഇതൊന്നുില്ലെന്നുകണ്ടാല്‍ വരിക യഥാസ്ഥോനുത്തില്‍ 
തന്നെയിരിയ്യട എന്നു വിചാിയുന്നതാണ്‌' ദം. എ... 
ണാല്‍, ഒിപ്പന്മാരായിരിയ്ന സാഫി കര്രാക്ഷനമാകി്‌ 
ഇതോന്നമാവമില്ലേന്ന്‌ പഠയേ്തരില്ലല്ലോ. ഇവരുടെ 
കരളില്‍ ഡവനിയയചന്ന ഗ്രഡധശകരി ശം ്യവസ്ഥകളാലൊന്തി-- 
(നാലുംബബന്ധിയ്ന്നതല്ല. ഇത്‌ സകല നിയമങ്ങളേയും അ. 
തികച്ചു നിവ്യന്ന ഒരു ശക്തിയാണ്‌, എന്നാല്‍, ഇങ്ങനെ 
മ ഭിവ്യന്മാര്‍ ലോകത്തില്‍ അപൂദിരായിട്ടേ അവതരിയയം 
അജു. എഐമിലും, ഇവരടെ ൃതികമാണ സാഷിത്തൃകാര 
(മാക്‌: മ്രേകകമായിബ്ലവിച്ിരിക്കന്നത്‌. വായനക്കാക്ക: 
ഇപയാണ്‌: പ്രായേണ ആസ്വാ്ചങ്ങളായിരിയയന്നതും. ഇവ- 
യ്യാ: നതമുടെ ഹൃദയത്തില്‍ ശാശ്വതമായ ഒരു സ്ഥാനം 
ഏിപ്പിട്ടുമേത്‌. നമമുടെ നാട്ടില്‍ *സാഹി്തോടതികരം? 
ല്ലാത്ത സ്ഥിരിയ്്്‌ സാഹിത്യകര്നാക്കമാരു തന്നേ ആ 
ഘോചിച്ച്‌' പ്രവ്ൃത്ിയയ്നതായിരന്നാല്‍ നന്നായി. 


സിയ ക 


ബാപോഷിണി? സമാ പിന്നെയും നിദ്രയെ അപവംബി- 
ഖ്ലെന്നാണ്ട* തോന്നുന്നത്‌. ഇനിയെന്നാണാര്‍വാ ഉണമന്ന്‌ 
തു്‌ ജാഗ്രവസ്ഥില്‍” ഇരുന്നുപെമില്‍ ഭം വിഷയത്തില്‍ 
ല്ലം ചെയ്താന്‍ കഴിയുമായിരുന്നു. ഇ്പോരം പ്രതിദിനമെ 
(അര്‍പ്പോല്പെ പുറപ്പെട്ടൊണ്ടിടിഷ്ുന്ന മാസികകളില്‍ ഒന്ന്‌. 
ഇതിലേയ്്‌ പ്രത്യേകം ചുമതലപ്പെട്ടിരുന്നാലും മതിയാ 
യിരുന്നു. 

സാഫിത്യം എന്നയ്‌, ഒരു വിദ്വാനെ വിചാരങ്ങം 
ികാ്ങോം, യുംരികരം, മനോധര്‍മ്മങ്ങാം മുതലായ മനോ 
്യപോരപമ്പേരയുടെ പ്രത്യക്ഷരൂപമാകുന്നു എന്നു്‌ പറയാം. 
ബാഭ്വസ്തരക്കകട്ട, ആന്തരവസ്ത്കകോകട, സാഷിത്യകാ- 
ന്‍റ ബുധിയാകന്ന ഒറ്റ്‌ ണത്തില്‍ കൂടി കടമമ്പോരം, അ 
പയ, ഒര്‌" അര്രതച്യവമായിട്ടുമ മൃത സിദ്ധിക്കുന്നു; 
എന്ന്‌ തന്നേയുല്ല, അവ നമ്മുടയമ്ളില്‍ ഒരു അടിനുവവും 
ആനുനയപ്രര്‍വും ആയ ഡികാരത്തെ ജനിപ്ിയ്യയും ചെയ്യന്നു. 
സാധാണേ സ്തു സാഭിതൃകാരെറ ജാലപിട്ലകൊണ്ട്‌. 
പിശിഷ്കങ്ങളാഷി വലിയുന്നു. ഏതു വിഷയവും, തന്‍െറ 
ബുിയാക്ന മൃശയില്‍ ഭൂതി പ്റ്തുവരുമ്പോം, ഒരു 
പ്രതുപിറ്റത്തോടം, ശ്ര്രിയോടം, ശോഭയോടം കരടി കാണ. 
പ്പെടുന്നു. സാഹിത്യകാരന്‍ ഉദ്ദേശം, മന്ഷ്ലക്ട്‌ സവും, 
ആ വഴി ജ്ഞാനവും നുവ്യുകയമേന്നു, ശരം മദ്യത്തിന്‌ 
അന്തമായി, വിധത്തില്‍ വേണം സാഭിത്യകാരമന്‍റ 
പോക്ക്‌. മനോധര്‍മ്മവും, പരിപക്കാബൂദിയും ഇയ്യാക്ക 
ഇതിചേയുക് അത്യാവദ്ൃങ്ങളായ ഉപകരണങ്ങളാണ്‌. മനോ: 
(മ്മം, *മനുസ്സിന്‍റ കുസുമ? മെന്നാണ്ട്‌' പറയപ്പെ 
ന്നത്‌. ഇതല്ലാത്ത തിയും ഉപ്പില്ലാത്ത കറിയും ജു 
പോലേഅനാസ്ധാല്ലജമളോയിരിപ്പാനനേ തമുളൂള്,*ദുവംശഗ 
ഗ്ഗൃസാതോജം? മുതലായ കയിതകഠം കേഖവം ചരിത്ര. 
ണിം, മം കസുമത്ിമന്‍റ സഗന്ധപയരം നിമിത്തം 


ഖവ ചിന്താസന്താനം 


എത്രയോ രസപ്രദങ്ങളായിക്തിന്ിിയ്യുന്നു. ഇത്‌ ശ്രമംകൊ- 
ഒട്‌ സിിയ്ക്ാവുന്ന ഒരു ഗുണമാണെന്ന്‌' തോന്നുന്നില്ല. 
ണം ലേശഃപോലും ഇല്ലാത്തിര്‍ സാഷിത്തൂമിയില്‍ 
ചരിയ്യ്യാന്‍ തുനിയുന്നത്‌" അല്ലം സാഫസമല്ലയോ എന്ന്‌ 
സംശയം ഉണ്ട്‌. ഇവര്‍ വായനക്കാരെ വൃഥാ ക്ുപ്പടത്തു- 
കരയോ, വഴിതെററിയ്്രയോ ചെയ്യുന്നതല്യാതെ മറവല്ല ഗുണം 
വം പെയ്യു്നുനെന്ന്‌ പറവാന്‍ നിവൃത്തി കാണ്ജന്ില്ല. 
(സാദിതയമാരന്‍" എന്ന പേരിന്‌ നമുകകെല്ലാവമ്മം കൊരി 
യുണ്ടായിരിയ്യം. എനിയ്യച്ചം ഇല്ലേന്നില്ല. പക്ഷെ, രഘു. 
്രംശത്തിലെ വാമന "ന്‍െറ അന്മം നമുക കിട്ടിയേക്കാ- 
മേന മാത്രമേയുള്ളു. 

(സാഫിത്ചൃകാരനറെറ പ്രധാന ഉപകരണം ഭാഷയാണ-- 
ല്ലാ. ഒജു ചിത്രമെഴത്തുകാര൯ തറ മനസ്സില്‍ പരി... 
ടൂ. രൂപ്്തേ പന്്്ങുടെ യഥാ സായോഗംകൊ... 
ഒട്‌: എങ്ങനെ നമുക്ക: ദൂഷ്ണിഗോചരമോക്കിത്തീക്ന്നുവോ അ. 
പ്രകാരം തന്നേ സാഗി്തകാരന്‍ പരങ്ങളുടെ ശരിയായ ഘട-_ 
(നകൊണ്ട്‌ അയാളു അനമൂറതങ്ളളളെ സരസമായവിധത്തില്‍ 
പ്രാശിപ്പിയയന്ന. ര സാഭിത്യകാടന്‍, വക്താവ്‌ തന്നയ്യ 
ഴാ കൂടിരായിടിയ്യുണം. ലസ്തക്ക യാത സ്ഥിതി. 
ളില്‍ കണ്ടേകയും കാണുന്നതുപോലെ അവയെ അ്റന്മാമിട 
ാണ്തിച്ചുകൊടുക്കകയും ചെയ്യണം, ഇതിലാണ്‌: സാമത്റ്യം 
ഇദിയ്തുന്നതി. എന്നാല്‍, വാകചാതുയ്യം ചിരപരിത്രമംകൊ- 
ഒ" സമ്പാിഷ്ണടെ ഒരു ശുണമാണ്ട്‌. ിന്നവസ്തക്കളാണെ.. 
ിലം ഒരിയ്യയലും വേര്‍പെടുത്താന്‍ പാടില്ലത്തെ വിധത്തില്‍ 
അന്റ്ോസ്റം സംബന്ധിച്ചിരിയുന്ന “പാക്ക്‌? *പിചാരം൦" 
ഇയുടെ കൈകാ്യൃത്തില്‍ അയാഠം ഒര്‌" അസാമാസ്ത്റസാമ.- 
യം ൭ ആയിരിക്കണം. അനവരതങ്ജമായി പ്രവഷി.. 
ച്ുകൊണ്ടിരിയ്യ്ുന്ന അസ്തദ്ുതങ്ങളെ വേണ്ടവിധം പെളിപ്പെ. 
ഭത്തുകയാന്‌' അയാളുടെ മുഖ്യ ഉദ്ദേശ്യം. ഇതു്‌" അത്ര 


ാഘത്ം ി 


സൂസാ്ലേമായ കാലം ആണെന്ന തോന്തന്ില്ല. എന്നത്‌, 
പ്രായേണ സാഷിത്്കാരനറെറവാധി.ചാതൂദയവും ഭഷോരീതി; 
(തന്‍െറ വിഷയത്തിലും പാണ്ഡിത്യം, പ്രതിപ്ടി ഇവടെ 
(മരിയ ഓനുസരില്ു തന്നേയിടിയം, അയോ ടെ ശൃതികഠം 
(തന്‍റ ബുദ്മിയാടയും ജീഷിതത്തിനെറയം നിര്‍മ്മലാ അജ 
ഭായും ഇടിയും. വാക്കും വിചാ പ്രത്യേക വ്തജിക: 
ൂടിജപയാണെിലും ഒന്നിന്‍െറ സഹായം മററയിനിപ്പാരി 
ന്നാല്‍ രണ്ടും നിസ്്രയോജനമായിടി്യയാനേ ലറ്റമം 
വിചാരവും വാക്കും തമ്മില്‍ യോഭിസ്പരതെ വലേ 
കട്ടും തിരള്ജം ധാരാളമായി വേണ്ടിവമനനത്‌. 
പല്‌ ആവ്ടി ക്ഷിഞ്ഞാല്‍ തമന്നയും തറ മനോഗതം 
അല്പ പൂന്ുരായി പ്രകിപ്പിയയയന്രിയ്‌ ഒം ലമ 
രം മതിയായില്ലെന്നുമമ അത്ൃപ്നിമാതരം ശേഷിയയകന്മ, ഇ 
സ്യം നമുടെ പ്രീരിയയം ബുമാനത്തിനും പാരി. 
ചിടു്ക എല്ലം സാഹി്ഗ്രന്ഥ്മൂം ഇപ്പ അധമ 
ത്കില്‍കി കുന്ത വിട്ടയാണെന്നി! പഠഡന്നതിന്‌ 
ധാരാളം ലക്ഷ്യം ഉണ്ട്‌. മഹാന്മായടെ ശൃതിശോ 
അടിസ്ഥാനമായ കൈയെട്‌ള്‌ പുസ്തര്ങം നോ്കേന്നതാ- 
യാന്‍ ശം വാസ്തവം ഏറമാറെ പെിപ്പെടന്നതധനു. 
എന്നാല്‍, പ്പാ നമ്മുടയിടിലുദ്ധസാഡിതൃകമ്മോമുടെ 
മയ്‌ പുസ്തകവും അച്ചടിച്ച പ്രതിയും തമില്‍ പയ 
വൃത്യാസും തന്നെയുബോ എന്ന്‌" സംശയമാ. ഇവയും 
ന്യു ഘട്ടം അല്ലു നിരത്തുന്നതിനുമ്മ. സമയം മാത്രമായി. 
ഭി്ക്രാനാണ്‌ ഇടയാ. ഇത്‌ 
കൊണ്ടും വന്നേ. 


മജ പരിഷ്്രാരോധില്ലം 


4 കൃതിയെക്കം അരി്റ ക്ഷി! മാഷോ 
ആം കൂട എന്നുളള വാം മമ സ്മല്യുതപത്തെ സുമം 
പ്രിയ്യ. ഒ സാഫി്യോന്‍ഠയൊ ലിയ്യപൃത്തില്‍േറയൊ 


ക ചിന്നം 


മനസ്സില്‍ സാറ്റിയ്ു്ടന്ന മാതൃകയും അവര്‍ അതനുസ 
ച്ച്‌ സൃഷ്ണിയുചന്ന വസ്തം തമ്മില്‍ വിയ ്ൃത്യാസം 
കണ്ടുവമുന്ുണ്ടെന്നുമമതര്‌ സി സമ്മതമായിട്ടുമ. മരു കാഴ 
ഓട്‌. ഒന്ന്‌ മററതിനെറ ഒരപു്്റമായ പ്രതിബിംബമാ-- 
രിട്ട്‌ മാത്രം ഇിയ്ന്നതേയുളള, ഇതള്‌ ഉപകരണങ്ങളുടെ 
സതൂനതകൊണ്ടുതന്നേ സംഭിയ്്നതായിരിയയുണം, രം ക. 
രണണത്താല്‍ ഒരു സാഷിയ്തകാരമന്‍റ യോധ്ൃത അയാടെ 
കൂതരികളില്‍ നിന്നു മത്രം അനമാനിയയചന്നതായാന്‍ അത്‌ 
ശ്രിയായിരിയമെന്ന്‌* വിചാരിയ്ല്ാന്‍ പാടില്ല. ശം സ്ഥി. 
രിയ നാം ല്പം മിപ്യന്മാരെസ്സ* സമധരിച്ചു പോന്ന 
ാത്മീകി, ഷേ്‌സ്സരിയര്‍ മുതലായവരുടെ യഥാത്റ യോ. 
ശൂര ബം ജിശ്ചയിച്ചിരിരയ്ന തോതില്‍ നിന്ദ എത്രയോ 
അധികമാഷിരിഷ്ക്കണം. ശം തത്തപം നാം ആരെമിലും ഓര്‍മ്മ 
ന്നാണ്ടോ? നാം നമമുടെ മഫാ ഷിക ഒക 
തൂക്കി നോക്കി അവദ്‌ ഓരോ സ്ഥാനവും കറ്റിച്ചിമ്ി 
തിരിയ്ക്യാണല്ലൊം ഇതള്‌ നമ്മുടെ അജ്ഞതയുടെ ആധിക്യം 
ഒന്നു കൊണ്ടല്ലാതെ മറെറന്തുകൊണ്ടാണട്‌? നമമുടെ കൊലച്ചു 
ശുക്കോന്‍ താക്ണി പയ്യെ ഇതില്‍ േദമെന്സ്‌ പറ- 
യേണ്ടിയിരിയച. 


സമത്ഥനായ ഒരു സാഷിത്ത്യകാരന്‍, തനെറ വികാര... 
അറംക്കം അടിപ്രായമ്മലക്കം അനരൂപമായ ഷ്യ 
കപയോഗിയ്യുന. മനോധമ്മം നദി വരയ്ോഠം അമ്‌ 
അലമാര രൂപേണ പ്രവഷിയയംന്ന. പറയം കരിനമായ 
രീകാരംമൊണ്ട്‌" കോടിയചമ്പോരം വാക്ഷകള്ും തിക്ഷ്‌ണം 
അളായിത്തീധസ. ദയ കൊണ്ടു്‌ ചിത്തം ആര്‍ക്രമാകമ്പോം 
പ്രദങ്ജോം മന്ദാകിനിയെപ്പോലെ ന്നു. എന്നവേണ്ട, 
സക സേങംക്കം ഉചചിതങ്മായിരിയുന്ന പദങ്ങം സുവ 
മോയിത്തമന്നെ വരന. അന്ത്സുതമ്ജാചക്കും വാ്കാംക്ും 


സാഹിത്യം 1) 


പസ്റ്റേരം രോകഷണശമരി ചിപേരിചയം കൊണ്ട്‌ വന്നു 
കൂടുന്നുണ്ട്‌. യാതൊയുത്തനാണോ മറവവിധ യോഗ്തയോടേ 
കൂടി ഛം ഏടടത്തില്‍ എത്തുന്ന അങ്ഭനെയുമ്ള ഒരുത്തന്‍ 
സാദിയ പേശ്യാവശീകരണത്തിന്‌' പുരപ്പെടന്നതായാല്‍ അം 
ജാക്ക്‌. ഒരുവിധം വിജയ പ്രാപിയ്്കാന്‍ കഴിയുന്നതാണ്ട്‌.. 
എന്നുലം, സ്ഥിശ്രേമം, ഉരഡാഫം എന്നീ രണ്ടു ഗുണ 
അം അവശ്യം വേണ്ടതാകന്നു. ലോമത്തിലുമമ, മറ കാ. 
ൂ്കമെന്നപോലെ ഇവിടെയും ദ08ഘടങ്മും പ്രതിബന്ധ 
ളും നേരിട്ട എന്ന്‌ വന്നേക്കാം. പക്ഷേ, ശ്രമവും, ക്ഷമ 
യം മ ഒരാ പിജയം താനേതമ്നെവസ്ുക്രം ഘം 
കാലംകൊണ്ട്‌" പരികന്നെ ഫലമാണാല്ലം പ്രായേണ സ്റ്‌ 
(ൂിഭവയായി കാന്പ്‌! ുനൂഷ്യൂര്‍ സാധാരമ്ങയായി 
കൊണ്ടല്ല പരാജയംകൊണ്ടാണ്്‌. വിജയം പ്രാപിയയം 
അത്‌, ഭം തത്ത്വം സാിര്യപധതിയില്‍ പ്രവേശി 
രി്ലിയയനവര്‍ സഭാ ഓാമമിയ്ലേണ്ട ഒന്നാണ്‌. 
സാധിത്്ം അതി വിശീഷ്പമായ ഒരു സമ്പത്താണെന്നു* 
പരഞ്ഞുവല്ലോ. സാഷിത്യകാരന്‍ ററൃദയ ഹസ്ത. 
പെിപ്പെടത്തുകയും, പേനയെ ശമിപ്പിയ്ലയും, ഭഖത്തെ 
ഭൂികിയ്യയും, ഭൂതദയയേ വഷിപ്പിയ്യം, ഗുണദോഷങ്ങളെ 
ഉപദോമിയ്യയം, അനുലെത്തെ ടേഖപ്പെടത്തുകയം, വിന്ഞാ- 
ഇത്തെ നിലനിത്ുകയും ചെയ്യുന്നു. മഹാ കയികം മന 
്യവദ്ലുത്തെ ഏകികരിയ്ലയും, അവരുടെ സ്റ്ിസാധാരണ 
അമാന അഭിപ്രായമ്മമെ പ്രകടിപ്പിയ്യയും, ദൂതവും, ഓഡിയും 
(തമ്മില്‍ ഫരിപ്പിയ്്യും ചെയ്യന്നു. ഇവര്‍ മനുഷ്വഗ്ുത്തിനന്‍െറ 
രകതാക്ം പരിഷേകന്മായേമാകു. 
ന്ധത്തിവപതിവ സെൌല്യമതുമപോ 
ലാപത്തിലശ്വസേവും 
പന്മാഭിവര്‍ നല്ലിടുന്ന നിതരാം, 
സാരോപദദശങ്ങളാല്‍ 


൧൨ ിന്താസന്താനം 


അന്തം ഫിടിചര്‍ മചെയ്സിടന്നൊുപകാ. 
ത്ത സ്ത്രിക്കും വിധെര 

സന്തോധാര്രഗണം പൊഴിഞ്ഞ വിതം 
ഗണ്ഡ നനയയന്നിതാ 


൨. ഗ്രവറിക്മിതി. 


യ്രന്ഥനിര്‍മോണം ഇപ്പോടം ദൂതഗതിഴില്‍ നന്മ 
കൊട്തിരിക്കയണേല്ലൊ. പൂദ്യുകാലങ്ങളെ അപേക്ഷിച്ചു 
രഃ കാലം മഃ വിഷത്തില്‍ പരമു വ്ൃത്ൂേപ്പെട്ടിര- 
ഛു പല കുണക്കു0ംകൊണ്ടം, 4൯ കാലങ്ങളില്‍ ഗു. 
ബ്ഥനിര്‍മിരി വമ മനഗരിയിമ തന്നെ ഇന്നേതേയു. 
എന്നുള്ളതിന്‌ ക്യാം ഉണ്ട്‌ വി്വ്മോടടടേയും ൨൭.. 
ന്നക്കാരുടേയും കറവുകൊണ്ടും, വിദ്ളേസ്വേത്തിനെറ അദോ.. 
വം കൊണ്ടും, അല്വടിയന്്്ങാം നിമിത്തമഞ്ടാമാവുന്ന 
സൌകദ്യാഭാവംകൊണും ധ്രാന്ഥങ്ങം വദധിയ്കന്നുതിനി-- 
ഭി്ലാതെ ഇരുന. എന്നതന്നെയുധ്ല, യാ്പാിത്തെപ്പോചെ 
തുവപ്പെടുത്തവരൊക്കേയും ഗ്രന്ഥകത്താക്കു്മാരെ? നനു. 
ഏറ്യാടം അന്നില്ലായിരുന്നു. അന്ന്‌: പിദ്വ്മോട്ലാത്തേവര്‍ 
ര നിഷയമലില്‍ പ്രേശിയയചക പരിില്ലായിരുനന. സാ- 
ഫിതൃ്മിയുടെ അതിരും അമിതകിതമായ വിധത്ങില്‍ 
മിന്നു. അതുകൊണ്ട്‌ *ക്യേററ"വും 
ധി സ്േയിരന്നു. 

തുകൂടാതേയ, കവിതമയന്നതു്‌' അത്ര ലഘുവായി; 
ക്കോ, നസ്സാമോധി 
ത്ത ജനസ്ധമാസ്ത്തിനറെെ ബോധം, ആ വിഷയത്തില്‍ 


അപു 


്രന്ഥനിര്‍മ്മരി [1 


പരിത്ുരിച്ചുവരും വോകേരുടെ സമ്മതിം ഖിച്ചവരും മാത്രമ 
അതിന്‌ തനനിയാവം ഉള്ള. സമുദായത്തിന്‍െറ അസ്ഥി, 
സ്വഭോവംകൊണ്ടും,കലാങ്ങളുടെ സമൃധികൊണ്ടും, സവി. 
ല്‍േരയും ജീവയും സംരക്ഷണിഷയത്തില്‍ ഉണ്ടായി. 
കൊണ്ടിരുന്ന പ്രതിബന്ധങ്മാം നിവ, സാജിത 
ഷി ചെയ്യതെ ഏറ്റ തരിശാഭി തന്ന കിടന. 
എന്നാല്‍ ഇസ്ലം നൂതരോമ മാറിപ്പയായിരിയയു്നു. സാ. 
ഛിത്ൃഭൂമിയയണ്ടായിരുന്ന അതിരുകം തേ്യുമാനു പോം 
തിനാല്‍ അതില്‍ ആക്ംപ്രവേശിയ്ന്‍ വിരോധമില്ലെന്നു 
തിലയിലായിരിയ്നനു. ിട്ാള്സംംമതിയട്ടേുമായി 
ദ്യം വിച്ചുവരുന്നത്‌. മനുഷ്യകാളങ്ളും സഭയില്‍ 
കൂടികൂടി പന്ന, ലരയനുക്കാരും വാദച്ചുവര്ത, ൬൬൭. 
നഷയമായേ അരിവുകള്ം പ്രതിക്ഷണമെന്നപോലെ ഉണ്ടാ 
ക്ാണ്ിരിയുകചനു. അച്ചടിയയ്നതിനുമ്മ സെകേഴ്യമോ 
പറയണമെന്നില്ല. മുന്‍പ്‌ ഒരു ഗ്രദ്ഥം പകരന്നതു്‌ 
എത്രയോ കാലത്തെ ദോരിജാിരന്നു, ഇഡ്പാരം ഗ്രന്ഥ 
ിര്‍മ്മിതി ഒരു പ്രത്യേക തൊടിലായി ജയതസ്നേവിചാി 

യന്ില്ല. മറവജോടികളടെ ഇടയ ഇതും നടതേടിവജുനനണ്ട്‌.. 
പരണ്ട ഒരു ഗ്രന്ധം വമരേക്കാലകത്തെ ആലോചനയുടേയും 
പരരിത്രമ്ിനേറയും അനുഭവത്തിനേറ ഫലമാധിട്ടാണിര. 
അത്‌. ഇുപ്പോഠം സാധാ അങ്ജനെയാണോ എന്ന്‌ 
സശേയമാണ്ട്‌ം പക്ഷേ, രം മാരിടി ഗരന്ഥിപ്പോം 
അധികം ആവയ്യരം ഇല്ലായിിയം. സാവകാശത്മിലും യു. 
ബോചിച്ചും പുസ്തകങ്ങാം വായിയ്്ുന്നതി്‌ അധികം പകം 
പ്പം സമയരിപ്ു. ഒന്ന നോക്കി തക്ളൂന്‍ മതരാമ നമു 
ഇടയുളള, ഇക്കയത്തിമന്‍റ ഒരു പ്രധനേലക്ഷണം നമുക്ക്‌ 
എവ്റാക്കള്ുളളിലുമുമ്മ*ടരഗതി "യാണല്ലോ. നിന്ന്‌ വസം 
ിടണതിനുപോലും ഇടയില്പാതോണിടിയ്യ്നതു്‌, ഇനെ 
(യിുന്നാലും ഇക്കാലത്ത്‌ ഗ്രന്ഥങ്ഭഠം പ്രതിടിനം വദ്രിഥ കം 


ദ്‌ ചിന്താസന്നാനം 


ണ്ിരിയുന്നത്‌. അവയെ ബുജയേടടേ ചിലരൊക്കെ 
പിന്നും ഉണ്ട്‌. എന്നാല്‍, ഇവയില്‍ എത്രമാത്രം പോ. 
ഘം തന്ടെന്നം, മയമായ്രം നാം ഗഷിയുകുന്നുണ്ടെന്നും 
നിത്യന്‍ പ്രയാസമാണ്ട്‌. നമ്മുടെ സ്വഡേയായ 
യാളത്തിലു പ്പം ഗരന്ാഞ്ചാം പഴിച്ചുവരുന്നുണ്ടെന്ന. 
ക്ക്‌ ഒരു സന്നോഷമരമായ സംഗതിയാണ്‌. നമമുടെ 
സാഷിദ്യശൂമിില്‍ ഇനിയും പല പ്രദേശങ്ങ ഒഴി്ഞുരിട 
കന്നമ്ജു്‌. സഹാറായില്‍ ഉള തുപ്പോലെ അവിടനിടെ സ. 
സ്യൃജചസ്്ിയുകമ. സ്ഥലം കാണ്മാനുണ്ടെയിലും അധി. 
കംഭാഗവും സാിത്യശ്രകഷകര്‍ന്‍ റ കരസ്്രം തട്ടാതെയാണി-. 
രി്യനത്‌. ശരം സത്തയെ പരിഫമിയ്കേണടത്‌ അത്യാ 
ശൃമാങ്ങല്ലൊ. വിശ്യ സൂസമ്മതന്മാജമായിരിയ്ന്നവര്‍. 
ഒം വിഷയങ്ില്‍ പരരിശ്രമിഡ്യേണ്ടതു" അവരുടെ ജെ വിയ 
പുമതധാണ്‌ അവരെ തഡാിപ്പിയ്്േണ്ടതും ജനസാ- 
മായ്ൃത്ിനെറ അതുപോലെ തന്നേ ഗൌമമേദിയ മാ-. 
ര. എന്നാല്‍, ശന്ധനിര്‍മ്മിരിയ സോധാണേമായ ൨. 
(രികണേശമതിയുണ്ട്‌ കം ശാരിയുടെ ആകഷിത്തില്‍ 
പപ്പും അതിനു ജേഗ്ലേദമരല്ലാത്തവരും അകപ്പെട്ട: 
ഡയവാന്നക്കാം. എന്നാല്‍, ഉട്ടേ്യം മല്‍ൃഷ്ണമാകകൊണ്ട്‌' 
ഇവരേയും നാം അമൈധളപ്പുടത്താതിരിയ്ലണ്ടതാണ്ട്‌. 
ലോകത്തില്‍ അവരവക്ള്ളേ ശക്തിയെ യഥാതഥമായി 
ഗ്രിയ്യുന്നവര്‍ ലുരകുമാണ്ട്‌.. ഒന്നുകില്‍, ഉതിലധികമു- 
ന്നോ അല്ലല്‍, അതില്‍ കറവാണെന്നോ നാം ലി. 
ചാരിച്ചുലന്നു. ഇതുനിമിത്തം നാം അസ്ഥാനങ്ങളില്‍ പര 
േശിച്ചുപപോമന്നു, ഗ്രന്ധഥനിര്‍ക്കിരിയിലുംഇപ്രകാരം സംഭ-. 
രിയ്യ്യാവുന്നതാണ്ട്‌. നമ്മുടെ സാിത്യണ്ഡോ്തിലും പ 
ല്ലോ കളനാണയങ്ാം കണ്ടുഎന്നു വന്നേകാം. എന്നല്‍, 
ചിലപ്പാറം മരിച്ചും കാണുന്നതെന്ന്‌ സമാധാനപ്പെടാം, 


ഗ്രന്ഥനിര്‍ക്മിതി ി 


എന്നാല്‍, ഗരന്ഥനിക്കില്‍ി അതി ലഘുവായ ഒരു കാറ്മാണെ- 
അ" വിചാരിച്ചും, ഗ്രന്പാകമന്മാക്ട്‌ സഫ്ഥജമായ ഒരു 
വാസനയും മറ൨ പല ഗുണങ്ങളും രണ്ടായിരിയ്യേണ്ടതാണെസ്ന്‌ 
ിചാഭിയ്്പ്പെടിിയ്ുന്നു. അനേക ഗൂണ്ജാം ഉണ്ടായിരു 
(അല്‍ മാത്രമ ഗ്രന്ഥനിര്‍മ്മാണം മദിഷ്ുഫാലത്തേ തരി 
കയുള്ളൂ. ലോകത്തിലുമമതില്‍ ഏററവും പ്രയാസമായ നോനി 
(ലോചിയ്യ്" എന്നുമതാണെന്ന്‌ ഒരു മാന്‍ പറഞ്ഞി. 
യ്യ. ഗരന്ഥനിര്‍മിരിയ്ക്‌ പ്രധാനമായും ആ്ലമായും 
േണ്ടതു' ഇതൊന്നാണ്ട്‌ . ശം സ്ഥിതിയയു് ഗരന്ഥനിര്‍ിതി 
എത്രയോ പ്രയാസമേറിയ ഒരു ൃത്യമാണ്ട്‌. ആവോചനയി.- 
ല്ലാതെ എഴുതുന്ന പ്രയോജനുംക്രടാമതെ ലാജിയ്്പ്പെടാവു- 
വയാണ്‌. ഇതു്‌ ഗ്രന്ഥകാരനും വായനക്കാരനും സമയ 
ത്തിന്‌ ഇടയാക്കുന്നു. മനഷ്യബദിയുടെ ഥേ പര 
ദേശത്തുനിന്നുതഭധിയ്യന്നതേ ലോകത്തില്‍ സ്ഥായിയായി 
(നിഖനില്ലയുള്ള, ഇതു ക്രഭാതെ, ൃഷ്ണയിദ്യാഭ്യാസം കഴ. 
(നാശമ്തി, ധേകേപ്പരിചയം, അനുഭവം, സക്ഷയുഹണം, 
ിന്തേമോയ ഗര്ഥപഠാമോയണം, മന്യ വക്കിൽ 
ജഥാത്്ഥജമോനം, മുതലായ മററ്‌ അനേക ഗ്രണങ്ജാം ആ 
പരയമണ്ട്‌. രം ഗുണങ്ം എല്ലാം രികഞ്ഞ ഗരന്ഥമാര-. 
തമോരുടെ സുഭ നമ്മുടെ മൈവിലു കൊണ്ട്‌ എണ്ണാവ. 
അതുണ്ട്‌. ഇവരാണ്‌ നമമുടെ സാഫി്യഗ്രമിയെ ഇപ്പോം 
ഒടിയന്‌. ഇവരെ ്റക്കമറെ അനഗമിയ്്നതായി 
അനേകം പേരുണ്ടു്‌. പിന്നെ *ഭാഷാന്തരശ്കരോയും", “രൂ 
പാന്തുക്കോായു? മറവിലും സാഷിയ്രമിയുടെ പുറം 
പോക്കസ്ഥലത്തെ കൈവശപ്പെടത്തിയിഴിയുച്നണ്‌. ഇതെ 
ല്ാംകൊണ്ടും ഗരന്ഥകമ്ര്കേ്മാമുടെ കറ്റ്‌ നമുക്ിപ്പൂം 
അധികമില്ലെന്നു തോന്നുന്നു. ഗ്രന്ഥ്ങദുടെ പറധേയുള്ളു. 
ജീപചരിതരം, ദേശചരിത്രം, വിനിധശാസ്ത്രം, വിട്ടാ 
വിഷയം, സമുയേവിഷയം ഇവയില്‍ നാഴഇൂരേവരെകാല്‍വച്ച 


ന ക്ിനസേന്താനം 


ന്തി പറവാന്‍ താമില്ലംതാണിരിയുന്നത്‌. വിഷ 
ങ്ങളില്‍ ഗ്രന നിര്‍മമിയുന്നത്‌ മന്‍പപ പ്രസ്താദില- 
പോലെ അം പ്രയസേമായിടടമ കാളമായഭിയ്യു 
എന്നുവച്ച്‌ വയ്യതുമൊക്കെ എറുരിയിട്ടകകാമെന്്‌. വിചി. 
ന്നത്‌ അറ്റം സാഭസമായിടടലുകതാൊന്നാണട്‌. എനെറെ 
അിപ്രായം. 

ല്യം വികസം സിജിച്പഡനെ ഗ്രദ്ഥമതണ 
മെന്ന്‌ ഒരു നി സ്ധനിയമമുണ്ടെന്നു തോന്നുന്നില്ല, അതു 
കൊംസ്ട്‌ നാം ബാപ്പ ജന്ിട്ടം ആവശ്യമില്ല, വക 
ജിം മുടി കഷിപ്പിയ്യ്യാന്‍ മേഖതെയില്ല. ണാം 
ല്ല ഗ്രന്ഥ്മും എഴുതുന്നതായിരന്നാല്‍, അയ്യ" ലോകം 
ക്ജോയൊ ലോകാംാത്തേയൊ ആആമെതിലും ഉയ്യസതി 
ആമ. ശഭിയുണടാരിരിയയയണമെന്നള്‍ മദാമ്രത്തേ മന്‍ നി. 
ഴി പ്രവൃത്തി ്താമന്നു. ഇതല്ലാതെ ധനമോ, യശ. 
ണ്ണാ, സ്ഥാനപ്പുരോ സമ്പാിയയണ്നതിനോ, തറ പദി- 
പ്പീട പ്രമിപ്പിയയന്നതിനോ, ആയിട്ട മായം ന്ഥ 
ിര്‍മ്മിിില്‍ പ്രപേിസ്്ാമെന്ത വിചാരിയ്ു്നമു* യുക്ത 
൮. പ്രസാധക സ്മ വന്നിട്ടേ പുസ്യമമ്ളില്‍ നി. 
ണാണ്‌ ലോകേഷ്‌ പാടം സിഷി്പിടേത്‌" എന്നു ലന 
അിനന്‍െറ സൂമ്്യാത് ആലോിസ്ല്േണ്ടരാണ്ട്‌. നാം ഇ. 
ബ്ലാ അത്യത്കൃഷ്തമളന്നെ വിചാിയ്ന ഷേള്‍സ്സിയ- 
ഒട കൃതികം നൃവകൊല്ലുത്തോമം അന്ര്രിതമ്ളോജി കി; 
കേണ്ടിപന്നു, ഒടുവില്‍ ഡാദൂര്‍ ജാണ്‍സണ്‍ ആണ്ട്‌ അ 
മത്തില്‍ കിടന്പിരുന്ന ഇയ്യ റാന്മല്‍ കൊല്ലി 
ഷ്യ" കാണിച്ചുകൊടുത്ത്‌. പക്ഷെ, ടക്ക 
അമോന്ന ഗ്രന്ഥമോ ഇതുപൊലെയുദക അന്ധം വ- 
ഓന്‍ തില്ലാതിരിയ്്ാം. ജ്പോഠം ഉണ്ാകുപ്പെടന്ന ൧... 
ബ്ഥങങില്‍ രണ്ടാം പരിപ്പാവശ്യപ്പെടന്നവ തതരയെണ്ണും 


ഗ്രന്ഥനിര്‍ക്മിതി [ 


ഉണ്ടെന്നു: ഒരു കനക്കെടുക്കുന്നതു്‌ നന്നായിരിയ്ം. ഒരു കൊ. 
ലത്തെ പ്രായമില്ലാത്ത സ്ലം വായിക്കരതെന്നാണ്ട്‌ ൮ - 
മേഴ്‌സണ്‍ ഉപദേശിയ്യകന്നതു്‌. രം തുപദദശം അനുസരിച്ചു്‌ 
നാം പ്രവൃത്തിയും സതായിരുന്നാല്‍ മലയാദഭാഷയില്‍ നമുക്ക്‌ 
എതര പസ്ത്കങ്ങറം വായിക്കാന്‍ കിട്ടുമെന്ന്‌: പരിക്ിലു 
ണോക്കേണ്ടതു തന്നയാ. 


ഗ്രന്ധം ലോകത്തില്‍ വലുതായ ടോഷങ്ജര്‍ം 
ഇണങ്ങും ഇൂടയാകിിട്ടണ്ടെ്ന്‌ ചരിതര്ജള്ില്‍ നിന്നം ൩... 
ുരിയാവുന്നതാണ്ട്‌. അതുകൊണ്ടു്‌ ഗരന്ഥിര്‍മ്മാണത്തിന്‌' 
ഭൂന്ിയുന്നവര്‍ അപര്‍ ലേപ്പെടത്ാ൯ പോന്ന അഴു 
തമാം ലതു വഭിയ്റ്യാണ്ട്‌ പാടയന്നതിനിറുമളതെസ്‌* അ 

ലോചിച്ചതിനമയ, ബ്രവ്ൃതതിയതള്‌' ഉിരാഴിരിയു്ം. 
(ഇനെ ബല്ലതുമാലോചിച്ചിടാണോ നവം ഇഡ്പാഠം ഗ്ന്ഥ- 
അറം എഴരിത്തളൂനനതെന്ന്‌ നിയ വ സംശയമുണ്ട്‌. 
ല്യം വിദ്യാഭസേം ലഭിച്ച കൂടിനെ ഗ്രന്ധകാന്മാ-- 
രാവാന്‍ മേ യേഗ്ലരര റിവ സിം 
പ്രചമടേയും വിചാരം. പോരില്‍ ഒറ സ്തൂപം 
കൂടി സന്പാഭിച്ചാല്‍ ധാരമായി. ആലോചനുശേകതിയും 
നധര്‍മ്മരും മറവം കൈകാടിഷിഴരിച്ചുല്‍ മനേ വന്ന 
പ്യല്ല, ഇവ രഷ്യമാണ്്‌' ഗ്രന്ഥകാമന്‌ അസ്തമചേഗ്യമായി; 
കത്‌. *നിര്നേരാളാസ ദൂഡീരത"മാഥിിസ്ലുന്ന ബുദ 
ഫലമാണ്ട്രന്നാമത്തേതര്‌. ര്ജോമയ്‌ സഹാജമായിട്ടമേരരു 
ശുണയമാണ്ട്‌'. ഇസ്ലയാം മലയാളോഷില ചിലധ്രന്ഥ്ം 
ഭൂടടപത്തുപുറംവായിച്ചുനോക്കിയാലും അപ്പേണമിടസാദാംം 
ളി്കകന്‍ പ്രയാസമായിട്ടാണിരയ്യുന്നര്‌. ഇവിടേഏരുമോ 
ദ്യം സംഭവിച്ചിിയുുന്നു. സ്വയമായി ര്ഗാം എടുതു 
അതിന്‌ ശക്തിയി്ലാത്തവരം, ഗ്മ എതി ഡി എന്നു 
കമം ന്യ ഗ്രന്ഥങ്ങളെ ഓഷാന്ത:ചെയ്ുന്നതാണ്ട്‌ ഉതര 


െന്നാസ്സ്‌ 


[ ചിന്താസന്താനം 


മായി. ഇതുനിമിം മഹാന്മാരുടെ ബുദിശകരിയോട* 
(മുക്കത്തു പടിചയം സിഭിയുന്നു. ശരം പരിചയം ഗുണ. 
കരരമോയിട്ടേ വരാന്‍ തരമുമ. എന്നാല്‍, ഇത്തരക്കാരോട്‌* 
ക്ഷയുണ്്‌ സ്തുതപദ്മം ആവശ്ൃമില്ലാതതിടത്തുര 
ആവത്ത്തിലധികമയോം, അസ്ഥാനുത്ടിലും കോട്ടിയ. 
രിരിയ്യംണമമന്നാണ്ട്‌. വായിപ്പല്‍ മകം മനസ്സിലാകാ- 
തിദിപ്പാനാിടടപ്പല്പൊ ഗ്രന്ഥം എറ്ുതുന്നതര്‌. വമ്പ. 
പോല മാത്രം രപ്പയോഗിച്ചാല്‍ ഭംഗിയായിര്‍ി്ു,മെന്നാണ്‌' 
തോന്നുന്നത്‌, ഓഫും ദസറ ഗരമായിന്നാന്‍ മാരേ 
അപയില്‍ പ്രതിപാമിയ്്ല്‍ ഉദ്ദേശി പ്പെടുന്ന ചസ്ു. 
ജാം തെിഞ്ഞുകാണുകയുമും 


൩. വായന 


അല്ലേല്‍ 
ഗ്രനപ്പാരായണം. 


പാന ഒരു മനുഷ്യനേ ഇഞ്ജാനസവ സനാ? 
(ര്‍ഡ്‌ ബേക്കണ്‍) 


(രിശകതിയുടെ പ്രസ്ിപ്പും,പുസ്പക മോം, വമ്മമാ- 
പ്പും, മസ്സികകഠം ഇവയുടെ സായം പ്രതിദിനമെ- 
പോലെ വഴ്ിലയുവരുന്ന ഇമമലേത്ത്‌, യാതൊയുത്തനം 
ജോ വരിരിയായിരിയുവാൻ ഇല്ലിയും നെമിൽ 
അതു്‌ വയേനൂഭാതെ സാധിയുനനതപ്പേനന്‌ പറയേണ്ടതില്ല 
ഒ്ലാ *അളഡ്ലി്ന്‍" എന്ന പേടിന്‌ അപകാഥംമണ്ടെനത്‌ 
യന്ന ഏവനും ഗരന്ധഥപാരോഴണം തങ്‌ ഒിച്ചക്രടാത്ത 
ആവശ്യമായിട്ടാണ്‌' ഇപ്പോഠം ഇടിയുന്നത്‌. ഇക്കാലത്തു 


വായന അജ്ളില്‍ ഗരന്ഥപാരായന്നം ൧൯. 


ട്ടില്‍ നാനാമാഗങ്ങളിലും നാം കാണുന്ന വായനശാല 
പുസതൂകശേകമം ഇ ശം ആലരത്തെ അല്യോ മുങ്ങി 
ക്കാണിയ്യന്നത്‌? ഇപ്രകാരം വായരായിചുഭമ, ഈ അഴിയമി 
ജനങ്ങളില്‍ ജനിച്ചിട്ടുമേതായിക്കാണുന്നത്്‌ ഏററവ്യം സന്തോ-- 
ഷപ്രമോയ ഒരു കാ്മാണ്ട്‌, ഇതിനെ വഴിയും 
(ഇയിയു്ന്നതായിരുന്നാല്‍ കാല്രമംകൊണ്ട്‌' ഇതു" ഒരു ശീ 
ലമായിക്ഷീന് അതു്‌ നമുക്ക്‌ സാ ഗുണപ്രദമായി പഥി... 
മിയയും ചെയ്യുന്നതാണ്ട്‌ ്രന്മാപാരായണത്തിനറെറ 
പൂപ്പിയേയും ശക്തിയേയും പറരി സര്‍ ജാണ്‍ ഫെര്‍ഷല്‍ 
എന്ന മഹാന്‍ ഇപ്രകാരം പറയുന്നു... *ഏതുപസ്ഥിലം 
എനിയ ഒര്‌ ഉറ സഹായിയായും, ആിവനാന്മം എനി. 
യ്യ്‌ സുഖത്തിനും ന്യ രണതൂതമായും, മയ 
തില്‍ നേരിഭാവുന്നു ഏല്ലാ വിപപത്തുമളിലും റവ ഖര. 
ഭരിപംജമൂനിയ്്്‌ ഒരു ക്ഷോയായും ഇിയ്ുന്നതായ ഒര്‌ അ. 
ഭരിങചിയുടെ പ്രപ്പിമയെ ഞാന്‍ ഇക്ഛിയ്ുന്ത എമില്‍ അതു്‌ 
്ന്ഥപരോയണത്തിലുടമ. അദിരുലി അമന്നയാന്ന.? ഗം 
ഫദ്വോഖ്ൃത്തില്‍ സഃഗഷിച്ിട്ടുഷ, സാമാ: ഞാന്‍ വാ. 
(ഇനനക്കാമുടെ ൂരഭായ്്ായി അല്പം വിസ്്രിച്ച പറവാന്‍ പോ 
ന്നതു്‌. വിദ്യയുടെ സ്വാദ്‌ അനുഭവിച്ച തടീട്്വക 
ഭി സബാദനുതിനുള്ള ഒര്‌" ഉത്തമ മാഗ്ലിമായ വായന 
ഇന്നതെന്നും, അതിമന്‍റ മട്ടും ഉപയോഗങ്ളളുംഇ 
അയെന്, അതിനെ ശീ്ിയ്ക്ണ്ട ഉ്തമരീതികാം ഏം 
(ജെന്മമുളതിനെപ്പുററി ഒരു വിശദമായ ഇങ്മാനം അത്ത. 
ഭൂമേല്ലൊ, ഇ മുന്നു സംഗതിയും ആസ്സരമോകകി അല്ല 
ചിലതു പഠവാനാണ്‌* ആരംഭിയുന്നത്‌. ലാന എന്നു 
ച്ചാജ്തന്നെ ന്മാ? പസ്തകങ്ങളിലും മദന്‍ ാീ.. 
ടൂ സംഗതികളെ മനസ്സുകൊണ്ട്‌ ശ്ഷിയ്്ുയുടു രിഷ്കയയം 
അലയെപ്പുദറി പലോഷിഷ്്യും ചെയ്തുന്നതാണ്ട്‌. രം 
രുന്ന പ്രവൃക്മിയും ഉദപ്പെടാത്തതു്‌ വായനയെന്നുള്മ പേ. 


ലി ചിന്താസന്നാനേം 


രിന അറ്ിയയയന്നതല്ല. ഒരു പുസ്തകം തുറന: അതിനെ 
പ്രശങ്ങളില്‍ കൂരി ക്്റുരമോടിയയുയോ, അല്ലെട്രില്‍, മന. 
സ്്രിന്‍െറ ഉപരിാഗത്തു കൂടി സംഗതികളെ ദൂതഗതികളായി 
സബ്ചരിപ്പിയയയോ ചെയ്യുന്നത്‌ പായനുയെന്നു പറയാമൊ 
എന്ന്‌* എനിയ സംശയമുണ്ട്‌. ഇത്‌ നമ്മുടെ ബുദിശ- 
കരിയുടെ ഒരു പിധമുമ്മ. ദുദയയമായിരിസ്റ്യാമെന്നു തോന്നുന്നു. 
ഫാലപ്രാല്ലാതെയിരി്ുന്ന രം പിധമുമ്മ വായനനാം 
ഭിയ്കേണ്ടതാണ്‌: എന്നു: പ്രത്യേകം പറഞ്ഞേ തീരു എന്നി 
മല്ലോ. നം ശ്ലീതെയിലും പുസ്തുരം വാജിയ്്നതാിര. 
അല്‍ നമമുടെ മനസ്സിസ്‌- നൂതനമായ ഒരി സിിച്ചി.. 
ല്ലെമില്‍ അത്‌" കേവലം സമയൂദ്യം തന്നെയെന്ന്‌: പറ 
ജേണ്ടിചിരിയുന്ു, ഗ്രന്മപ്പരോയണം ചെയ്യുന്നവര്‍ രം ത 
അം സദാ മസ്സില്‍ ച്ഛുകൊദ്േണ്ടതാണട്‌, വായന 
യൂടെ സ്വഭാവം ഇന്നതാണെന്ന്‌ ഗൂതൂയും പറഞ്ഞതുകൊണ്ട്‌ 
ഏറ്റെ മന്ന്്ിവായിരിലയ്ലോ. ഇനി ഇതിന്‍െറ ഉദ്ദേ 
ശൃ്ങും, ഉപയോഗങ്ങളും എന്തെല്ലാമാണെന്നാണ്‌' നോ. 
ക്കേണ്ടത്‌. വായ ബ്ുിദികാസത്തിനലമ ഒര്‌ മതതമമാ. 
ഡം നിര്യയസെരധ്യത്മിനമുമ ഒര്‌ ഉതപത്തിസ്ഥാനേവും, 
സമ്മാഗ്സപരിശിലനത്തിനമുള ഒരുപകരണ്വുമാേന്ു. 


൧. ഒരു ദേശരിടെ ൮൪1 കാണിസ്ുന്ന ഒര രിക്കാം 
ടം അവരുടെ നൂന്നറ്ുതങ്ങറടേയും വികാര്ങറ്ടയും റം 
ഒരു സഗ്രരവും ആയിടിയ്ന സാഷിയ്തത്തിലേയയൂച 
ഏകം പ്രവേശനദ്വാരം വാധനുയോന്നു. യൂ പാരായണ 
മില്ലാത്ത ഒര മന്യ ഭൂതകാലം കേവലം ശുനപപദേശമ:.. 
രിട്ുതന്നേ ഇടിയും. യാക്ക ബുദരിയുടെ ല്യാപ്ഠി വ 
(മോനമാല സീമാവായിരിയയന്നതുകൊണ്ട്‌ അത്‌" മേം 
അല്ുമായിത്തന്നെ ഇടിയും തമമുള്, ലോകാരംഭംയതല്‍ 
പരബേയോ വിച്ചു. ജഞ്മാനസമവയ്തും ഇഡ്രകാ.. 


യന അല്ലേഡില്‍ ഗ്രന്ഥപഠായണം ടി) 


മുള്ള, രാം" അപ്രാപ്യേരായിത്തന്നെയിരിയ്ച. നാം ൨൮ - 
ല്ലാവരും നമമുടെ പൂദറിന്മാര്‍ അടിസ്ഥാനമിട്ട പൃത്തിയാക്കാ- 
തിട്ടിിയുന്ന ഞഞോനുപ്രാസോദതെപുള്്ുമാകന്നതിന്‌ ചുമ... 
ചപ്പു തക്ഷന്മാരാണ്‌, എന്നാല്‍, അപമടെ ഉദ്ദരയവം 
ശ്രമവും ശരിയായി ഗ്രഹിസ്ല്രാതെ നാം അവയെ പ്ൃ്ടിയാ._ 
ക്നയ്്‌ എങ്ങനെ? നാം ഓരോരുത്തരം പൂദ്ൂഗാമികും 
പ്രയത്തഫലലത്തെ കണക്കാക്കാതെ മുന്പോട്ടുപേകോന്‍ ശ്രമി 
്ല്ന്നതായിരുന്നാ൯ ലോകത്തിന്‍െറ ഉല്‍ഗതി വദരേ മീ. 
പിയയന്നയിനിടയേണ്ട്‌; എന്നജ്, ൭ല്‍ഗരി തന്നെ ൭ാധമാ 
എന്നും സംശയമാണ്‌. 

(൨. പായനകൊണ്ടു്‌' നമുക: ലേകേതമിലുണ്ടായിരുന്ന 
മഫമേനസ്തുന്മാരും ല്‍ഗ്്യീയികളുമായ വിദാവ്മാരുദായയം, 
ിദുഷികടേയും വിശിഷ്യ അന്ത്ുത ലോട്‌ ഓത്തു 
പരിചയം സിഷ്ി്യംയും അവരോട്‌ സഖ്യം പ്രാപിയ്യാന്‍ 
സെകേയ്ം ചിയ്യ്യയും ചെയ്യുന്നു. ഗ്രന്ഥം പ്രാണ 
അഗാധമായ ആലോചനസാടയും പക്ഷ്വത വന്ന ബുദ്ധിയു.. 
(ടേയും ഫാലങ്ങളാകകൊണ്ടു്‌. അവയില്‍ അടമ്ഷിടഷമ ല്വശയ 
അമു അടിപ്രായങ്ങളും ഏററവും സാരജ്ജമും ഉല്‍ൃഷ്ണങ്ളും 
ആയിരിയയമെന്നുവേണം വിചാടിപ്പാന്‍, എന്നാല്‍, ഒരുഗ- 
ബഥത്ജിലുളമവയെല്ലം ഗ്രദിയ്യന്ന്‌ അശക്യദമോ, പ്രയാ 
സമോ ആയിടിയ്യാവുനതുകൊണ്ട്‌. നമമുടെ മനസ്സു്‌ അവ. 
ിലുമേ കട്ടില്‍ ിപയേദിയവയും വിശിഷ ങ്ങളുമാരുദമവയെ 
മായം ഗ്രമിയ്യാനാബ്‌ എടുപ്പും. ഇപ്രകാരം നമുക്ക്‌ അവ 
്ില്‍നിനും ലിയയന്നവ ഉ ല്‍കൃഷ്തര്ങളായല മാത്രം ആം 
കന്നു. ഇങ്ങനെയുമമ ഒരുത്തമ ഗ്രന്ഥം, നമുക്ക്‌ ഉപദേശം 
ല്യന്നതും, സംശയനിവ്ൃടി പതൂതുന്നതും, നമ്മുടെ ചോല 
ക്ക്‌ ഉത്തരം പറയുന്നതും, നമ്മോട്‌ ആപത്തിലും സ. 
.ബ്മിലും അന്തപ്പിയ്്യും അനുമോഭിയ്യയും ചെയ്യുന്നതുമായ 
ത്‌ ഉററബന്ധുവായും തിരുന്ന. 


൨൨. ചിന്മാസന്താനേം. 


(൭. വായനുകൊണ്ടു സി്ിയ്്ാുന്ന മറെറായ ഗുണം 
പറയാം. മനാഡ്യര്മത്തിന്‌' സപജങ്ങളായുളള കഴുകി. 
(കളിലുംനിന്്‌ നമ്മെ ഉല്‍കൃഷ്റപടത്തിലേയ്ം 
അള്‌ ഉയത്ുന്നു. ൃദരപയരണത്തിനോ അതുപോലെയുമമ, 
൨൪ ആലധ്യങ്ങംക്കോ വേണി ലോകത്തില്‍ പല വിധത്തി. 
ലം ശ്ശിയ്യ്യയും ബുദിമട്ടുകയും ചെണ്ടതാടിട്ടണ്ടല്ലേം. 
ീചിതമര്സരത്തില്‍ പല നികൃഷ്ണമാദ്ുങ്ങളിലും നമ്മുടെ മന 
സ്‌ സഞ്ചരിയ്യ്ടതായും വരും. എന്നാല്‍, ഇവയില്‍നിന്നും 
(ന്‌ ആശ്വാസം സിിയ്യുന്നതിനുകൂ. മാസങ്ങളില്‍ ലച്ചു 
ഏററവും ശ്േഷ്യമായിട്ടമേതു' ഗ്രന്ഥപ്പാടായണം തന്നെയാ 
ണെന്ന്‌ എല്ലാവരും സ്ധവരിയയുന്ന മരു കാമമാണ്‌, നമുക്ക്‌ 
അോനേ്േടയും കഷ്ണപ്പൂടേകളുടേയും മല്ലേ ഇടി 
ഖഭിയ്്യുന്ന അവസര ഉപ്പയോഗിയുംന്നതിനുമ്ക ഉ 
അമമായ മാം മമ്മാ വം സിയ്ുന്ന 
ആത്താവിനം, ദം വഴിയ മനസ്സിനു പുസ്തകം 
മാത്രം ഉത്തമ സാക്ഷി പിസ. *എന്ന്‌ ഒരു മഹന്‍ 
,അടിപ്രായപ്പെടിരിയയന്നതു്‌ ഏത്രയോ ശരിയാണ്‌. ലര്‍" 
മക്കാ ഒരു നനധത്കില്‍ ഗ്ര പഠോയണത്തെ കുഴിച്ച്‌ 
ഇപ്രകാരം പറഞ്ഞിടിയുന-- സ്കോട്‌ നമ്മള, 
ണനേബന്ധം എന്രയോ അപിഥിരമാണ്ട്‌. അവ വ്യസന. 
അിമല്‍ ആശ്വാസസകങ്ല്ലംയ രോഗത്തില്‍ പരിചരകേന്മാം 
രം, ഏകുന്നേത്തില്‍ സഖാക്ളമമോന്നു അവ പുതിയ മുഖ. 
ഞരടി ഒിഷ്കുലം കാണപ്പെടാത്ത പഴിയ സ്റ്റേഥിതന്മാ- 
രാണ്ട്ടട അ ല്ലാ അവസ്ഥകളിലും സ്ഥീരമോയിരിയുന്ന 
ിത്രങ്ളുമാകന്നു.? 


൪. ഗ്രന്ധപാരായണം നമുക്ക്‌ അനശ്വരമായ സുഖം 
യന്ന. ലോകത്തില്‍ മറ ലിന നമുക്ക ഒഴിയുന്ന 
സുഖം പ്രായേണ ക്ഷണികങ്ങറും ക്കുറേ മദിനുതായടേ 


ജനന അല്ലേില്‍ ഗരന്ഥപാോയണം ൨൩. 


കൂടിയവയും ആകുന്ന. ചിപ്പും ഇവയുച്ചപണി പം 
പ്രവി ചെയ്േണിവരും; എന്നാല്‍, ഗരന്ഥപഠരോയന. 
്ആില്‍നിന്നും നമമദേവാകുന്ന സന്മോഷാമാ സുഖമോ നമ്മ 
ങ്ങളും അസ്റ്' അപഫരിയ്യാന്‍ പഠില്ലാടതും വിരക്തി 
രാത്തതും ആകുന്നു. ഇപ്രകാരമമമ. സുഖം ലോകത്തില്‍ 
അപു മായിട്ടാണ്‌: കാണപ്പെടുന്നത്‌. അതിനാല്‍ ദ്വ. 
തുകങ്ങളായ മറ൨ സുഖങ്ങളേ നാം നിദൃത്തിയുമ്ടത്തോളം 
ര്‍ക്കിയ്്യും, അവസരം ലഭിയച്മ്പോന്െക്കയുമെതിലും ശം 
സഖപ്പ ദമാ മാദ്ുത്തെ അപലംമിയ്ലയയും ചെട്ുണ്ടതാണ്ട്‌.. 
എല്ലാവിധ പുസ്തകങ്ങളും ഒരുപോലേ സുഖം തരുന്നപയായി-- 
ഭി്കില്ലെന്ന്‌ പരമേണ്തിപ്ലല്ൊ, എന്നാല്‍, രം വിഷ- 
(ഇതില്‍ കരുതല്‍ കറവവണ്െന്നല്ലമതെ വരാന്‍ തില്ല 
കാല്യേനാകോദികളായിരിയ്കകും ജു വിഷത്തില്‍ മുസിടട്‌ 
ില്ുന്നത്‌ . മോ യിധ ഗ്മ ടയും പാരായനനംകാണ്ട്‌. 
എന്തുമാത്രം സന്മോഷം ലിയു. എന്നത്‌ ഓമ. 
അമുടെ അതി, നോകി മതലമലയെ ആത്രയി- 
ച്ചിമിയയന്നതാകയാല്‍ ഇതിനെക്ിച്ച്‌ വിസ്ൂി്ചുപറുന്നള്‌ 
പ്രയാസമാണ്ട്‌. ഇത്ത്‌ അനുഭവംകൊണ്ടുതന്നേ അറിയേണ്ട 
താന്നു. 


൫. ഗ്രന്ഥപാരായണത്തില്‍ നിന്നും ഉണ്ടാവുന്ന 
പേറൊയേഗുണണം, അതു്‌ നമുക്ഴ സറുപദേശങ്ങറും ഉത്സ, 
ആശ്വാസം, ഇതുകയും നല്യന്നതായുമ. സമോക്യങ്ങളും 
(൨൮൦ സുലമോക്കിത്തിക്ന്നുവെന്നുതാണ്ട്‌, രോ സ. 
(ലര്‍ങ്ങളില്‍ ഇവ നൂമുക എത്രയോ വിലയേറിയ ഭത്നങ്ങളായി 
ലിയു, മറ൨ വിന നമുടെ ദൃ്ഖങ്ങളെ ശമിപ്പി. 
നതി നിവൃത്തിയില്ലാതെ വഭുമ്പോം, ശരം വക സ-- 
ാക്്ങളുടേയ അവയില്‍ അന്ര്‍പിചിിയുന്ന സാര 
ങ്ങളായി തരേര്ദേടേയൊ സ്ത ഏതമായം നമുക്കപ- 


ല്‌ കിന്മാസന്താനും 


കരിയുന്നു എന്നു പറവാന്‍ പ്രയാസമാണ്ട്‌. പമ. 
മായം അസഥിനുമായ ലുഖാവസ്ഥയില്‍ ഗ്ന്ഥപരോയണം 
അവലങ്ിച്ച്‌' ആശ്വസം തേടിതൊടി അനേകം ദ൫2-- 
അങ്ജാം ഉണ്ട്‌, ഇപി സായകം സ്വള്ാര്‍ിര. 
ങ്ങളില്‍ രതനാമളന്നപോലെ മഹാന്മാരുടെ കൃതികളില്‍ 
ശോഭായമാനങങമായികകിടക്ണ്ട്‌. ഇവയെ നമമുടെ ധാ. 
ണോശമരിയാകുന്നു ഭണ്ഡാരത്തില്‍ സ്നക്ഷിച്ചുവയുകുന്നതു്‌* 
ത്രയും പ്രയാജനകരവും സന്മോഷഗ്ോേതുകവുമായ ഒരു 
കരളമാണട്‌. ഉരിലും ഉത്ശൃഷ്മായ ഒരു ധനം മ്ലനാണു..ം 
ക്ത? ഇത്രയം വിലയേരിയ രത്തങ്ങം ഏതാണ്‌ ₹ ഇവ 
ഏതെല്ലാംവിധത്കില്‍ നമ്മ സഗായിയമേന്ത്‌ അന. 
ഖസിമോയാക്കേ അറിവാന്‍ അമേള്ള അതിനാല്‍ ഗന്ധ. 
പാരായണ തല്ുന്മോര്‍ ഭാം സംഗതിയില്‍ പ്രത്യേകം ര 
ച്രിസ്ലരണ്ടതാണെന്ന്‌: പറഞ്ഞുകൊമ്ളുന്നു. 


(൬. പായനുയുടെ മറെറാരു സല്‍ഫലം അയ്‌" ൩ 
കുടെ ഹ്ൃദയരിലുള്ള വികാരങ്ങളെ ശ്ുീകരി്കയും, നമ 
സല്‍സ്വഭാവികളും യോഡ്ന്താജമാക്ി തതീകയും പെയ്യുന്ന 
െന്മ്യ.താരന്തു ദുദ്ന്മ്ങാം ഉപദേശങ്മശേമാംം മരു. 
അമൂനെന്ന്‌* പറയേണ്ടരില്ലല്ലൊ. ദേശചരിത്രങ്ങളും ജീവ. 
ചരിതര്ളം നമുക്‌ അനേകം ഉത്തമരഷ്ാന്നങ്ങാം നല. 
അഞ്ജ്‌. മരരാന്മാരും യോഗസ്റന്മാരുമായിുന്ന ആടുകളുടെ ലിഖ 
ചരിത്രം നാം സ്തരം പരിയയ്ന്നതായിരന്നാല്‍ അവരുടെ 
ുനനങ്ങ്ടില്‍ ചിവലയെറിലം നമമട ലഭിയ്ലതിടിപ്പാന്‍ 
നിവൃത്തിയില്ല. “ചരിത്രം എന്നമമതള്‌' ദഷ്ാന്തരൂപേണ 
ഉപദേശം നു്യന്ന ഒരു തത്ത്വശാസ്ത്രം തന്നെയാണ്‌." എ 
ആ ഒരു മഹാന്‍ പാഞ്ഞിടിയന്ത, സ്വാത്ഥപരിത്യഗം 
സ്ന്വേല്യാവര്‍ജെനം, വാധി.സ്ഥിരത, മനും്യാസ്സറേഥം, പരോപ- 
കരരേറ്യുതേ, സ്വശോഭിമാനം മുതലായ സഗുണ 


(ജനു അല്ലെനില്‍ ഗ്ര്മപരോയണം റ 


ഴ്ശോന്തേ്ജാം ചരിത്രങ്ങളില്‍ അപൂദി അല്ല. മാടി... 
തില്‍ ആശ്വാസവും ധന്സുദിയില്‍ അനുഷ്ക, 
ഇലയുന്നതിനും, സദ്ധിഷയങ്ങളില്‍ നമ്മെ പ്രേി്പിയ തിന, 
ഗ്ൂണങ്ങളില്‍നിനംനമ്മെ നിപട്ടിപ്പിയംസതിയും.വാമില്‍ 
ൃഷ്ലോട്ടൃങ്ങളെ ഭവമിപ്ിയന്നതിനം, നികൃഷ്യിമാ. 
രള ദൂദീകരിയ്യചന്നതിനും,സല്‍ചരിതരപാരായണം ഏററം 
ശ്രക്തിമത്തായ ഒരുപകരണമാണെന്ന്‌ നിസ്സംശയം പറയാം. 

൭. ഗ്രന്ഥപരിശീലനം ശരിയായി അനുഷ്ഠിച്ചാല്‍ അമ്‌ 
(നമ്മുടെ മനസ്സില്‍നിന്നും നമമുടെ അറത്തു നിമിത്തം 
ന്യം വസ്ത്്മേയും കരിച്ച്‌ അമുണ്ജോമന്ന മുഴി. 
പ്രായങ്ങളേയും മതററിധാണേകാമയും ഉന്മൂസനം ചെയ്യുന്ന 
തിന്‌ ഒരുത്തമമാഗ്മായിത്തിരസതകന്നു. നടെ വിദ. 
സ്തിനെറ സ്തൂനതകൊണ്ടോ, നാം ശീിയുച്ന രി 
ന്‍റ സ്വഭവകൊണ്ടോ, നമമുടെ സംസ്ുമോഫംകൊ. 
ഞ്ടോ, ചിലപ്പം നമമുടെ മനസ്സിന്‌ ഒ വിശാലഫീനത 
പന്ുക്രടിയേക്കാം. നൂമുടെ വിചാമേ്ദം അമിപ്രായമമ്യം 
ജ്‌ ഇടുക്കായ മാദ്ലുത്തെഅവലംബിച്ചിരിയ്ലയാനംഎമുപ്പുദുണട്‌. 
എന്നാല്‍, ഗ്രന്ഥപപരോയണം വിപിധങ്ങളായു, അന്ത. 
യും അടിപ്രയേ്ചദേയും നമ്മുടെ വനസ്ററിനെറ മസ്സില്‍ 
കൊണ്ടുവനിട്ട്‌ നമ്മുടെ അഫംബു്രിയ കയ്യും, നമമുടെ 
,ൂടിപ്രാമജ്ളമൈ മാേറത്ജതിനെറ ആവശ്യകതയെ നമ്മ 
ബോറ്്േപ്പേത്തുകയും,നമമുടെ വിചാരവിഗിചം്‌ വിസ്്ാരം 
കൂട്ടുകയും ചെയ്യുന്നതിന്‌ ലൃതകുന്നു. മുരുകിപ്പറയുന്നതായാല്‍, 
അമധിട്ടളേസേത്തില്‍ നിന്തണ്ടാകാലുന്ന ദോഷങ്ങളില്‍ മിയ 
പരയേയും ഇതര്‌ ഒയുദിധം പരിഫരിയയന്നതിന്‌' മതിയാ 

വ. ഇനി ഒന്നു പരറവാനു ഇതം ഗ്രന്ധഥപരോയണം, 
രചപ്പോഴും നമക്ക്‌ ഒരു വി്രമമായി ബ്ലവിസ്ന്ന എന്നാണ്ട്‌'. 
കനുഷ്യക്ട്‌ എ്ലാവക്ടം ഓരോ തൊഴി! ണായിരിയുചമ്ല 


[1 ചിന്താസന്താനം 


നെയ. തൊദീലുകം ചെയ്ത്‌ ഒരഡിധം ക്ഷീണിച്ച 
റാ ഇരിയ്യന്പാഠം ഏറക്കുറെ ലയുവയിട്ടള്‍ ഗ്ര്ഥ- 
പരായണം ആശ്വാസജനകമായിരിയ്താ്‌. ക്ഷീണ. 
ചിക അവയവങ്ര്‍ംട്‌ ഇത്‌ ഒരി: പി്രമവയംനവന്ന. 
ബമുവിധമുമ മദനാവ്യപോരം തന്നെയും സുഖപ്രദമായ, 
ലവി. പിപിധത്വം എല്ാജക്ോറം സന്തോഷത്തെ 
നിപ്പിയുനന എന്നുണ്ടല്ല. 


(ല്‍. പര്തമനേപ്ുതര്ം മുതലയേവയുടെ പാരായണം, 
ഖാകത്തിന്‍െറ നാനാഭാഗങ്ങളിലും നടന്നകൊണ്ടിരിയന്ന 
സംഗതികമ്ശയും, അസ്ത്ര രാജ്യങ്ങളിലെ ഏ്ടകം,, സമുദായ 
സ്ഥിതി, നൃതനനിമ്മാണങ്ജാം, വിദറളസേീതി, ൃവസ്ഥായം 
ുതലായവയേയും കിച്ച്‌" നമു ആവശ്ര്ങളം കാലോി- 
ര൫അമുമായ വദിവുകഠം ബ്ലും ഇപ്രകാരം നമ്മുടെ 
മമാനസവക്ിനെ പിപ്പിയ്യും ചെയ്യു. ഇപ്രകാരം 
ലായനകൊണ്ടു' നമുക്ക്‌ സ്നിിയ്ാവുന്ന പല ഗുണങ്ങളും 
ഞാന്‍ ഇപ്പോ പ്രസ്താവിച്ചു. ഇനിയും അനേക ഗുണങ്ജാം 
ന്നി. ഇവയെറ്രം വിസ്ത്രിയ പറയുന്നത്‌ ത്യം 
അദ്യം പ്രമാസമാണ്ട്‌. ബുഭഭിഷികാസത്തിനും മാധ എ. 
തയും ഉത്തമമായ ഒരു മമാണ്‌ വായനയെന്നു* ഇയയയും 
പരറഞ്ഞുതുകൊണ്ടുതുന്നെ നമക്ക്‌ മന്സ്ിലാകകോവുന്നതാണ്്‌ 
ഇനി അറ്റം പറവാനദ്ലത്‌ വായന്മ ശ്ലി്ഡേണ്ട രിതിയെ 
പിാണ്ട്‌. ഈ വിഷയത്തില്‍ ഒന്നാമതായി എനിയും 

വായമ്ളത്‌ ഗ്രമ്മപാദോയണംകൊണ്ടു ബല്ലുപ്രയോജനുവും 
സിഗിയ്യണമേതില്‍ അതു്‌ നിയമമോ രീതിയോ അനുസരിച്ച്‌ 
ബേണ്ടതാണെന്നാണ്്‌. മിവസംപ്രതി ഒരു ക്ടപ്പുസമയം 
ായനയ്്യായി വിക്കി വയ്യ ബതാവശ്ൃമാമ്‌, ഇപ്രകാരം 
ഇയസസാല്‍മാത്രമേ അതു്‌ രുസ്ധിരശിലമാഴിബ്ലിയ്ചകയുള്ള 
തോന്ദഡ്വോദം വാഴിയ്ുക എന്നുവന്നാന്‍, അതുകൊണ്ട്‌ 


പായന്ന അല്ലമില്‍ ഗരന്ഥപാരായണം മ 


ക്കിയ ഫലമൊന്നും സിയാന്‍ തില്ല. ണ്ടോമതായി 
(പറവാനേക്ളത്‌ ലായ ്രോപൂറിമായിരിയയ,അമെന്നാണ: 
കുടിച്ചുമേതോതപരിപ്പുവമോ ആയ വായന സമയം കലമാന്‍ 
മാത്രം ഉപയോഗപ്പെടുന്നു. മന്തി വാഴിയ്യന്നത്ത 
കനസ്്റില്‍ ഇരിയ്കയുളള, എന്ന്‌ നാം മാണ്ട്‌. 
ഗ്ൂഹണശമരിയേയും ധാരണോശകരിയേയുംേണ്ടതുപോേ 
മോളും വ്യ രിപ്പിയയ,ണം. “പരേ വാജിയ്്യയലു,വടിയേ 
ായിയയകയാണട'" നമ്മുടെ ഉദ്ദേശ്യമായി നാം സ്വീകരി. 
യ്ത്‌. മനസ്സില്‍, മര നിയമവും ശ്രടാതെ സംഗരി- 
കരള തമ്മിക്കയറരന്നതും ഉദരത്തില്‍ ഒരു രൂമം രാത 
ക്ഷണം ചെലത്ുന്നതും ഒന്നപ്പോലെനാണ്ട്‌.. മടയില്‍ പ. 
ഞ്ഞത്‌” ശരീരത്തെ എന്നദ്പാലെ ആദ്യം പറഞ്ഞത്‌ ന. 
ത്്രിനയം മഷിപ്പിയൂ്ന. “അധികസ്പ അധികം ഫ്‌" 
എന്നുമ്ളത്‌* ഇവിടെ വഷ്ടി്യണ്ടതാണ്ട്‌. പലായന അവ 
വരുടെ അഭിതിയെ അനസരിച്ചിരുന്നാല്‍ നന്നായിരിയ്യും. 
(ാസ്ത്രമോ, ചരിതുന്മാ, കലയോ, കാവ്യ, നോവലോ, 
(ാടകമോ ഇവയില്‍ ഏതിലാണ്‌ താരി, അത്ത 
നനെ വായിയയന്നതുകൊണ്ടു' മനസിന്‌ സന്തോഷവും അദിവും 
്ടേക്ൂടി ഏകകാലത്തില്‍ ലഭിയകന്നു. പാഴിയ്യുന്ന സിഷ- 
(ര്മക്കടിച്ച്‌ ആലോകിയ്തന്നതും അത്യേശ്യമാണ്‌, പു 
മക്കളില്‍ പലപ്പോഴും അടിപ്രാ്ാം അറ്യമരുമായി 
സലിപ്പിച്ചും, യുമരികരം അന്നര്‍മയില്ലം, സംയമം പ്ര 
സാദിച്ചു, അനുമാനങ്കറം പിട്ടുകഞ്ഞും ഇടിയും. ഇവ. 
യൊക്കെയും വായനക്കാരന്‍ സ്വയമായ ആലോചനകൊണ്ട്‌ 
രിഴ്്ിയ്്ടതാമ്‌. എന്നാല്‍, എല്ലാത്തരം പ്സ്തക.- 
അദ്േയും ഇപ്രകാരം പെരുമാറേണ്ട ആവശ്യം ഉണ്ടാകയില്ല. 
ബേക്കണ്‍ പറയുന്നതുപോലെ “ചില പുസ്തകങ്ങളുടെ അചി 
ണോക്മകയം, ചിലതിനെ വിടുകയും, അറ്റം ചിലവയെ 
ചവണംചെയ്ത ഉമ്ജിലക്കി ശരീരാംമമോക്കിതതീക്കേയും 


൨൮ ചിന്താസന്നാനം 


ചെര്യണ്ടതാട്‌.? എന്നാല്‍, പുസ്തുകങ്ങം എല്ലാം ൭ 
പോലെ ഉത്തമങ്ായിമിയയില്ല. പതം മണിയുമായി. 
ണ്‌ കാണുന്നതു്‌. അധികം പതരായെന്നും വന്നേക്കാം. 
അതുകൊണ്ട്‌' പ്രോഭശേയില്‍ ഇടിയ്്നവര്‍ ശം വിഷയ. 
്ഞില്‍ പരേ കരുതലോടകൂടി ഇടിയ്തണ്ടതാണ്ട്‌, പുസ്തക 
അം അപ്പയുടെ നുയ്യതിന്മ അനുസിച്ച്‌ സ്വവത്തെ 
സഗ്യയിയയയയോ ദൃഫിപ്പിയയയോ ചെയ്യുന്നതാണ്‌. രം വി. 
യത്തില്‍, എമ"സണ്‍ എന്ന മഹാനന്‍റ മൂന്നപേശ। 
അം നന്നായിരിയ്യയമന്ട്‌ നിസ്സംശയം പറയാം. അദ്ധയെ 
താഴെ ചേക്ന്നോ-- 


൭. ഒരു പയസ്സ്‌ പ്രേം തികയാത്ത പുസ്തകം ഒടി 
ലം വാഴിയ്യയതുതു്‌. 

൨. സുപ്രസിദധജമായ പുസ്തുകങ്ങളല്ലാതെ ഒരിസ്ത്രലും 
ജിയ. 

൨. തതികിഷ്ുമില്ലാത്ത തേ പുസ്തകം വാജി.. 
തത്‌. 

(ക ഉപേപ്രമാരം ്രദൃക്ിയയസതായാല്‍ പഷ 
രയ മിയ പുസ്തകങ്ങളും നമമുടെ വായനയുടെ ല്പ്തിയില്‍ 
ഭിന്നം ഒഴിഞ്ഞുപോകാന്‍ ഇടയുണ്ട്‌. ചൃതങ്ങിയ പക്ഷം 
ഒരു കൊല്ലമിലും നിലരിവ്്ത്തേ പ്യസ്ുകം വായന 
യോഗ്ൃതയുമമതല്ലെന്ന്‌' തീച്ചുയാണട്‌. ലല്ല സത്തും ഇവയില്‍ 
കണ്ടാനിരന്നോന്‍ ഇവ അല്ലി ആരസ്സിു കഫം 
കൂണ്ടാവാസി യുണ്ട്‌. അതില്ലാത്തുകൊണ്ടി. ഒന്നും ഇല്ലെന്ന 
തന്നെ തീല്യയമക്കാം, മം വക പുസ്തകങ്ങളുടെ സ്ഥിതി 
സൌറരില്‍ ഗന കയി ഒരുത്ധവത്തെ ലള്്റിചെടടരിയ ഉം 
തിയെപ്പററി അവക്ക്‌ സാണ്ഡര്‍ പോപ്പ്‌ പറയുന്നതുപോലെ, 
തന്നെയാണത്‌. അതിനെറ തര്‍ജമ താഴ! ചിന്ന... 


(ജനു അല്ലേനില്‍ ഗരന്ഥപരായണം ൨൯. 


സായംമാലമണഞ്ഞാതാട സകലം രീറ്ത്സേവം സെററില്‍._ 
[) 
ാജീന്നൂരിയ വാക്കിപങ്ങൊരിനം കൂടികകിടന്നമ്മഹം 
ഇതുകൊണ്ട്‌ ഇതയാ്ടടെ കരിത മരു ദിപസം മാത്രം 
(രിലന്ില്‍ക്കത്തക്കതോയിരന്നപെന്നാണ്‌ പോപ്പ്‌ എന്ന സമ 
സകയി സൂകിപ്പിച്ചിരിയതന്‌. സുപ്രസിോങ്ങളായ പ) 
സ്കാം എന്നു പറഞ്ഞതുകൊണ്ടു തന്നെ അവ പ്രാചി 
(നീനു ിദ്വര്‍്മാരുടേയും മഷാ്മാരുടേയും സമ്മതി ലഭി 
ച്ചവയാണൊന്ന്‌ സ്്ുമാശന്നു. അനേയുമ, പുസ്കങ്ം 
ഭണേല്ലെ നമമുടെ തരിയിധകരണ പിഷ്ല്ഛേ്ങിന്‌ ഉത്തം 
മങങമായുദമവ. തനിയ്കിഷമില്ലാത്ത പുസ്തകം വായിപ്പ 
കൊണ്ട്‌ ഫമില്ലെന്്‌ പറ ക്ിഞ്ഞല്ലോ. എന്നാ, 
ചീത്ത പ്സ്തുകങ്ങളിാണ്‌: ഒരാമടിഷം എന്നല്ല അത്‌ 
ായിച്ചുകൊള്ളള എന്ന്‌ അവാം കൊടുക്കുന്നതായി ബി... 
ചാരിമുപോകതത്‌. ആമത്തെ രണ്ടദേശഭം പ്രകാരം 
തിൈരത്തവയില്‍ തന യ്ി്ലം തോന്നുന്നവ എന്നേ അ... 
മുജ. ശം മഷമാന്റെം മറേറമേപേശം ദൂ പറഞ്ഞു 
കൊട്ട, അതും “നാം പുസ്തകം തുറകമയ്പോം ഉ്തി_ 
നെക്കാഠം ക്രടുതല്‍ ധന്ത്തോടു കൂടി വേണം പുസ്തകം അഭ... 
യ്യാന്‍? എന്നാണ്ട്‌. ഇതിന്‍െറ അത്ഥ യമതമായിരിയ.- 
അതിനാല്‍ അതിനൊക്കറിച്ച്‌ ഒന്നം പറയാന്‍ തനിയുനിലല. 
രം പ്പം വായനക്കാരുടെ ക്ഷമയെ ക്രമത്തിലധികം, 
പരീക്ഷിച്ചു കഴിയു എന്ന്‌ എനിയ തോന്നുന്നതിനാല്‍ 
ഇനി അധികം നീട്ടണമെന്ന്‌' പിചാടിയുനില്ല. വായന 
ക്കാര്‍ മേല്‍ പറഞ്ഞരിരിയുന്ന തദ്ദശ്്മളും, പ്രയോജനങ്ങളും, 
ഉപദേശങ്ങളും മനസ്സില്‍ ച്ചുംകൊണ്ട്‌. ഗരന്ഥപാരായണം 
(ൂിലായി ടയ്തു്നതായാല്‍ അവര്‍ അചിേ ജഞ്ഞാന 
സയ്ന്നന്മാമം ഉതകൃഷ്ണിത്തവ്ൃത്തികളും ആയി തിരുമെ- 
അക്ളതിന്‌ യതോയു സംശയവും ഇല. 


ബക ചിദ്മാസന്താനം 


൪. കായികവിദ്ലാദ്യാസം. 


ഫമഗതേങ്ങില്‍ ദൂഡാബുദി? എന്നു്‌ വിദ്യള്ോസ 
തരത്തിലെ ഒരു സുപ്രസിമായ തത്തവമാകുന്നു. ശരീര 
്തിനറെറ ഓരോ അവയവത്തിന്‍േറയും ശരിയായുമള ല്യ-- 
ജാമം കൊണ്ടോ ബദിയ അവയെ ഉപയോഗിഷ്ലന്ന. 
1. ശാരി ലിയയുന്നത്‌. ഓരോ ഗാീരോഗത്തിറയും 
യ്‌ അവയും, തമായ അദവോനം അത്യവേത്രമാ- 
ഞ്‌ ഇന്നേ രില്‍ ചെയ്യുന്ന ആമുകരംക്കം, ബുര്‍ിശ-- 
രിയ അധികമായി ഉപയോഗിയ്യ്ോണ്ടിയിരിയുന്നവക്ം 
്ൃയോമം ഇല്ലാതിമുന്നാല്‍ ബു്മിയും ശരീരവും ക്ഷീണടസ്റയയും 
ജോഗബാധിതമായി ിയ്യയയു ചെയ്യന്നു, മനസ്സും ശരീരും 
ഒമ്ധില്‍ മരു ഗ്രഹവും അതിന്‍െറ അടിസ്ഥാനവും തമ്മി- 
ലമതുപോലെയു്മ. സംബന്ധം ഉട്ട്‌, കേടമ്മ, അടിസ്ഥാന 
തിയേല്‍ ഇടേ ഗ്രഹം നില്ലകയില്ല. അഭ്യയപേകറ്മാരം 
പില്യാത്ഥികളും രം വിഷയത്തില്‍ പ്രത്യേരം ശൂരിയ്യ്യണ്ട 
സ്സ്‌, മനന്ണിനോയും ശരീമ്ിനേറയും വള ഒന്നു 
പോലെയാണ്‌. ഒന്നില്‍ ശ്രദരിയ്യയയും മററതില്‍ ഉപേക്ഷ 
പിചാരിയ്യയും ചെയ്യുന്നതായിജുന്നാല്‍ കാലാന്മേതേടില്‍ ൭5. 
ണ്ടിനും ക്ട പററാനിടയണ്ട്‌. *ശരീരമോളം ഖഭുധമ്മസാ-. 
നും എന്നു, ഫേടവേത്തിന്റെറ സാരം നാം എല്ല 
രം ഓര്‍മ്മിഡ്്രണ്ടതാണട്‌. നമുടെ കത്രവ്യകമ്മങ്ങം 
[രമിയായി ചെയ്രുന്നതിന്‌ മുര്യമായി വേണ്ട ഉപകരണം 
(മിമോണല്ലെ; നമമുകട രാജ്യത്തിന്‍െറ ശീതോഷ്സറാവസ്ഥ 
[രിമിക്യം നമുക്ക്‌ പ്രായേണ പ്യയോമമ്മില്‍ വളരെ അരാ 
യും വൈമുഖ്യവും മുണ്ടാമാനിടയുനടു്‌. അതുകൊണ്ട്‌: നാം 
ഇതില്‍ സമോസ്ത്രത്തിലധികം ഗ്രദിഡ്ര്ണ്ടതായിമിയ്ുന്നു. 
രിട്യാത്ഥികാം പകല്‍ മുന്‍ ഒരു സ്ഥലത്തു തന്നെ ഇമന്ദം 


ായികവിപ്ാ്ാസം ി 


ബൂദിശകരിയെ ഏറ്റെ ൭പയോഗിച്ചും കഴിചചുട്ടന്നവ- 
കയാല്‍ ഇവക്ക്‌ ഭിപസംപ്രതി ഒരു ക്‌പ്യുസമയം കായി... 
കാസം അന്യാവസ്രമാണ്ട്‌.. മറെറാന്നം െസ്റാല്‍ സാധി. 
കില്ലെിലും ദിവസംപ്രതി രണ്ടു മണ്ടി നേം ഗ്രവോയു 
ചുമ്മ സ്ഥത്തു്‌ സങ്ചരിയുുക ഏമിലും ചെ്യുണ്ടതാകന്ു. 
പ്യായാമത്തില്‍ കളഞ്ഞു എന്ന്‌ വിചി സമയത്തിന 
പ്രകരം മനസ്സിന്‌ ക്രടതല്‍ ശക്തി ലഭിച്ചുെന്നുമ ഗുണം 
ിമിയ്ന സവാരി പോേന്നതുകൊണ്ടു്‌ പോോ എന്ന്‌ 
ിചാഭിയ്യുന്ന പക്ഷം പന്തുകളി മുതലായവ ശരീരധതിന്‌ 
ആയാസവും കയത്തും നല്യന്നതിന്‌* അനഘരമോയ ഉപായ 
ഒം ആണ്ട്‌. ശരിയായ കായികധിലലമ്ദേസേോ ലഭിചിടുമമ 
൪ പ്രായേണ സ്വഭോപഗുണമുമമ വരും വിശാധ മന്യ 
(മായിട്ടാണ്‌: കാണപ്പെടുന്ന. കളിസ്ഥലം “സമിസ്വ- 
മാപത്മിന്‌ ലിളഭൂമി?യെന്ന്‌ പറയപ്പട്ിയയുന്നു. ല്ല - 
തില്‍ കായിക വിട്യാ്ാസം രടിയായി ലഭിപ്ിടടുമേവശ്ര 
സ്വപഗുണം തന്ന്നെ ല്ജക്രം, ബ്യയോമം വിദയ 
ഭൂസേത്തിനെറ ഒരംഗമാജിട്ടാണ്‌ പധ ശകാരം പിച 
രിച്ചുപരുന്നതു്‌. പുരാതന റേമേ൯കാര്‍ അവരടെ ലൊഖന്മാ-- 
ഒര കുമികള്ില്‍ അയച്ച്‌ അല്സിപ്പിച്ചുവനദ. നായന്മാമിം 
രോ ഏറ്ലുടേണ്ടായിരുന്നതായി കാണുന്നുണ്ട്‌. ഗ്രിക്കകാനടെ 
ഇടമിലും രം സഡ്്രദായം നടപ്പുണ്ടായിലന്ന. വര്‍ ഒരു 
സഭ കുഴിഞ്ാലുടനെ ്യയോമം ചെയ്യാരെയിരിയയില്ല, 
ജ്പാന്‍കാമുടെ ഇടയിലും കായികാ്യസേം ഒരു പ്രധാനേ കാട 
കായി ഗണിച്ചുവരുനനു്ട്‌. ജര്‍മ്മനിയില്‍ എല്ലം ബാലന്മാ- 
ഒ യും അളസിയ്്ങമെനന്‌ ഒരു ന്യ ധമായ നിയമം 
ണ്ട്‌. ഇത്‌ കായബലം സിഭ്ിയയന്നതിനക്ക ഒല യല്ല 
എറ്റയടാണ്ട്‌. പിനോമം എന്നുപ്പേര്‍ പറ്റ്‌ ബാല 
വരം പലരുരമായുയ കായികാല്ലസേങ്ങാം ചെ്രാവ്ട്‌. മ്മം 
കൂളി, പന്തുകളി, കതിരസ്സവാരി, സൈമ്കിഠം ഓടിയ മുതലാ 


[1 ചിഷ്ധാസന്ാനേം 


ജവ ഇതില്‍ ഉദപ്പെട്ടവയാണ്ട്‌. ഇപെല്ലാംകൊണ്ടും വയ 
(രാമം ഒരു സദ്പ്രധാനമായ കാലമാണെന്ന്‌ സ്ഷ്ണമാകുന്നു. 
(ആരോസ്ം മന്സ്ലന്നമമ ഒരു വലിയ അന്മഗരഫമാണ. അരി. 
നെ ക്ഷിയ്കണ്ടതും അതുപോലെതന്നെ ഒരു വിയ ചു 
തലയാണ്ട്‌. ബോലയ്മാക്ം യുവാക്കയാക്മം ശരീരം വളന്ന 
കൊണ്ടിരിയ്യാണല്ലെ. അവര്‍ ഈ വളൂമ്ലിയെ തടയുന്ന-- 
തായ യാതൊയ പ്രവൃത്തിയും ചെയ്യാരിരിയഛന്നതുക്ടാതെ 
അരിനപയുമതമായ വ്യയോമം യഥാക്രമം ചെയ്യ്ണ്ടതായും 
ഇടിയുന്നു. പ്രമൃതിതന്നെ ഇതിന്‌ വേണ്ട ഏ്ല്്യാടേകം 
ജരിയം ചെയ്യുനണ്ട്‌. ബാലന്മാര്‍ പ്രദയേണ കളി സ്വ 
ഭഓപമുമമവരായിത്തന്നേ ഇരിയ, ഇത്‌ ശരീരപപഷ്ിയുംം 
ബണ്ടി പ്രതി ചെയ്തിരിയയുന്ന മുന്‍കരുതലാണ്ട്‌. വിദ്യ 
ഞി കയറിയാല്‍; ഞാം, പ്ളം അവരുടെ ശം ശീച 
ഒരെ താതിരമമായി തടുകസണ്ട്‌. ഒരു ബാലമന്‍റ ശരീരം 
അവെറ ശക്തിയുടെ ഒരു പ്രധാനദാഗമാണ്ട്‌. മന്യ വ 
(ലി ഞിനെറ ഉല്‍ഗരിയ്യ ഉമ്മില്‍ ഒന്നാമതായി 
ആവമ്മമ്മതള്‌" ശരീത്തിന്റെ ദ്ൂഡീകണമാണട്‌. നല്ല 
രരിരം ഉണ്ടായിരുന്നത്‌, ബുിശമരിയയച്ം സ്വദേ 
ാസ്ലരണത്തിനും ഏററവും അനുക്രലമായ സംഗതിയണ്ട്‌.. 
പരൂഭേ നേരം ഇടവിടാതെയു്മ, മോദ്യപോരം നിമിത്തം 
ൂണ്ടാകാവുന്ന ക്ഷീണത്തിന്‌ വ്യയാമം ഒരു വിശ്രമം ന്യു. 
ഭാരം അഭരുകൂടാതെ ദേഫത്തിനെറ എല്ലാ ഭാഗങ്ങളിലും 
പ്രാപിയയതിനും ഒരു മികകില്‍ മാത്രം കെട്ടി നില്‍ക്കാരിരി. 
ഭനനതിനം ല്യയേമേം സഫഥായിയ്യന. ൃയത്ടിനും 
ശ്രവാസധാനികരാക്കം വേണ്ടതുപോലെ പ്രവൃങ്തിയ്ന്നതിനും 
സൌൌരകഷ്പ്പെടത്തക്കവണ്ണം മാറി (നെ്ചിന്‌) വിദിലുണ്ടാ- 
കണ്ട; ഇതുകൂടാതെ ബാലന്മാമില്‍ അവക്ക്‌ പിസ്പിടത്യവേശ്ൃ 
മായിമിയൂ്ചന്ന സധന ശരിയും കായികാളസേംകൊണ്ട്‌. 
സിദിയ്ുന്നു, ബ്വദ്രിശകതിയെ പോഴിപ്പിയ്്രത്നതിനും 


കായികിലദല്യാസം നം 


ശരിയായി ഉപയോഗിയ്യന്നതിനും ഇതള്‌ ഒരുതയമമായ 
ഉപായമാണ്‌. നമ്മുടെ ശരീരത്തില്‍ രോഗം ബാധിയ്ലയാരി- 
രിജയയന്നതിനും ഇതു" ഒരു നല്ല മുന്‍കരുതലാണ്‌. കുട്ടികളില്‍ 
പ്രായേണ പ്രസരിയയചചന്ന കളിസ്വ ഭാവത്തിന്‌ ഇത്‌ സ്രയമായ 
പരി നവ്യുന്നു. സല്‍സ്വഭപത്തിനെ ബലപ്പെട്നാതിനും 
(കായികാഭ്യാസം വമൂരേ തൃതകുന്നു. ദേഫശ്ുചിയയ്ടം ഇതു്‌ 
അനുകൂരധമായിരിയുന്ന. പ്രകാരം അനേക ഗണങ്ാംക്ക്‌ 
(രിാനമായിരിയുുന്ന കായികാല്യസധിഷയത്തില്‍ നാം പദ 
പ്പോഴും നീതികരിയ്യത്തക്കെല്ലാത്ത അന്യേ പ്രാധിപ്പി 
യനനണ്ടെന്്‌* വ്യൃസനസാമതം പറയേ്ങിയിരിയുകനനു 
ഉയനതരം വിദ്യലേയങ്ങളില്‍ ഇതിലേയ്്‌ വേണ്ടതായമ്റ് 
ടകം ചെയ്തിട്ട്‌. എന്നാ, രിടെമകന്നേയും ഇത 
ന്നതായ ത്ര പ്രശിയ്കപ്പെട്നില്ല. അധികം കട്ടികാം 
പരിയ്ന്നതായ താണതരം ിറ്ലാലേയങ്ങില്‍ ഇതിന്‌ ഒരു 
ഏറ്ല്ടും ഉള്ളതായി അിയുനില്ല. കുട്ടികളെക്കൊണ്ട്‌' 
പാവകള്ലപ്പോലെ നോട്ടു രിയ്്ന സമരം രം വിഷയം. 
(ത്തില്‍ വ്യയം ചെയ്താല്‍ അധികം നൂന്നായിിഷയുച്. മരു 
മണിക്കൂറില്‍ അ൯പതു്‌ മിനിട്ട്‌ മനോവ്യപോര്തിലും പത്തു 
മിദിട്ട്‌ കായികാളസേത്തിലും ല്യം ചെയ്യുന്ന ഒരാാക്്‌* 
അവപാതു്‌ മിനിട്ടും മനാപ്യോപോരത്തില്‍ നിയു രാമ 
ക്ഷാറം ശ്രടുതല്‍ അറിവും, അഗികം ബലമുമ ശരിരം, ഉ. 
സാഫശീലവും, സല്‍സ്വഭാവവും, ക്രടുതല്‍ ബുദ്ധിശക്തിയും 
കൂണ്ടായിരിയ്ന്നതാകുന്നു. എന്നാരോ. 


്‌ 


സ്റിമരിമാതരം മോഷമായ 

എന്നു. ത്വം ഇപ്ിടെയും നാം മാമി 
നൊണ. അതിയായുക്ള ്യയോമമാകട്ട മന്യപോരമാ- 
കൂട്ട ശദീരത്തിനും ബിയ്യം ശാശ്വതമായ നാശം വരി. 
ചയ്യുന്ന, ഇപ്പോഴിത്തെ വില്യാളൂസേക്രമം കൂട്ടികട്ടേ ശരി 


ബര്‍ ിന്മാസന്താനം 
പപ 


്തിനാകേട്ടേ ബുഭിഷ്്യകേട്ടേ സ്വരവും സ്വാതന്ത്ര്യവും 
ല്യനനില്ലെന്നാണ് പറയേണ്ടത്‌. ഇവ ണ്ുമാണട്‌ ശരിയായ. 
പലി" അത്യാവദ്യങ്ങളായ ഗ്രണങ്ങം. ഇപ്പോഴത്തെ 
ഏറ്്ാടകാം കുട്ികമെ മാതിരി യന്ത്രഅമാകിത്തിക്ാന്‍ 
പരളരേ ഉതകുന്നവയാണെന്നാണ്്‌ പലരുടേയും അഭിപ്പായം. 
പിദ്ാ്യോസത്ിമന്‍റ മദ്യം ഇതാണൊ എന്നും സംശമി- 
്ക്േ്ിയിടിയയുന്ു. അന്റോപകന്മാഷമം അവരുടെ ബുദ. 
മതിയെ ഉപയോഗിയ്യണ ആവല്യം അധികം മന്ന്ന്‌* 
അന്നില്ല 


൫. മനുംസ്യജീവിതം. 


(ചില പിമര്‍ശനങ്ജോം) 

മന്യഴീിതം? ഏന്ന തലവാചകം കണ്ട്‌! അരി. 
െപ്പറദി പു്സ്ജ്ഞോനം നമക്കിപ്പും സസ്പഭിച്ചുകളയാ 
മന്ന്‌" വായനമകാടില്‍ ഖല്ലുവരും:ഭൂമിച്ചപോകരുതെന്നാണ്്‌: 
എനെ ആ്മാഡദ അപേക്ഷ. ലോകാരംമം മുരു 
കനുഷ്യരുടെ ബുദടിശകരിയേ സാമാസ്റത്തിലധികം കേശിപ്പി 
ച്ചുകൊണ്ടിരിയയന്നതും, ഇന്നവരയ്യ്ചം ഒരു തൃപ്തികരമായ 
സ്വരൂപതമയോനം ആക്ഭംതന്നേ സമ്പാമിയ്ല്ാന്‍ കഴിഞ്ഞിട്ട 
ല്ബേരം, ലോകാവസനേധരേ തമിച്പാലും അതു്‌ സാധി. 
പ്രാണ്‍ എടുപ്പമിപ്ലാത്തതും, ബുദ്ധിമാന്മാരും, യോഗികളും, 
.ശാസ്തരത്ഞന്മാരും ഒരുപോലെ പദിച്ഛു പണ്ട മുഴവന്‍ നോ 
കീടം പിട്ിട്ടതിരിയയന്നതും,ദര്‍ഗ്രാഫ്ൃങ്ങളും സ്ത. 
മായ അനേകം സംഗതികം അടങ്ചിട്ടുഷതുംആയ രം വിഷ-- 
(ത്തെപ്പുററി അല്പമെങ്കിലും ജമൊനം അല്ലുജ്ഞെനായ എ. 
നില്‍നിസ്‌* ലഭിയ്യുമെന്ന്‌' നിങ്ങളില്‍ ലല്ലുവും കരുതുന്ന 


മഴ്യജിനിതം ൩൭൫ 


ണെങ്കില്‍, അതു്‌ ഒരു *ലല്ലത്തേ മോഷം? മാത്രമായിരിയും 
മന്ത്‌ പറപാനേ ിപ്ൃത്തിയുമള, എന്നാ, ലോകത്തില്‍ 
മുക്കരിയേണ്ടതായ വസ്തു ഖല്ലുും യില്‍ അള്‌ ഇ. 
തൊന്നാണെന്നം രീച്ചിയായിപ്പുറയാം, പക്ഷേ ഇതുപോല 


അം ശ്രി്യാതെ ഉപേക്ഷിച്ിടിിയയ്ന ലസ്വും വേരെ 
വല്ലതും രണ്ടോ എന്ന്‌ സംശധമാണ്്‌. നാം മനുഷ്യരോ 
ന്നുള്ള. ഡിചാരംക്ി നമ്മില്‍ അധികം പേക്ം ടോ 
എന്നുകൂടി സംശടിക്കേണടിയിരിയ്ുന്ന. എന്നാ, ശം 
പരസ്ത്രവത്തെ നാമുക്ട്‌ ഇഷ്ണമാകത്തേ ലിധ്ില്‍ ഇസ്്റിടെ 
ഇമ്മ ഓാമപ്പെടത്തുന്നതിന്‌ ലോകത്തില്‍ പല ശതി 
പ്രലിച്ചടണി യ്‌ എന്താ ഇ ഇര രര്‍ധാഘ്േ 


ബന ചിന്മാസന്താനം 


ജലാ. *മനുസ്യജീവിത?"വും ഇതിന്‌ ഒരു പ്ൃതയസ്തമ്ല. 
എന്നാ,ംം ഡിഷയത്പ്പുറരി ഞാന്‍ ഇട്പോം, സ്വയമായി 
ല്ലം പറയാന്‍ പോഷകയാണെസ്സ്‌. വിചാഭിയ്യേ്; 
ുശാന്മാര്‍, ഇതിനെപ്പുററി അവരുടെ ഓീഷാലോചനുയുടെ 
ഫലമായി പൂരപ്പെടയിപ്പിടടു അഭിപ്പായ ശകലങ്ങളില്‍ 
ചിലതിനെ ്രേടത്തു കാണിയ്ക്യാമെന്നു മാത്രമേ ഞാന്‍ 
ിചാടിയക്നുമളു. പലരുടേയും പരിശോധനയുടെ ഫലങ്ജം 
എപ്റാകടി ചേത നോക്കിയാല്‍ ഖല്ലതും ചില അവ്യക്ത 
ജമ്മാനുമെിലും നമുക്ക്‌ .ലടിയ്രാല്‍ കഴിയുമെന്ന തോന്നുന്നു 
ഒരു വസ്ത്യിനെതുന്നെ പല സഥലള്തുനിനനും നോക്കുന്നത 
(യാല്‍ ദൂഷ്ാക്കാം്്‌* അതു്‌ പലവിധമായി കാണപ്പെടം. 
ഓരോജത്തയം ഗഫിച്ിട്ട ഇ്മാനം അപു്്ുമായിരുന്നാലും 
ഒന്ിച്ചുചേതു്‌ നേേ്ോറം ഒരുവിധം പുന്്ുമായും ഇരു. 
ന്നാം. എന്നാല്‍, അധികം രാഗവും മദഹ്യബദിയ്്്‌ 
ഗോചരമോയി മറഞ്ഞുകിടക്കുന്നതിനാല്‍ യശരത്ഥഞ്മാനം 
ഇഹലേകേത്തില്‍ അപ്രാപ്യമായി തന്നേ ഇടിയുന്നു. 


ഷ്യജീഡിതം ഒരുച്ാണ്‍ നീമുമമയള്ള? എന്നു മരു 
മഹാന്‍ അഭിപ്രായപ്പെടിടിയയു്നു, ജീപിതസ്വംപ പര്‍. 
ശോധനയില്‍ം രം ബിദ്വാന്‍െറ നോട്ടം ഇതിന്‌ എന്തുമാത്രം 
ദൈശഷ്യയം ഉണ്ടെന്നു സംഗതിയിലാണ്‌' പതിഞ്ഞു കാണ്ട 
അത. എന്തു തോതു കൊണ്ടാണ്‌ അളന്നതെന്ന്‌' നിശ്ചയം 
പരറവാന്‍ തമില്ലു. ആയശരയാകുന്ന അതി മീഡമായ ചങ്ജല 
കൊണ്ടാനനെന്നു തോന്നുന്നു, സാധിയ്യ്യേണ്ടതായ അനേമം 
ആശകളും മോഷം മനസ്സില്‍ തിക്കിത്തിരക്കി സ്ഥലം 
പിടിച്ഛിയ്യുന്ന മൊട ഇപ്രകാരമുമ. ഒര്‌ പ്രായം 
തോന്നുന്നത്‌ സഫമുമണേപ്പൊ. തെറ കായം മുഴവന്‍ 
സാധിയ്യ്നതിനു മുപ്പ" ജിയിത രംഗക്തില്‍ നിന്നം അന്ത. 
ഭാനം ചെന്രുണ്ടിപരുമെന്നുമ്ള യേമോ, ശവവയോ നിമിത്തം, 


മനുഷ്യജീവിതം മ 


മശഷ്യീയിത്ിന്‌ വേണ്ടതായ ദൈര്‍ഫ്യം ഇല്ലെന്ന്‌ രോ 
നിപ്പേേന്നതും ഒരു അസഭ്യമായ സംഗതി, “മം 
ഷ്ൃജീിതം അവ്യ വേണ്ടതിലധികം ദീര്‍ഘമായിരിയയചയ.? 
എന്ന്‌ മറെറാജ മഹാന്‍ അദിപ്രായപ്പെടിടിയുന്നു. ജപി. 
്വാന്‍റെറ അമ്‌ *നിരാശ"യാകന്ന തോതുകൊണ്ടാണെസ്‌. 
രഹിയ്യ്ാം. ഈ ആറം, ജീവിതം ഒരു ദിയ 
തോന്നത്തക്കവണ്ണം ഖവ്റു ്വത്തിലും കിടന്ന്‌: വലയുന്ന ഒരാ: 
ഭായിരിയ്യ,ണം. ഈ ആം ജീവിത ലളപ്പറിന്‍െറ അതിത്ടി 
കല്്‌, അകത്തേു്്‌ മാറിയിട്ടു, കൊലളമൈന്ന്‌ രാപ) 
മുള്ള മനുഫ്യനാണൊന്നു തോന്നുന്നു. ലാഷ്ണരവത്തില്‍ രണ്ട 
(രം മനുഷ്യജീവിതത്തെ റ്റസ്വതയേയൊ മര്‍ത്ത. 
യൊ കണുക്കകോന്നേത്‌, തങ്ങളുടെ മനോധികാരമോയ മാന 
ഭണ്ഡം കൊട്ടൊണ്നെന്നു' വന്നുകരന്നു. ഇതുകൊണ്ട്‌, മനു 
ചിരം യഥാത്തത്തില്‍ ഹ്ൃസ്വമോ ദീര്‍ഘമോ എന്ന്‌ തി, 
ജാമ നിവ്ൃത്തിരില്ല. നിത്ൃത്വത്തെ? അപേഷിച്ച്‌ 
അത്‌, പോം വൃസ്ധിമാന്െന്ത പറയാമാ്ിരിസ്്രാം എ. 
ണാല്‍ിം ശം റൃന്വതടെപ്പററി അതൃപ്ിപ്പെടാണനാ, പരാധി 
പഠവാനോ നമുക്ഷാതയില്ല. നമ്മുടെ അധിനുമഭില്‍ വിട്ടി 
രിയയന്ന കാലത്തെ യഥാധിധി ഉപയോഗപ്പെടത്തുന്നതാ. 
യാല്‍ നത്മുടെ ചുമതല തീന്‍. ജീവിതകഘം ിടിക്കിടണ 
മെന്ന്‌ നാം ഇ്ലിയുച്നതെന്തിനാ്ട്‌! നാം ആകാശത്തില്‍ 
കോടടകെട്ടന്നതിനോ മറേറാ ഒരുക്കം ചെയ്യ്നുണ്ടായിഴിയ്്ം. 
അതു്‌ തിുന്നതുവരെ അവധി വീട്ടിക്കിട്ടണമെന്നായിരിയ്്രാം 
തല്ലും. എത്രതന്നെ നീട്ടിയാലും നമുക്ക്‌ തൃപ്ലിയകേമെന്്‌ 
തോസ്നന്ില്ല. ഭാപി; മനുഷനെ സ്വാധീനത്തിലല്ല. എ, 
നാല്‍, അതിനെ സ്വാധീസഴിലാക്കുലാന്‍ നാം ഒരു സ്റ്രം 
പ്രഡോഗിയ്യുന്നണട്‌. അതെന്തെന്നാല്‍,, നാം നമുടെ ജമ 
(മന്ന ഖല, ിയിലേയ്്‌ വളര ശക്മിയോട ക്രി 
വീശുകയാണ്‌. ഫലം പറയണമെന്നില്ലപ്പ. മന്യ 


വവ ചിദ്മാസന്താനം 


ിതത്തിന്‌' ഇതര ദൈര്‍ഘ്യം വേണമെന്നായം തീല്വിയാകി 
ച്ചിട്ടു താിക്കാണുന്നില്ല. മനുഷ്യമീഷിതത്തിനെറ ഉദ്ദേ. 
ശൂ, ആത്മായിനെറ *പടിപുണ്്ുതപ്പാപ്പി"യാനൊന്നാണ്‌' 
ഹൊ്മാജുടെ അഴിപ്രായം. ആത്മാവിന്‌ പരിപുള്്റത 
സിദിയ്്നതു്‌ ജീഷിതത്തിനെറ ദൈര്‍ഘ്യംകൊണ്ടല്ല; ൭. 
അല്ലിയോടും ശുണ്യാനമിയോടടം കൂടു സല്‍പ്പവൃത്തികൊ. 
ണ്ട്‌, നാം കലേങ്ങിലല്ല ജീയിയുചന്നത്‌; പ്രവൃത്തി 
യിലാണ്‌ എന്ന്‌' ഒരു വിപാന്‍ പറഞ്ഞിരിഷ്ചന്നതിനെറ 
അത്മ തൂതു ന്നെയാണ്‌; കാലത്തെ അളക്കുന്നത്‌, സം- 
ര്സരങ്ാം കൊണ്ടല്ല; ഹൃഭയത്തിനെറ തുടിപ്പു കൊണ്ടാ... 
ന്ത്‌, അദ്ദേഥം തന്നെ പ്രസ്ാവിചചിിയ്ുന്ന. അതുകൊണ്ട്‌ 
ചിതം എന്ധമായിരിയ്്ട് ഭീര്‍ഫമാിരിയ്ലുട -- അതിനെ 
നാം അത്ര വകവയ്ലനില്ു. മീിര്കിലമ കാല ശകല 
മേടെ കട്ടില്‍, സല്‍പ്രദ്യക്ടിയന്ന രാഭഭോ മണികകടി 
അവയെ പോകാന്‍ അനുവദിയ്യുന്നതായാല്‍ നാം ജി. 
ച്ചിമന്നതിനെറ അല്ലമെടിലും ഫലം നനിഭിയുമെന്ന്‌ പി.. 
്വസിയ്്ം, 

നഷ്യീറിതം ര്‌ *അതിഷിപ്പാത്ത സ്വ്യ്മാ.. 
ഞ്‌ ഒരു വിദ്വാനും, ഒരു *ചരിയുന്ന നിച"ണെന്ന്‌ മ. 
റാരു വിദ്വാനും പറഞ്ഞിരിയുന്ന. *സസ്തി സ്വ 
സദൃശീ? എന്നും പറഞ്ഞുകാണുന്നു. ഇത്കൊണ്ട്‌ മനാഷ് 
രീയിതം ഒടിസ്ഥാനമിപ്പത്തേ “തോന്നല്‍? മാത്രമാണെന്ന്‌ 
ൃചിപ്പിയ്യപ്പെടിയ്യു്നു. ഇതില്‍ വാസ്ത്രവമായിട്ടം സമേ 
കയിട്ടു ഒന്നുതോന്നു ഇല്ലേന്നം ഇതില്‍ പ്രതിപത്തി ഭാദി 
യുന്നത്‌ കേവലം അലഞ്ഞത കൊണ്ടാണെന്നുമാണ്‌' ഇസ്രൂട 
(ടെ അഭിപ്രായം. ഇത്ഭനെയുളള, ഒരു അഭിപ്രായം എന്നി. 
സ്ഥാനത്തിയമലാട്‌' സ്ഥാപ്പിച്ിരിയചന്നതെന്ന്‌ ആലോ. 
ചിസ്യ്യേണ്ടതാണ്ട്‌. ഇവര്‍ മനുഷ്യയീവിതത്തെ അപ ്ഥനം 
ചെയ്തു നോക്കിയതില്‍ ഒന്നും സാരമോയികണ്ടില്ലായിിസ്യം. 


നഷ്യഭി ജിതം ബല്‍ 


അല്ലെ്കില്‍ നിസ്സ്റാര്ളോയിിയ്കാം കണ്ട്‌. എന്നാ, 
ജീനി ഒരു കരിനുമായ വാസ്തവമാണെന്ന്‌: വേറൊരു 
ഫാന്‍ പ്രസ്തായിച്ചകാണ്ുന്നു. ഭം അാടിപ്രായടേത്തിനമ. 
(കാണം ണ്ടുകൂട്ടുടേയും പരിശോധന സ്ഥാനേയടിന്‍േറയോ, 
രീരിയാടയോ ്ൃത്യാസം കൊണ്ട്‌. ലന്നി 
പ്രരിശോധകന്മാരുടെ ബുദ്രിയുടെ ത്യാ സ്ഥിതി കൊബ്ും 
ങ്ങനെ വരാം, ജീധിതം എന്നു വല്ലാല്‍ ചാരം വാമ 
പ്രവ്വത്തി എന്നിപയുടെ ഇടവിടാതെയുമ ലൃപോര്ോ 
ണെന്നും ഖഴ്ിപ്രായം ഉണ്ട്‌. ഇവ: അയഥാതിലളാണെന്ന്‌ 
ിചാരിയ്യന്ന പക്ഷം ജീവിതവും അപ്രമാരതന്നെയാണെ- 
സ: വിഭാമിബ്്ം. എന്നാല്‍, ഇതിനെ അപഗ്രഥനം ചെ 
യൂതില്‍ * ആത്മാ" ഒരു സഥിമാംശം കൂടി കാണ്ടന്നു 
ന്ന്‌ ചിചര്‍ പയനനണ്ട്‌. 


തായി. 


ഇന്നതു ഇഃമദഫാനിന്യയസ്യോമത ശരീമിണഃ 

അനാമിനോ പ്രമയസ്ല? എന്ന്‌ ഗീരുജില്‍ കാന്ത. 

ഉപ്രകാമോയിരസാല്‍ ഇതിന്‌ അയാ ഒടിയും 
കട്ിയാന്‍ പല്ല. ജീഷിതം സ്വപ്നമോ, ബിദിലോം, 
മായയോ ആണെന്ന്‌ വിധിയന്നള്‌ അരിനെറ ഗൌരവ. 
(ദിയ ചുമതലകളില്‍നിന്നും ഒഴിഒരുമാവന്നതിനുക്മ' ഒരാഗര- 
മോ, അവയെ വഷിയ്യ്ന്നരിനുമ്ക മടിയോ കൊണ്ടാ. 
ങെന്ന്‌: തോന്നിപ്പേകേന്നു, ജീിതം മായയാണെ്കില്‍ നമു. 
കൊന്നും ചെയ്യാനില്ലല്ലെ. അതില്‍ മയി കിടന്നാല്‍, 
പോരേ--സ്വപ്ലത്തെ അടിസ്ഥാനമാക്കി ലല്ലതും പ്രവൃത്തി 
യ്യാഡോണ്ട? ഇപ്രകാരം ആയിരുന്നാല്‍ ജീവിതം വളരെ സും 
വം തന്നെയാണ്ട്‌. എന്നാല്‍ ജീവിതത്തിന്‍െറ ഓോ ഘം 
ട്ിലും അതു്‌ ഒരു കടിനമായ വാസ്തവമാണെന്ന്‌ നമ്മ 
മ്മപ്പെടതതുന്നതായ അദനകം സംഗതികാം നടക്കന്നുണ്ടെ- 
അ: അതില്‍്ടടിചരിയ്്നവക്‌ ഫുല്ലാവക്ം അറിയാവുന്ന 


ദ്ര ചിന്താസന്മാനും 


താമ, മന്യര്‍ സാഗ്ലത്തെ സന്ധാിയകയോ കളയുകയോ 
ചെയ്യന്നത്‌ ദൂമിില്‍ (ജീപിതത്തില്‍) ആണ്ട്‌. അന്ദാവം 
ആവും ഒരുമ ഇങജുമമന്ന." എന്നു്മ ചോദചനത്തിനറെറ 
സാദം ആ്ോഷി്ചു നോക്കിയാല്‍ ജീഷിതം നി്ലൊ വാസ്ത്. 
പരമോ എന്ന്‌ ബോദ്ലേപ്പന്നതാകന്ന. സ്സ? എന്നു 
്ാല്‍ ആതമാധിസെറ ഒര്‌ ഉള്‍കൃഷ്ുസ്ഥിതിയെന്ന്‌ അം 
ഏന്ിപ്യംല്‍ മരി നമമുടെ ഇഫലോക ജീധിതം കൊണ്ടു... 
(അം തര സ്ഥിതിയെ പ്രാപിയ്യാനെന്ു വരു്പോഠം ജീയിതം 
കേവലം നിദ്ലാ മായയോ അല്ലെന്നും, അതു്‌ ആത്മാ 
ലിറ ഒരു *പരീക്ഷകാലി? മാണെന്നും, അതില്‍ നാം 
മയങ്ങി കിടന്നാല്‍ പോരോന്നും. ഉമ്ള വാസ്ത്രവങ്ങാം വെളി. 
പാന, മന്യജീവിതത്തിന്‍െറ പരമോദ്ദശ്യം തന്നെ എ- 
ഞാണെന്നും ആലോചി, 

വ്ിബാര്‍മനുവാസരമേവമാവു- 

കു്യാഗമാണു നരജീവിത ലാമാഭൂമേര 

എന്നാണ്‌" ഒരു കലി പറഞ്ഞിഭിയയചന്നതു്‌. കാര്‍. 
ലൈല്‍ എന്ന മഹാന്‍ മന്മ്യജീനിതം കാടി കലകിവമി- 
രി്യുന്ന തൊട്ടി ചുറവാ തിക്കിരിമ്കിക്കടന്ന പന്നിക- 
ഉൂടെ മത്ധമോകുന്നു" എന്ന്‌: വളരേ ഫാസ്ത്േമായി ലള്്ിലി- 
രിയ്യ. ജീഷിതത്തിനെറ മാഫഠയേ്ലത്തേയും ഗേ 
ത്രയും സുഷ്യ്ച്ലോ ിച്ചിടുമേ ഇമ്ദേധത്തിന്‌ അതിനെ 
അതി നികൃഷ്ണമായ പിധത്തില്‍ നയിയന്നതു കണ്ടിട്ട്‌ ഒട്ടം 
സിയാന്‍ പടില്ലാതെയാണ്്‌. ഇപ്രകാരം ഒരു ലിവരണം 
ചെയ്തത്‌ എന്നുതേന്നുന്നു. വിതതത്തിനോ, ലിഷയസുഖ.. 
കൂടി വേതി മനാഷ്യര്‍ തമ്മില്‍ തല്ലി തല കീവന്നതു ക 
ജല്‍ ഇവ തന്നെയാണ്‌: ജീഷിതത്കിനെറ പ്രധാനോട്ടേ. 
മായി ഗണടിയ്്പ്പെടിയയന്നതെന്ന്‌ ആകം തോന്ിപ്പോ.- 
ന്നത്‌ സാധാരണയാണ്‌. ഗാീരാശയന്ം, സമ തന്‍െറ 


മന്്യജയിതം രക 


ബലിയെ ഏററവും ഉയന്റ ഒരു പഠ്ഥാവില്‍ക്ടി മാ; 
ടപ്ലിച്ചുകൊട്ടിരുന്നവന്ദമായ ഇദ്ദേഫമ്തിന' ഇപ്പകാരം 
തോന്നിയതു്‌ ഒട്ടും അ്്മല്ലല്ലൊ. ഇതുപോലെ തന്നെ 
ജോഴിയയയിലെ കാര്‍ലൈങ? എന്ന്‌ പ്രസിജി സ്വമി. 
കിടക്ക എദമര്‍സണ്‍, മനുഷ്യ ജീയിതം, *മഡില്‍ ഒരു പിടി 
യ്യോലും കാണിച്ചുകൊണ്ട്‌ ലന്തയിലേയ, നയിയ്്പ്പെടന്ന 
ഒരു കുഴതയാണെ?൯' പിപഭിച്ചിരിയുുന് ഇടട്ഹത്തിയം 
ജീഫിതത്തിന്‍െറ അതി നിൃഷലമായ ഉപദയോഗങ്കില്‍ സാ-- 
കുയ്ക്ത്ിലമികം വെപ്പു" തോന്നിഷിരിയ്കുണം, മന്യ 
ഭീിതമപ്പുററി ഇവര്‍ രണ്ടുപേരും ചെയ്തി ടമ ല്യാര്യാനം 
പുരേ ശരിയായിഥിയുന്നമെന്ന്‌ പറയേിചദിഷ്ലുനന. 
ജാവ്യേഗളസ്ോപ്ി, ഭാംശാനുപെക്ഷതെു 
(തഥാകാലാഹിനാഗരസ്ററൊ ലോകൊമേോഗാ ശാശ്വത." 


എന്ത്‌ അല്ലേ രാമായണത്തില്‍ പരത്തിടമ്േതിനും ഇ.. 
പോട്‌" ഏകമേശം സാം ഉണ്ടെന്ന തോന്ന. 


ജീപിതം നലോ, സ്വപ്ലിമോ ആമണസ്‌' പഠുന്ന 
രും അതിലുള്ള വിഷയ സുഖ്ങറം യഥാത്ഥഅ്ദ്രാനെന്നുളമ. 
ബുജിയോേടക്രരിയാണട' പ്രവത്ടിച്ചുവരന്നതെന്നു കാണുന്ന. 
ഇവക്ക്‌ സ്വല്പം ഞെറദി്പോയി എന്നു മാത്രമേ. ഇവര്‍ 
യാഥാത്ള്ം ഒരു ി്ണറില്‍ ക്ിയുനുണ്ട്‌. എന്നാര്‌ അതു 
അസ്ഥാനമ്ടിധാണ്ട്‌ റ്റിയയന്നതു' എന്ന ഒര പിശകേ 
യുള്ള 

ന്യജീപിരുത്ടിനെറ പ്ൃസ്വത കൊണ്ടൊ, അതിനറെറ 
അപ്രതീക്ഷിതമായ അവസാനം കൊണ്ടൊ, സുഖദഭഖങ്ങ. 
ഭൂടെ അസ്ഥിത്വേം കൊണ്ടോ, അതിലുണ്ടാകുന്ന സംഭവങ്ങ. 
ഭൂടെ കാരണങ്ങറം നമമുടെ ബൂസ്റ്റ്‌ അഗോചരങ്ങളായി 
രിയന്നതുകൊണ്ടൊ, പ്രവൃത്തിയും ഫലവും തമ്മില്‍ പല 
പ്പം വലിയ അകലം നേരിടന്നതുകൊണ്ടൊ, അവ തമ്മില്‍ 


൪൨. ചിന്താസന്താനം 


ചിലപ്പോഠം വൈപരീത്യം കാണുന്നതുകൊണ്ടൊ, അതു്‌ ൩. 
കകകിഷടമില്ലത്തേ പന്ഥാക്കളിലേയ്: പലപ്പോഴും വൃതിച 
കരിയയന്നതുകൊണ്ടൊ, അതിനുമു. വാസ്തവ്തെ്പുരി വിചി 
അനം ചെയ്യുന്നതിനു ശൂ യം കൊണ്ടൊ അതിലുണ്ടകേന്ന 
ഭ8ഖശോകാടികഠംക്ക്‌' പരിഹാമോഗ്റും കണ്ടെത്താത്തേതുകൊ- 
ണ്ടൊ, അന്റ്‌ ഒര്‌ അസംബന്ധമൊ, നിഴിലൊ, സ്വപ്പമൊ 
മറെറാ ആണെന്നുള്ള. ഒരു സമാധാനത്തെ അസംഥായനനം 
കാല പരാധീനനും ആയ മനുഷ്യന്‍ അവലംബിയ്തന്നത്‌ ഒട്ടം 
.ആശ്ചള്വകമമല്ല. എന്നാല്‍, ഇതിന്‍െറ ശൌേമേറിയ ലും 
കുതലകളില്‍ നിന്നും നമ്മെ ഒിയ്ക്ുന്നതി൯്‌ ഇതൊന്നും മതി 
ഇകേകയില്ല. നം അവയെ ഒി്ലുമെന്ന്‌' പിചമിച്ചാലും 
അവ നമ്മെ ഒിയയകയില്ല. | നമക്കിഷുമായിഴിയലട്ടം അ-. 
ല്ലാതെയിരിയ്കുട്ടെ, അവ നമ്മില്‍ സമ്റിയ്ചന്ന ഭാരം നാം 
ചുമന്നേ തീരൂ. അതുകൊണ്ടു മനുഷ്യ ജിയിരത്തിനറെറ യാ... 
തത്തെ നേത്തേ തന്നെ ഗിച്ച്‌ പ്രദൃതിയയന്നതു 
(തന്നെയാണ്‌. ഉത്തമമായിട്ടളേത്‌. ഒിഞ്ഞു മാറാന്‍ ൂമി.. 
ന്നതു്‌ ഭീരുക്കളുടെ ലക്ഷണമാണ്ട്‌.. 


പാരായിടുന്നോതിരീഷ്ഠ ണത്തില്‍ 
പോട്ടേവാന്‍ മമിയന്നൊരു ജീഡിതത്കില്‍ 
പരരോതടിച്ചഫി മണ്ടിനു മാടടപോല്‍ നാം 
പോകാതെ നിന്നു ണ തുര കാട്ടിടേണം 
്വാജജ്‌ഫൊല്ല) 
ടഫി ഫോ ഭതശേ്യം 
ൃക്ക്‌തും കമ്മാബ്ബശേഷത"_ന്നും, 
(*ലോകോയം കര്‍മ്മബനസ്ധന എന്നും, 
*സ്വകര്‍മ്മസുത ഗരഥിതോഫിഃലോക"_എന്നും, 
(*കര്‍മ്മാജ്ായോഫ്, കര്‍മ്മണ".എന്നും 


യം ദ്ധ 


റവം ഉള മഫദവാഷ്അറംകൊണ്ടും മനു്യജീവിരത്തിനെറ 
ഉദ്ദേശസിദിയ്യ" ഉണച്ചിയോടു ക്രീടുമ. പ്രവൃത്തി അത്യാ-- 
പര്യമാണെന്ന്‌ സ്ഷ്ുമാകന്നു. മനുഫ്യജീപിതം *നിത്യമാകന്ന 
അഗാധ സമുദരത്തിനെറ കരയോരമാകുന്ന? എന്ന്‌ ഒരു ൭൨. 
ഹാനും, അതു്‌ “രണ്ടു നിതയവേസ്ഥകളെ തമ്മില്‍ യോജി... 
പ്ിയ്യന്ന ഇടക്ക്നെ?സന്‌ മറെറാരു വിദ്വാനും അഴിപ്രായ 
പ്പെടിരിയന്നതു നോക്ഷേ്പോഴും അത്‌ അജാതിമായ ഒം. 
അല്ല്‌ വിചാിയ്യയങിയിരിയ്കുന്ു. *ിരൃത്വക്കിനെറ. 
അംശമ്ഭാം അനിത്യങ്ങളായിരിയ്ലാന്‍ തരില്ല. 


൩. സത്യം. 


സേഹസ്്രമശ്വമേധത്തോടൊയു സത്തംതന്നെ 
സാസ്രരപ്രോഭവന്‍ വൃകകി പണ്ടെന്നു കേടു 

അനനറെത്തുളടിയതു സര്യമെന്നദിയേണം 

ന്ന! സത്യയത്തെക്കാളൊന്നുമേ വലുതല്ല. 
മനുഷ്യര്‍ അവശ്ം വേണ്ടതായ സല്‍സഗ്ണങ്ജാം പ. 
തും ഉണ്ടു്‌. അധയെല്ലാറരിനും അടിസ്ഥാനമായിടടമേതും, 
അധയില്‍ ച്ച്‌ ഏററവും മ്രേഷ്ഠമായിട്ടുളതും “സത്യ? 
ന്നു തന്നേയാണ്‌. സല്‍സ്വഭാവത്തെ അപഗ്രഥനം ചെയ്തു 
ോക്കിയാല്‍ അരിനെറ പ്രധാനമായ അംശം രം ഗുണ 
ങ്സ്സ്‌' കാണപ്പെടും. ലോകത്തില്‍ വിജയ പ്രാപിച്ി- 
ഭൂവരുടെ ചരിത്രം സൂക്ഷ്മായി നോക്കിയാലും അര്‍ ഐ. 
പതം രം ഉത്തമ ഗുണംകൊണ്ട്‌' പ്രദശാഭിച്ിരന്നവരോ-- 
ിരന്മവെന്ന്‌' നമക്കറിയാവുന്നതാണ്ട്‌. ജനങ്ങളെ സമു 
ഭരയേങ്ങളായി ഏകിടപിപ്പിച്ച്‌ പഠ്ടിപ്പിയന്നതും സത്യമായ 


ഗുണം? തന്നെയാണ്‌. *ബത്യന്നോസ്തിപരോധമ്ലു" 


ദ്‌ ചിന്താസന്മാനം 


എന്നുള്ള മഹദ്വാക്ഷയവും ഇതിനെറ മാഹാത്മൃത്തെക്കറി- 
ന്നു. അയനന്‍ അഗ്നിപ്രവേശം ചെയ്താന്‍ ഒരുങ്ങിയതും, 
ഭശരഥന്‍ പുത്ര ത്യാഗം ചെയ്തതും, ഹരിശ്ചന്ദ്രന്‍ ശൂശാനം 
കരത്തേതും സത്യത്തെ പാലിയയക്നിനായിട്ടുതന്നെയാട്‌., 
പ്രകാമൈപ്ലാമിരിയുന്ന ശം സ്തം തന്നെ എന്മാണെ.- 
അണ്‌ ഇന്നി പിചാടിജ്ക്ണ്ടത്‌. അതിനെ നാം അവ 
ലംിപ്പിടുമേ ആവശ്യം എന്ത്‌? അതിനെ ലംഘിച്ച. 
മ. ടോം എന്ത്‌? ഇചയെപ്പുറിയും നമു അല്യം ആം 
ലോിഡ്ലയാം, സത്യം ന്നുമ്മയ്‌ ലോകത്തിനേറയൊ, ലോക 
കാത്ജദ്ടേയൊ യഥാത്റ സ്ഥിതിയാണ്‌. ഇതിനെ ശര. 
രിമാജി നാം ഗ്രിച്ചാല്‍ സത്ത്ം അിഞ്ഞുലെന്നും, അി- 
.യന്നതുപോലെപേടടിപ്പെടത്ിയാല്‍ സതം പറമ്തുപെന്നും, 
പ്രരയുന്നതുപോലെ പ്രറ്തതിച്ചൂല്‍ സത്യം പാടിച്ചുവെന്നും 
അം സാധാ പറരരുവരുന്നു. ശം മൂന്ന അവസ്ഥ. 
ളിലും തെററാതെ ഇടിയുച് ഒരാമ്ശ മാത്ര * സത്വാ? 
പറവാന്‍ തള്ള. എന്നാല്‍, മനുഖ്ലര്‍ പലപ്പോഴും 
അറിഞ്ഞിട്ട്‌ പരയാതിിയ്്യയും, പരഞ്ഞനുപോലെ പ്ര 
ദൃക്തിയ്യതിരിയ്യ്യയും ചെയ്യുന്നുണ്ടു്‌. ഇതിന" പല കാരണ 
അമും ഉണ്ടായിിയ്യം. എല്ലാം സമുദായത്തിനെ സദ്മമ്സ) 
സ്ഥിതിയെ ഏറക്കുറെ ആആൃശ്രയിപ്പിയ്യുന്നു. സ്വാത്ഥ 
സിിയ്്ായിട്ടം പലരും മന്നിപുദ്ം ഇപ്രകാരം ചെയ്യുന്‌. 
അവ്യക്തമായ ഗ്രഹണ ശരി കൊണ്ടു്‌ സത്യാസത്യങ്ങളെ. 
തിരച്ചരിവാന്‍ പാടില്ാതേയും ചുരുക്കം ചിലര്‍ രം വിധം 
പ്രവ്തിച്ചുവെന്നു വന്നേക്കാം. സന്മാദ്ലറുബോധത്ങിനറെറ 
അഭാവം കൊണ്ടു്‌ ഇങ്ങനെ ചെയ്തെന്നും വരാം. ഏതു 
കരാരണത്തിന്മലായിരുന്നാലും അസത്യ വാദം ഒരിയ്ക്ുലും 
യ്യായമല്ല, സത്യം വിജയമെന്ന്‌ എന്താണ്ട്‌ നി്ലന്ധം? 
ന്നാണാപശ്തൂം? ഈയ ചോല്ലേ്ജലക്ക്‌' വല്ല സമാധാനവും 
ചരറയാനുണ്ടൊ എന്നാണ്‌; ഇനി നോക്കേഴതതു്‌. എല്ലു 


സത്യം ദ്ര 


ീച്ികറംക്ം അവരവരുടെ ഇഷ്ണരത്തയൊ താപ്പോ്തമയൊ 
അന്തര ഗരശിപ്പിയ്ന്നതിനുക്കെ ശകരി നല്യപ്പേടിട്ണ്ടു്‌. 
പ്രക്ഷിമൃഗാടികഥം ോഷയുടെ സായം ശൂഭാതെതന്ന ഇതു 
സാധിച്ുവരുന്നു, മഹ്യം ഇതുപോലെ ല്ല ശബ്മകൊ 
ണ്ട മാപംകൊണ്ടൊ തമന്‍ ഇഴ്ാത്തയൊ താഴ്ന 
യൊ അസ്ത്ര ഗ്രഷിപ്പിയു്്നതിന്‌ സാധിയ്വാ൯ കഴിയും. 
എന്നിട്ടും മനുഷ്യന്‍ വിശതി അല്ലേകില്‍ * ഭാഷ്‌? എ. 
ന്നൊരു വിശേഷയനുഗ്രാഫം നല്യപ്പേടടിരിയൂകച്നതായിെ.- 
അന്നു. ഇതിന്‌ ലല്തും ഉ്ട്രം ഇല്ലാതെയിദിയയയയി്ലള. 
ഇതുകൂടാതെ മണ്ണന്‍ വിശേഷബ്വദ്ി എന്ന്‌ മറെറാരു 
അനശധ്യമായ അനുഗമേവം കിടടട്ട്‌. ലോക തത്തെ 
(തമ്മാനുത്തെ) ഗ്രാഥിയ്മുന്നതിനും അതിനെ ഗരഹിയ്കയന്നതു 
പോലെ അയ്്ന്മാക്ക' നല്ൂന്നതിനുമാണട്‌' വാഥശരിയും 
ബുദിശകതിയും മന്യ സ്ഷ്റ്‌ ജല്യികിടി്നമ്‌. 
ഓം ഗ്രഷിയ്ന്നലക മരെറരേത്തനനെ അന്താ ഗരി 
പ്ിയയുന്നനായിരുന്നാല്‍ നാം സ്തഷ്ഠാവിവെറ രേത്തെ 
ിഫലീകരിയുന്നുവെന്നു തന്നെയുമല്ല, നാം അസംാധായ 
ഒരു സഹോദരനെ വദി തറിയ്ലയും കൂടി ചെയ്യുന്നു. ഇയു 
കൂടാതെ പസ്റ്റവിതണം കൊണ്ടു്‌ വണ്ദേതായ ഉമാ 
ാഴിവ്ൃദ്റിയെ തടഞ്ഞു പുറകോട്ട തള്രകയും ചെയ്യന്നു. 
ലോകത്തിന്‍െറ ഉല്‍ ഗിയ സഫായിയ്ലണ്ടതു്‌ മനുജ 
രില്‍ ഓോത്തനെറ ബാല്ലേതയാഴിരി്ക, അതിന്‌ നിപ 
ഭീതമായി പ്രവൃത്തിയു്നത്‌ പ്രതിവിഭാവും മനഷ്യജന്മോ- 
ട്തത്തിന്‌ ചേരാത്തതുമകേന്നു. ലോകതത്തത്തെ വെഴ്ടി 
പ്പെടുത്തി പ്രചിപ്പിയുന്നതിനു പകരം അവയെ അഥ. 
(തിമോയ ലിധത്തില്‍ പ്രസ്താിയുന്നതു' എത്രയൊ അയ്യാ 
മാഴിടടുതാകുന്നു. നമുക” ഫതെയിലും ഒരു വില പിടിച്ച 
ചസ്തു കിട്ടിയാല്‍ അതിനെ ശടിയയേ വിധത്തില്‍ ഉപയോഗി 
യോ വേണു, ഒുരുപയോഗപ്പെടത്തുകയൊ ധേണ്ളു 


നി ചിന്താസന്താനം 


ഇയു കൂടാതെ പേടശാസ്തരടികളം ഇതുപോലെ തന്നെ ഉപ. 
േശിയയു്നണ്ടല്പോ. അസത്ം പറയുന്നതില്‍ നിന്നം ന. 
ശുക്‌ കാലാന്മേത്തില്‍ ടോഷാമസാഭയിച്ചുകാണുന്നള്ളു. മന 
ഷ്യരില്‍ മനസ്സാക്ഷി എന്നു പഠയുന്ന ഒരു മിപ്ശകതിയുണ്ടം 
ശക്തി നമ്മേ സതം പറയണമെന്ന്‌: പ്േരിപ്പിയൂന്നതു 
രടാതെ അസസ്തം പറയുന്നതായാല്‍ നമ്മെ പിന്നീട്‌ കടിന 
മായി ശ്്ല്യപ്പെടത്തുകയും ചെയ്യുനുണ്ട്‌. പശ്ചാത്താപ 
്അിനും ഇടയോക്കേന്നു, മനസ്സാക്ഷിയുടെ ശാസന ദൈവ 
(ാസനുയാിട്ടട്‌ വിചാടി്ഡണ്ടതു്‌, മം കാണേങ്ങളെല്ലം. 
കൊണ്ടും നാം സത്യത്തെ പരിപാജിയ്യ്്ടതാവമ്യമാണെന്ന്‌' 
ഭമാകുന്ന, രതിയും യുകതിയും അനുപേവും ഒന്ന പോ. 
ലെ മപദശിയുന്ന സ്ഥിരിയ്്്‌ അതു്‌" അനുകരണ്ീയമാ.. 
ണെന്നു തന്നെ ലിചാടിയ്യേണ്ടിയിരികുന്നു. സത്യത്തെ 9൦. 
ഹിയയുന്നതു കൊണ്ടൊ അസത്യത്തെ അവലംബിയയചന്നതു. 
കാണണൊ വരാവുന്ന ദോഷഫാലങ്ങറം, എന്താണെന്ന്‌ ആമ. 
ബോചിയ്്ാം. അസയ്യം പരയുന്നതുകൊണ്ട്‌' തലം യല്ല, 
ലും ഉണ്ടായി. ലാമം എന്തു പറഞ്ഞതു്‌ കാല 
സായം എന്നത്‌ മാക്കം, _ എന്നാല്‍, കാലാന്തരത്തില്‍ 
അസ്ത്രം നിശ്ധയമായും പെളിപ്പെടന്നതുകൊണ്ട്‌: ഒടുവില്‍ 
ജോഷോതുകമായിട്ടതന്നേ സംഭിയയുന്നു. ലോകത്തിലുണ്ടാ- 
ന്ന സംഭവങ്ജറാക്ക്‌ ഒരു ഗ്രഡധ ശക്തിയുണ്ട്‌. നാം അവയെ. 
എത്രതന്നെ മറല്ചാലും രം ശക്തി അവയെ പസ്്മാ്ുന്നു 
ഓഭോ സവവേങ്ള്ശം അയയ്‌ വേണ്ട തെളിചിനെ വി 
യുന്ന, ലോകത്തില്‍ എന്നെല്ലാം ശകതികാം പ്യാപിയ്ുന്നു 
ണ്ടത്‌ ആമം അറിഞ്ഞുകൂ, “നമമുടെ ശാസ്ത്രം 
്വദ്ലുില്‍പോലും വിചാഭിയ്്യാത്ത ലസ്തം ഭൂിിും 
(ാവിലുമുണ്ടെ?ന്്‌ ഷേക്ക്‌സ്സിയര്‍ ഒരു ദി്്റില്‍ പറഞ്ഞി. 
രിയ്യ. ഇവയുടെ എല്ലാറദിനേറയും കണ്ണില്‍ മണ്ണിടാമെന്സ്‌ 
ിചാരിയുന്നു മനുഷ്യന്‍ മുഡന്‍ തന്നെയാണ്‌. അതുകൊണ്ട്‌ 


ന്യം ഒ 


അസത്യം പെളിപ്പെടകയില്ലെ്്‌ ഒരിയ്കുലം തം ലിചാ- 
രിച്ചുപംകണ്ട. എപ്പോമെന്നുമാത്രമെ സംശയിയ്യേണ്തുളളം 
അസമ്യവാിയ ഉടനെ കിട്ടുന്ന ഫലം മനസ്സറിനെറ സമാ... 
മാനേ നഷ്കം തന്നെയാണ്ട്‌. എട്്പോഴാണ്‌ പെമിപ്പെടന്ന 
തെന്നല യേവും മനസ്സാക്ഷിയുടെ ശല്ല്വും മദിയ്യും സമാ 
(നും നല്യയില്ല. ഒരസത്തൃത്തെ സത്മാക്കാന്‍വേണ്ജി ചിലര്‍ 
(മററസത്യ്യങ്ങളുടെ സഹായം അവലാംിയയന്നതു്‌ സാധാരണ 
യാണ്ട്‌. എന്നാല്‍, ഇത്‌ പാഴ്യേ പ്രയത്നം തന്നെയാകുന്നു. 
ഒരു പൂജുത്തിനോട പത്തു പും കൂട്ടി ചേത്മാല്‍ അമ്‌ ഒ 
സാജ്യയാകമോ? ലല്ലു ഫലവും ഉന്ത്ില്‍ അത്‌ ആത്മാ- 
ലിനേയും അസ്്ന്മാരേയും പഞ്ഞിയും എന്നുള്ളതു മാത്രമാണ്‌. 
മനാ്യര്‍കുടുംബങ്ങളായിട്ടം സമുദായ്ങമായിട്ടും യോജിച്ച്‌ വ-- 
രരിയന്നതു്‌ പരസ്്ര വിശവാസത്തിദ്മലണേപ്ല സത്ൃമി. 
ല്ലേങ്കില്‍ പസ്സ്രവിശ്വാസം എവിടെ? അന്ത്യം എത്രയോ 
ടോം ചെയ്യുന്നെന്ന്‌ കണക്കില്ല, അസതയവാടി സിസ 
ക്കാം തമ്മി യോടിപ്പിന ശിഥിലികടിയന്ു, തത്വ 
ബോഷികമളെ വഴി തൊദിവയന്നു. * അശിംസാ പരമാധമ്ലിന 
എന്നുമള വിശിഷ്ഠ പ്രമാണത്തെ വസിയയചസ. ജഞ്ഞാനാി 
ചൃദിയും അതുമുലം വേണ്ടതായ ലോകത്തിനെ ഉല്‍ ഗതിയും 
തടയുന്ന. സന്മാദ്്ുനിയമത്തിെറ സ്ഥായിപേത്‌' ഖണ്ഡിയയചം 
അ, ഈശ്വരദത്തമായ വാക്ക്‌ ശരിയെ ദോഷദ്ൂഷിതമാകുന്നു. 
ലോകത്തില്‍ വിജയം പ്രാപിയ്യന്നതിനുകൂള ഉത്തമമാറ്റുത്തെ 
തൃഭിയ്യ്നു. ഭിഫവയെ മടിനുപ്പെടുുന്നു, ദൂപ്ലേതം അം. 
സ്വസ്്വും സന്ധാരിയുന്ന. മനണ്ണ ജ്മോദ്ദേയത്തെ 
ിഫാലീകരിയ്നനു. ലോകക്ട്‌ നിഷ ദൂദാന്തത്തെ ന്ന. 
ഒരു വലുതായ പാപപകൃത്യം ചെയുന്നു. ഇപ്പകാമേമേ പല 
ഭോഷങങളം അസത്്യവാടി വരിയും. 

ലാക്ക്‌ കേവലം ഒരു ശ്വാസം മാത്രമാണപ്പെ. അമ്‌" 
പരഞ്ഞുകഷിയുന്വോം തന്നെ നശിച് പോകേന്തലല്പൊ. 


ര്യ ചിന്ാസന്താനം 


ുകൊംഡട്‌ അസത്യം പറമ്തു എന്നുലെച്ചു എന്താ തരം. 
കോമന്ന്‌ പലരും ിചാിയ്യ്യാവണ്ടി. എന്നാല്‍ ഇത്‌ അ 
ബി ചാരമോണ്ട്‌. വാക്കും ഒരു മാതിരി പ്രദൃത്തിതന്നെ 
.യാണ്ട്‌. അതിന്‌ സൂഷ്ം നോക്കിയാല്‍ പ്രവൃത്തിയേക്കാം 
ക്രടതല്‍ ശാരിയും ഉണ്ട്‌. വാകഷകാം പലപ്പോഴം പ്രവി 
യേക്കാറം ടോം ചെയ്യുമെന്നുള്ള അനുഭവം കൊണ്ട്‌. എ- 
ഭ്രാപമിംം ഫ്ക അറിയാവുന്നതാണ്ട്‌. *പറയത്തേവാ- 
കഴ്‌ നമുക്കധിനം, പറയപ്പെട്ട വാക്കിന്‌ നാം അധീനു്മാര്‍" 
എന്നുമമ. ലോകോകതിയുടെ സാരം എന്താണെന്ന്‌: അല്പം 
ആിലാലിച്ചനനോക്കിയാല്‍ അറിയാവുന്നത്‌. ജിഫവബും 
(രിയ പതാവാണ്ട്‌. " അതുകൊണ്ടു്‌ വാക്കിന്‌ കേവലം 
ഒരെ ശബ്ലത്മിനുക്മ വിലയല്ല തത്‌, അതിനാന്‍ ബി 
പയം അത്തം ലദിയന്നത്‌ അസത്യം പ്രദ്ൃത്തിയയന്നതു 
പോലെതമന്നു സന്മാഗ്്വിരദോവും, ദോഷ ശേതുകവും, പാപ 
പുരാമൊന്നുശുതിന്‌ സംശയമില്ല, പറഞ്ഞയ്‌ മാറിപ്പറക 
യും, പറഞ്ഞതുപോലെ പ്രവൃത്ിയ്യാതിടിയ്യയും ചെയ്യുന 
തു്‌ അസത്യത്തിനെറ രൂപ മേടങ്ങളാണ്ട്‌. ഇവയെല്ലാം ഒരു 
പോലെ നിസ്ത്്ാം തന്നെ. മഞ്ജത്ഥം വര്തക്കവിധത്ില്‍ 
പാറകളെ പ്രയോഗിച്ച്‌ വഞ്ചിയക്കല്‍ തരമിയയന്നതും, അ.. 
രിഞ്ഞിരിയ്ന്നതു" തദിയില്ലെന്മു ഓാിയ്യും മറവം ചെം 
രത്നം അസയ്ം തന്നെയാണ്ട്‌. അസത്യം പല രൂപ. 
െ രേഖലംബിയ്ക്നനണ്ടു്‌. എന്നാല്‍, വേഷം മാറി ഏന്തു 
ലച്ചു” അസയ്യം അസത്യമല്ലാതെയായി തീരുകയില്ല. നീ- 
തിസ്യോക്കാടതിക്ടില്‍ സാഭികളായി ഒതരുളിവുകൊടുക്കാന്‍ 
ന്നവര്‍ സയൃസന്ധന്യാരായിടിയ്ണ്ടതു്‌ അത്യാവശ്യമാണ്‌. 
(അയ്ക്ന്‍െറ മാനുവും ധന്ദവും ജീവിതം തന്നെയും പലപ്പോഴും 
ഇവരുടെ കൈയിലാണ്‌. എന്നാല്‍, രം വിചാ 
(രം അകികംപേക്ം ഉണ്ടോ എന്ന്‌ സംശമിയ്യ്േണടിയിരിയുംം 
അ. സാക്ഷിപരകയെന്നു വച്ചാല്‍ ഏതെയിലും ഒരു ഗാ 


സത്രം ദന്‍ 


പറയുക. എന്നാണ്‌: അത്ഥം കള്ിചിിയുന്നതെന്ന്‌ തോന്നും. 
അതമച്ല്മില്‍ ലാടിഭാഗം സധാക്ഷികമെന്നും പ്രതിദോഗം സാ. 
ക്ഷികളെന്നും മണ്ടുരുരം ആളുകരം ഉണ്ടാവാന്‍ തമില്ലുള. 
രക്ഷ, രോ ഗക്കാരം സത്യത്തിനെ ഓമ വശമായി. 
രിയ്ക്രാം അവലം്ിയുചന്നത്‌, ബ്രദമാസ്തരംപോലെ “കൂ 
സൂച റിയും? ഒക്കെവരുമ്പോഠം സത്ൃത്തിനെറ ഏതുഭാഗം 
കൊണ്ടയിലും തക്കാതെ നിവ്ൃക്ിയില്ലെന്നം വന്നേക്കാം. 
ആത്മരക്ഷയാണപ്പൊ ആയല്യധര്‍മ്മം, ചിലസനര്‍ ങ്ങളില്‍ 
താണെന്നുമമരിന്‌' ചിപ പര 
ശം പ്രമാണം എയ്രമായ്ം 
പ്പെടാന്‍ തിയും 
ല്ല. എന്നായ്‌, അസമ്യവരടികം പ്രമാണം തൊ 
അല്ലു, അവരുടെ പ്രമാണം ഇതിനെക്കാാം ഗലറമൈ 
ഘനവും കുട്ടിയും ക്രടിയതാണ്്‌. 
ഒന്യര്‍ പലപ്പോഴും മന്നപൂറിമായും അല്ലാതെയും അ. 
സസ്ത്ം പറയുന്നതിന്‌ ഒടിയയ്ന്നില്ല, കക്ക വാ്ജല്‍ 
സംബന്ധിച്ച്‌ അവധി പറയുന്ന വിഷയത്തില്‍ മനുഷ്യര്‍ 
എല്ലായ്കോഴം ചരരാശിതില്‍ തന്നെയാണ്ട്‌ സ്ഥിതി ചെയ്യു 
അമ്‌. പാക്കിന്‌ പ്യവസ്ഥ വേണമെന്മ്മ്‌ അതിശ 
കാ നാം കരുതിടപ്പോുനനില്ല, ഇവയെക്കെും നമ്മടെ 
സന്മാദ്ലിബോധത്തിനറെറ അപ്യതേതയേലും, സ്ൂനതരയേയും, 
സൂമ്്യശമാവിനേയും സുിപ്പിയു്നു. സമുദായത്തിന്‍െറ സ. 
ശമാമ്സ്ഥിതി പില്ലാജയാസം കൊണ്ടും മറവും ഉയന്ഡ്ലാതെ 
തിന്ന്‌* മോം വരാന്‍ പ്രയസേമാണ്‌'. വിലാസത്തിന്റെ 
രദ്ദേശ്ൃ്ങളില്‍ വച്ച്‌ മു്യമായിടടുമ ഒന്ത്‌ മനുഷ്യരുടെ സ. 
മാദ്ുബോധത്തെ ദൂഡീകരിയയയം നിശിതയം്യരവുമാക്കക 
യും ചെയ്തുയാണല്ലൊ. കല്പുവടക്കാര്‍ രൂക്ഷം, അളവ്‌ മുത. 
ലായവ തൊറിയ്്യും, സാമാനങ്ങ്‌ പി കൂട്ടിപ്പറകയും 
ചെയ്യുന്നതു്‌ അത്ര അസാധാരണലല്ല. ഇതും രേസത്ൃത്തിനറെറ 


മാണങ്ങം പറഞ്ഞുകേട്ടു. 
സ്വീകാറ്മാന്നെന്ന്‌* 


ി ിന്താസന്ാനും 
ചാറി 


ഒരു രൂപം മാത്രമാണ്‌. എന്നാല്‍, ഇവരെ ആം കററ 
പ്പട്ിക്കാണാത്മതുകൊണ്ട്‌ ഇതിന്‌ ജനങ്ങാം ഒരുധിധം 
മെരനനുവാദം നല്ലിടടണ്ടെന്ന്‌: പിചാരിയ്യ്േണ്ടിഷിരിയയ്നനു. 
ആകപ്പാടെ നോക്കിയാല്‍ സത്യവും അസത്യവും കരടി ലോകം 
ചില്‍ പപ്പാതി കൈവശപ്പെട്തിയിിയയുന്നു വെന്നാണ്‌ 
കരതതേണ്ടിഷ്‌രിഡ്നത്‌. നൂതില്‍നിസം അനമാനിയ്യേണട 
ത്‌ നാം യഥാത് പരിഷ്യരേിമന്‍റ പരമകാ്ുയില്‍നിന്നും 
പ്പോഴും എതര മൂട്തിലാണ്‌' വ്ടിയ്നതെന്നാകന്ു. 
മനഷ്യജന്മ്യിനെറ ഉത്തുംഗത്രംഗം സസ്ത്മാണ്‌. ഇ 
തിനറെറ അധ്ദാഗം ഏവിടെ? നാം എവിട! 


൭. കണ്ണു്‌ 
മണ്ണാം മനസ്സിന്‍െറ ശഗവക്ഷേങ്ങളാകുനനു." 


കണ്ണ്‌ മന്ഗല്‌ ലഭിച്ചിട്ടു, അനാഗഹങ്ങളില്‍ല്ച്‌ 
പ്രധാനമായിടടുേതാണ്‌. കണ്ണില്ല്തായ അനേകം ഴി 
ജാലഞ്ജം ലോകത്തില്‍ ഉണ്ട്‌. ചില ജീവികംക്ക്‌' കണ്ണ 
്ടമ്മിലും അള്‌ പ്രകാശത്തെ മായം ഗ്രഷിയയച്നതിനേ 
ഉപയോഗപ്പെടന്നുളള, ബന്ല്മാകട്ടെ രൂപമകേട്ടെ ഗരഫി- 
രുന്നില്ല. രോപ്ലുകളുടെ ണ്ണ്ണുകഠം നിശ്ചലങ്ങളായിടടുമമവ 
യ്ട്‌. മിയ്്, ജീചികക്കു കണ്ണുക ഞ്ടുമാതരമേ ൭. 
എന്നാല്‍, എടടകാഠിയയ്ച്‌: അതിന്‍െറ തലനിറച്ച്‌ കണ്ണ്ണകം 
ഉണ്ട്‌. ഇതിന അനേകം കണ്ണുകളുടെ ആവമ്വുശണ്ജല്ലെം. 
തൃഭ്സിടില്‍ ഓടോപടി ഉയരും ജീവികളുടെ മററ 
,അമെന്നപോലെ ചഷ്ഷുസ്സുൂമേണപൂളറ്റതെ പ്രാപി. 
സാധാ പക്ഷികളുടേയും മൃഗങ്ങളുടേയും കണ്ണിന്‌ ഒരുവിധം 
പു്്രത്വം ഉണ്ന്നുപറയാം. എന്നാടി, യുടെ ജീവിത 


കണ്ണ്‌ ക 


ഭീതിയെ അനുസരിച്ചു അവയുടെ നേത്രങ്ങറംക്കും അവശ്ൃങ്ങ 

ാഭ്രിയിലും രായി 
മേടടത്ത സമയത്തും ഇരതേടി നടേണ്ട ആലയ്യമമ. 
പരക്ഷിമൃഗാമികരം പ്രാമേണിലാന്ധന്മാരായി കാണപ്പെട്. 
ത്രിയിലാണ്‌' അലയുടെ കണ്ണുകംക്്‌ ശരിയായകാഴ്സയമമത്‌. 
കഴക ദൂമടഷ്ിയും, കരികിമിന്‌ സുക്്യ്ഷ്സിയും നംകപ്പെ.- 
ടൂ്യയനു, കവമന്‍റ ണ്ണ കപഠതയേയും കിര, പടട 
ഇവയുടെ കണ്ണി ബുദിയേയും സൂചിപ്പിയയന്നു. ഫരിണം 
പ്രുമുതലായവയുടെ കണ്ണുകാം സെരമൃ്ങും മാകുന്നു 
ഭൂപ്പുനെറ കഴ്‌ ചധന്നിരിയയുന്നു. പൂപ്ചയുടെ കണ്ണുക 
ആവധ്യംപോലെ ചുരുമമകേയും ലിടകഷകയും ചെയ്ത്തക്കവ. 
കന്ത. ഇതുപോലെ മറവ ഭീഷികളുടെ കററ്റകഷം ചി 
പ്രത്യക ലക്ഷണങ്ങളുണ്ട്‌, ന്നാം ഭംഗികൊണ്ടും പ. 
യോഗംകൊണ്ടും മനുണ്യ നേതരങ്ങോം മറ൨ ജീവികളുടെ നേത 
അദ്ദ അതിശയിയയുന്ന്ടു്‌. ഇഞ്ാദന്ന്ിയങങളില്‍വല്പ്‌ 
പ്രാധാസ്ം വിയയ്നതു്‌ നേത്രേപ്രയമാണ്ട്‌, *ചക്ഷുരാടി 
ഇയരിയ്ജോം? എന്നാണല്ലോ നാം പറയുന്നത്‌, നമുക്ക്‌ 
ബഹിര്‍ലോകതപ്പവററിയമമ. ജഞഞാനം മുക്കാലും ഈ ഇനിയം 
ഫിചാണപ്പൊ ലഭിയയുന്നതു്‌. പദാത്ന്ജമുടെ വള, 
ചമിപ്പം രൂപം ഇവയെ ന്ോതര്രിയം കൊന്നാണ്ട്‌ നാം 
ഫിയയന്നതു്‌. നാം വസ്തു കാണ്േന്ദെന്നപറയുന്നതു്‌ 
ാസ്തവമ്ല. നാം അവയെ നേട ഒടിയും കാണുന്നില്ല. 
അവയ കമായ അല്ലെമില്‍ പ്രതിദ്ിംഖം മാത്രമേ വാം 
കാണുന്നു. നാം കണ്ണാടി നോക്കു്പോമം അതില്‍ കാ. 
അന്നതു നയുടെ മുഖമല്ലല്ലൊ. അതിനെറ ചമായ മാത. 
ണൊ. കമായതന്നെ ശരിഭായിട്ടളതാണൊ എന്ന്‌ 
ആറിയ. ദൃശ്രലോകം നമ്മിങ്നിന്നും എത്രയോ ദൂത്തില്‍ 
സ്ഥിതിചെയ്യുന്ന. അന്ധകാരം അതിനെ നൂഗ്ലൂഷ ഇല്ല 
(താമന്നു. നമമുടെ കണ്ണും ജെ കണ്ണടിതന്നെയാണ്ട്‌. ത. 


യേ വൃതം പരുിയിട്ടുട്‌ 


തെ ചിന്താസന്താനം 


തില്‍ പ്രതിക്ഷണം ഒരോ മായകം പരിട്തുകൊണ്ി.. 
രിയ. അതുകൊണ്ടു്‌ നാം പടാതിമ്ങമെ നേടിടരിയുനില്ു 
ക്മായാത്രപേണ മാത്രമ അറിയുന്ന. മന്്ലവേസ്ഥയില്‍ 
ബാകയസ്തരളെ നമുക. ഒഴിവും നേടിട്ടരിവാന്‍ സാധി 
ന്നതു. നമമുടെ കണ്ണ്‌ ഏരയും ചെവതായ ഒരു ൨. 
സതൂഖാണെയിലും അതില്‍ സ്ൂഴയപയ്നമാര്‍,നക്ഷത്രങ്ങ, മം 
തായ സമുദ്രം മുതലായവയും ,മറ൨ ചെവതും വലുതുമായ 
ഡ്യൂ പ്രതിഫലിച്ചുകാണന്നു. കണ്ണിന്‌ ദൂരം നിസാര 
മാണ്‌. അത്‌" അനുന്ധമയേ അന്മമിക്ഷത്തെ ലംഘിച്ച്‌ 
പരടിമിരസരണ്ി വിദഗ്‌ *ഉാജി ര്ടിയുുനന അക്ഷര 
,അമ്മൊപ്പാലു ഗ്രഫിയ്ചന്നു. കണ്ണകഠക്ക്‌ അതിലും ടൂര്തില്‍ 
എത്തിയാല്‍ കൊള്ളാരേ്ത്‌ താല്ലളംഉണ്ട്‌. ഈ ജിജ്ഞാസ 
ബ്‌" ആകാശത്തിന്‌ അനന്തത്വത്തെ കറ്റിയൂ്നത്‌. 
കാചത്തിനേയും അതു്‌ ഒരുമിധം ജയിയ്ന. | അാനക ൨. 
താബ്ദഅംമസ്പ്‌ നൂക്ഷയയരങ്ങളില്‍നിന്ും പപ്പെടടി; 
്ി്ോങ്ങളെ നമ്മുടെ ദൂഷ്ികം ഇപ്പോം ഗരഷിയ്ുന്ണ്ട്‌ 
ഈ നക്ഷതരങ്ങംതന്നെനശിച്ിടടം വര കാലമായി എന്നും 
പന്നേക്കാം. ഇതൊക്കെ നോക്മ്പോറം ക്സ്‌ പഞ്ചേ- 
(്രിയങ്ങളടെ ഇടയില്‍ മാസ്ത്രസ്ഥാനം വഹിയ്യു്ചന്നതില്‍ ഒട്ടും 
അ്തുരപ്പെടാനില്ലല്ല. ന്നാല്‍, ഇതിന്‌ ഇനിയും വേറെ 
ചിപ കാണേങ്ങാം ഉണ്ടു. 


്മോത്രേദിയം, ഡ്വാേരിയം, സേോ്രിയം മുതലായവ 
പുറത്തുനിന്നും മന്സ്സിലയയ്‌ സനേശം ലഗിയ്തന്നതേയുമ്ു. 
ോയര്രിയമമകട്ടെ രേകത്ുിന്നുംപുററയൂചം പുറത്തുനിന്നും 
അകത്തേയ്ു,ം സന്ദേശം ലഷിയ്യനനുഷട്‌. കൂറ്‌ പുറത്തു. 
ര്തമാനങ്ങളെ മനസിനെ ധരിപ്പിയന്നതുക്ടാതെ മനസ്സി. 
(൫൯൨ ഫികാ്ങേമ്െ പുറത്‌ പ്രകാശിപ്പിഴ്്യയും ചെയ്യുന്ന്‌. 


പ്രേം കോപ ഭഗം, വ്യസന സന്തോ വിഷയ 


കണ്ണ്‌ 
ഉത്സാഹം, പരിഭവം, കരുണ, കൂതടഞ്ഞത മുതലായ സകല, 
കനോികാടുങ്ങളേയും പദംകൊണ്ട്‌ കണ്ണുകഠം പ്രടര്‍ശി- 
പ്രിയനു. കഴ്‌, സഭാ മനസ്സിന്‍െറ ആജ്ഞയെ അനാ. 
ഭയന്നു, നാക്ക്‌ പലപ്പോഴും വികാരങ്ങളേയും വിപാര്ജളയും 
തെററായി ല്യാല്യാനിയ്നു. എന്നാല്‍, നേത്രം എം 
രാം അവയെ ശടിയായ പിധത്തി്ലാതെ പരിഷ 
പ്പെടത്തുകയില്ല. നാക്കിന്‌: പിച്ചു ഷജല്ലോതെ സസോ- 
ഭിപ്പാന്‍ സാധി മ്്യില്ല. എന്നാല്‍, കണ്ണിന്‌ എല്ലാ മോഷം 
സാസാടിപ്പാന്‍ കഴിയും. കണ്ണൂം മപയോഗിയ്ുന്ന ഒം 
ഷായ്ക്ക്‌ നിഖണ്ഡു ആവശ്യമില്ല, അതു്‌ എിടെയും ആകം 
മനസ്സിലാകുന്നത്‌. നാക്ക്‌ ഒരുവിധം ക്സ്‌ മറെറാരു 
ിധവും പരയുന്നതായാല്‍ ബുദ്ധി കണ്ണിയാണ്‌. 
ിശ്വസിയു്നത്‌'.. നാവ്‌ കഥിപ്പുേ ലയയ്ന്നതായേ 
ആഗ്രവങ്ങളെ നയനങ്ങഥം പലപ്പോ്ം സ്്ഷ്തുമായി പുറത്തു 
കാണിയയചന്നു. നാദ്‌ മെരനം അപലംബിയ്ന്നതിന്‌' റ. 
്൮ന്ധിതമായിരിയയമ്പോടം മനനം്യര്‍ അവരുടെ അഭിലാഷം 
ളെ കണ്ണുകറംകൊണ്ട്‌. അന്റ്ര്റം അദിയിയ്ുന്ന. ഒരു 
ഹൃദയത്തില്‍നിന്നും മരെറാ ഹൃദയത്തിലേയ്ട്‌ കണ്‍വഭി 
യായി എത്രമാത്രം ഉന്മേഷവും ശരിയും പ്രവഹിയയുനനു. 
ഒരു നോട്ടത്തിന്‌ എയ്രമായ്രം അത്മരും ശമതിയും വശ്ൂതയും 
കണ്ടെന്നു പറവാന്‍ പ്രയാസമാണ്ട്‌. ചിലപ്പം നരച്ച്‌ 
നേരെ പിടിയ്്പ്പേടട തേക്കിന്‍റയും, പെട്ടവ ഒന്ന 
ര്ിന്‍റയും, ചിലപ്പം അമൃതവൃഷ്ണിയുടയും, ചിലപ്പം 
കരന്തസ്ദചിയുടേയും ശക്തി ഒരു ോട്ടത്തിനുണ്ടായിദിയം. 
അപാംഗധേനത്തിനെറ ശകരിെപ്പററി പ്ര്യേകം പറ- 
ജേണ്ടതില്ലല്ലോ. മാമാ, വ്യയം ഇവ തങ്ങടെ 
ഇരകളെ ആല്ൃംതന്നെ ൂഷ്ണിപാതംകൊണ്ടു്‌ സ്തൂ്യഅമോയിട- 
ണ്‍' പിിയ്നതെന്ന പറയപ്പെടുന്ന. മനുഷ്യനെ 
രീതേയോടുക്ൂടിയുമ്മ. നോട്ടം ദുഷ്ണമുഗ്മ്ശൈ ഒയപ്പെടുത്തി 


൩. 


ദ്‌ ചചിന്താസന്താനും 


ടിയുന്നതിന്‌' ശരരിയുമ്തായി പറയപ്പെടടിിയ്യു. 
െസ്തൂരിസം എന്നുമമ പ്രയോഗം കണ്ണുകൊണ്ടോണ്പോചെം 
പ്പെടുന്നത്‌. ഇവിടെ കണ്ണിന്‍െറ പിന്‍ബലം മനസ്സിന്‍െറ 
(ജിര്‍ഭയത്വമാണ്ട്‌. ഒരു മനദ്യുനെറ ബു്രി കിലോ, ലൂ 
വേ? എന്ന്‌ അയാമ്ലടെ കഴ്സകളില്‍നിന്നും അനുമാനിയ്ക്രാവു 
അതാണ്‌. മനാബദടികര്ലയും തീ്ബദ്ധികാളളയും അവരുടെ 
ക്കൊണ്ട്‌ തിടിച്ചദിജാരുന്നതാണ്ട്‌. 


കൂ്ണ്ി്യായിജന്നാന്‍ മുഖം സ്ൂ്യനില്ലാത്ത ആകാശം 
പോലെ ശൂയ്യപ്രോശം തന്നെയാണ്‌. മുഖഭാവം എന്ന്‌ 
പ്രറയയമ്പാഠം കണ്ണിന്‍െറ ഭാവത്തെയാണ്ട്‌' നാം പ്രത്തേകമായി 
കൂ്ടിയുന്നത്‌. ഒരു സ്റ്റേഫിതനെ നൂ സ്തിയുചന്ന സമ 
ജവ അയാല്ലടെ കണ്ണാണ്‌: നമുകകാട്യമായി മനസ്സില്‍ മി. 
ന്നതു്‌. മഷപ്രദേശത്തിന്‍െറ ആരിപത്ം മുഴവന്‍ ക. 
തിന്‌ സിഭടിച്ചിിയന്നത്‌. അത്‌ ഷിലപ്പോഠം സ- 
ാഴിജായും ചിലപ്പോ പ്രധാനിയയേം ഇടിയുന്ന. 
ഥി ശേഷേസ്രിയ വ്ൃത്തിരാസാം സ്യമതേമന ചക്ഷരി 
പ്രവിഷ്ടും" എന്ന്‌ കവി പറയുന്നതില്‍ അതിശായകേരി ഇല്ല 
സുമുഖതാാവും ദുര്‍മുഖത്വവും കണ്ണിനെ ഭാപദേംകൊണ്ടാ- 
ഞ്‌ ഭഹിയയുന്നള്‌. സൌധം പ്രധാനമായി കണ്ണിനെ. 
ഒആന്നെ ആശ്രയിച്ചിരിയുചന്നു. ഏണക്കി, കാതി, 
ആയതാക്കഷി, മല്ലാക്ഷി, കമലാക്ഷി മുതലായ പടങ്ജറം തന്നെ 
ഇതിന്‌ ദൂഷ്ലാന്ത്ങളകേന്നു, 


രജന "നേത്ര" എന്ന്‌ കണ്ണിനുമ്മ പേരകം 


അതിന്‍െറ വിശീഷ്ുരൂതയമത്ത സൂചിപ്പിയു്ന. കണ്ണാ 
ല്ലാ നമ. ഘോകത്തില്‍ *നയിയയച്ചനനത്‌, സകല വേല 
കൂട്ടിലും നമ്മുടെ കൈകള നയിയന്നതും ഇതുതന്നേയാണ്്‌. 
കണ്ണിന്‍െറ നേതൃത്വം ഇല്ലരിടിയയചാസ്ാം കൈ തറി 
പ്പോകന്നു. ചിത്രകാരന്‍, കൊന്തുപണിക്കാരന്‍, തക്ഷന്‍ം 


യുന്നു, ഇന്നും മെ 


കറി ഇവക്ക്‌ പ്രത്േമിച്ചും സുശിക്ഷിതങ്ങളായ എണ്കം 
അ്തവേദൃമാണ്്‌. മന്മ്യരുടെ കു്ണകരം, വിപിധസ്വരോവ 
ഞ്ജോടക്ിിരിയ്യുന്നു. യാചിയു്ന്ന ചള, ആയ്ഞപി! 
ന്ന കൂണ്ണുകാം, ശാസിയയചുന്ന കള്്റ്ഥം, പരിശോധി. 
യന്ന കറുക ഇങ്ങനെ പല ിധതാം കാണപ്പെടനനു 
ൃയപികാരം, മനോവിചാരം, സ്ഥിസ്വോവം ഇവയെ 
സു്യക്രമായി പ്രര്‍ര്‍ശിപ്പിയയചുഖായ നോയ്രേ്രിയത്തിന്്തെ 
കഴിയുന്നതല്ല, മനുഷ്യന്‌ ഇതുപോലെ ഉത്കൃഷ്ണവും, പ്രയോ 
ജനകവും, അനര്‍ഘവ്ം ആയ ഒരമ്മ മരെറാന്തംതന്നെ 
ഇല്ലെന്ന്‌' തീല്ലിയായും പറയാം. ഈ തത്ത്വം നാം ആ 
ലും അല്പമെങ്കിലും സ്തിയന്നുണ്ടൊ? *കനറുമേപ്പോം 
കണ്ണിനെ കാഴ്ച അറിയുകയില്ല? ഈ ഇയം ഇല്ലാ 
(തി ന്മവെ്കില്‍ ലോകത്തിനെ മുക്കാല്‍ഭാഗവും അതിനെ 
ശിഷു, മ്ത്വും, വിയിധത്വാവും എല്ലാം--നമുക്ക്‌ 
ഴൂ തന്നെ ആയിരുന്നേനെ. അതായതു്‌, ഈ അനുഗുഷ.. 
ത്തിന്‌ ഫേതുഭ്രതന്മായ ആത പ്രരമാരമാധിനെറ പ്രതിബിംബം 
പോലും നമക്ക്‌ ണ്ടാനയിയ്നതിനും, ആരാധിയയന്നതിനും 
(സാധിയയയില്ലായിരു്നു. അതുകൊണ്ട്‌. നമമുടെ കണ്ണണമരം 
സമ നമ്മുടെ കൃതജ്ഞതയെ പ്രഭാശിപ്പിയ്മാറാകട്ടെ 


നേതരഭമോം മെനപ്രാത്േയുടെ നികേതനമോണല്ല.? 


൮. യുദ്ധം-അന്നും, ഇന്നും. 


യും ഇന്ും ഇന്നലെയും ഉണ്ടായിട്ടു ഒദ്്ുടോ_ 
ണെന്ന്‌: വിചാിപ്പാന്‍ തില്ല. പുടാണങ്ങും, പുരാതന 
ചരിതങ്ങളും പരിശോഗിയുംതയോല്‍, അവയില്‍ യും 
രെ പ്രധാനഭാഗം പഹിയയകുനനുണ്ടെന്ന്‌ നമുക്കറിയാവുന്ന 


ി ചിന്താസന്താനം 


ണ്ട്‌. ഏകാദശം മനുയവക്ിത്തിന്‍െറ ഇത്മവത്ോട: 
കൂരിത്തന്നെ ലോകത്തില്‍ യുഭാധയം രത്ജയിച്ിടടഷതായി പി. 
ചാരിയ്യണ്ടികിരിയയന്ന. ഇനിേലാല്‍ യും കൂടാതെ ക. 
ഭിയമെന്നും തോന്നല. മനുഷ്യരുടെ ആദ്യത്തെ ഖാനോ. 
സ്ഥയിലും ഇട്പോഴ്‌ത്തെ മാനാരവസ്ഥഷിലും ഒരുപഖൈ 
യം ഒരുസ്ഥിപേം പ്രപിച്ചിിചുന്നതായി കാണുന്നു. 
പരിഷ്യാത്തിന്‍െറ വഭാനയോട കൂടി യുവും പരിഷ്ളിയ 
ല്ൂ്ുലെന്നുല്ലാതെ ഈ വിഷയത്തില്‍ മാററം ധിശേഷില്ചൊട 
അം വന്നതായി കാണ്ടന്നില്ല, മന്യ സ്വഭാവത്തിന്‌ മാററം 
രാത്ത രാലത്തോളം യുദത്തിനും അതിനറെറ ഭാവിയെപ്പുരദി 
ക്ഷിച്ചിടാപശയമാനനമുണ്ടെനന്‌ തോന്നില്ല, യുയാത്തിനാ- 
ശ്യം ഇല്ലാത്തതായ ഒരുകാലം; മാലിടില്‍ ഉണ്ംകമന്ന്‌* 
പ്രലതും ആശിസ്തുന്നുണ്ടത്രേ. എന്നായ ഇപ്പകാരമുമ ആശ 
എന്നിസ്ഥാനത്തിയയേലാണ്്‌ ഉപ്പിയ്പ്പെടിരിയയന്നതെന്ന്‌ 
വ്ൃമതമനനി്ല. യൂമോത്തിന്‍െറ താടിസ്ഥാനം സ്ഥാപി, 
പ്പെടിയ്യ്നതു്‌ സ്ഥായിയായ മന്്യസ്വഭവത്തിയ്മലാണെ 
താനും. ലോകത്തിലുളമ, രയ്ങ്ങളെല്ലാം പരിഷ്യാരുയി-. 
ഭൂ്യോസം, ആദര്‍ശം ഈ വിഷയ്ജളില്‍ ഒരേ ഘടതിജല്ല 
സ്ഥിതിലെയ്യു്നത്‌. അപ്രകാരം സമനിലയില്‍ വരുവാനും 
പ്രയാസമാണെന്നു തോന്നുന്ന. ദശം രരം 
ിപരിതങ്ങളായിരിയുചന്പാഠം യോിച്പിറം തമില്ലല്ലൊം 
അതുകൊണ്ട്‌ യും ദോഷമാമൊ്ിലും അമ്‌ ഒഴിച്ചുകൂടാത്ത 
ഒരു ടോഷമായിട്ടാണ്‌' ഇടിയുന്നത്‌. എങ്കിലും സമാധാന 
പ്രവരികങ്ങളുയേ അനേക ശകരികഠം ലോകത്തില്‍ വ്യാപി 
ച്രുകൊണ്ടിിയൂചചന്നതിനാലും, രാജുതന്ത്രസുര്രധാന്മോരുടെ പി. 
(രി നജപ്രയോഗങ്ങളാലും ലേകേത്തില്‍ യും ഒരു പക്ഷെ 
ക്രഞ്ഞുപെന്നു വന്നേ. അതും അല്യമൊരാശ്വാസം ൫. 
ന്നെയാണല്ലെം. യൂം ആവമ്്യവും സ്ഥിരവും ആയ ഒര്‌ ഏല. 
ല്ാടായിടാണ്‌: പിചാഭിച്ചുപോമനാതെന്നമ്മതി൯്‌ ധാരാളം 


യും---അന്നും, ഇന്നും ി 


ഷ്യം ഉണ്ട്‌. രാജാക്്മോരുടെ വില്മേസേരമില്‍ ആ- 
ധാതൃസ്േമാണ്ട്‌ പ്രധാനമായി ഗിസ്പ്പടട ലനനിജന്നറം 
പ്മന്നതും. എല്ല രാജാക്കന്മാരും അവരുടെ ശരിയും ര. 
ക്ഷവണ്ണം ഒരോ സൈസ്റ്റത്തെ സ്ഥിരമായി ഏപ്പടത്തി 
ആയുധാളസേം ശീഴിപ്പിയുക എന്നമ്മ ഇനം ന്നെയും 
കള പരിവല്ലു. ടേവകരം കൂടിയും ഒരു സേനയും സേ 
ഈാനായകനും ഉന്ടെന്നുകാമാന്നു. ഇടയാ പല രാം 
ഭീം ബില്യാല്ലാസം പോലെ സുദോദ്ലസേവും നിര്‍ബന്ധിതമാ- 
ക്ിപന്ണ്ട്‌ രാജയെ അതിടികളില്‍ കോട്ട കൊത്തം 
ഭങ്ങറം കെട്ടിയുറപ്പിയുചവയും ചെയ്യുന്നുണ്ട്‌. ഇവയൊക്കെയും 
ദം ഒരപത്രസധവേമെന്ന വിചാര്മിയേല്‍ ചെയ്യുന്ന 
കരുതലകരം അല്ലെ സ്ഥിരിയം ധോം പ്പേതി 
ക്ഷിത സംഭപേമായിട്ട്‌ വിപാടിയ്ക്കാന്‍ കില്ല, രതിനെറ 
അദിധേം തന്നെയാണ്‌ അപ്പതിക്ഷിരമാജി വി ചാടിഡ്യേണ്ടി 
രിമ്യ്നത്‌. മഷ്യാടിയല്‍ എന്ന ഓഴ്തന്തുളക്തന്‍ ഒത രാ-- 
ജാവ ശ്രദി്യണ്ട രക ിഷയം സഡമാണെന്നും സമധ 
കാലം യുദേതതിനു ണ്ട ഒരുകങ്ജം ച്യന്നതിനു 
സമയം മാത്രമായി പിചാഭിക്ുണ്ടതാണെന്നും അഭിപ്രായ 
പ്പെടുന്നു. ഹാബ്‌സ്‌ എന്ന തതത്വേശാസ്സ്രജ്ഞന്‍ യും 
ഓം പ്രകൃതിയുടെ സ്വര്‍വസ്ഥിതിയാണെന്നും പൃസ്ററി്ി 
രിയയു്നു. ഇതില്‍ നിന്നം യും ലോക കാവജളില്‍ ഒരു 
സാധാ സംഭപമായിട്ടാ്്‌ നമമുടെ പരിന്മാര്‍ ഗഞ്ില്ു 
പരുന്നതതന്നം നം ഇ്പയോറം വിചാഭിച്ചുവരുന്നതെന്നും അ-- 
തമാനി്്ോണ്ടിയിടിയന്നു. യൂം രവം നാശക്യ്വ 
(ആണെനീറിമന്നാലും ലോകത്തില്‍ സമാധാനം വേണമെയില്‍ 
്യിടെ യും ശ്രടാതെ നടക്ഷമെന്ു തന്ദനനില്ല. ഭ- 
ജാകകന്മാരെകൂക്ല്‍പ്പിീഡ" ബാധിചഛിരിയുന്ന കാലത്തോളം 
അതിനെറ പിക്രിയകളെ തടക്കുന്നതിന്‌ ഒരു എതിര്‍ ശകരി 
പ്രയോഗം ക്രടാതെ സാഗിയ്യില്ലല്ലൊ. സ്വര, ദും 


ച്ചേ ചിന്താസന്താനം 


(൭നിചാരണം, അവമാനപ്രതീകാര, വയപോരാടിവ്വഴി, സ്വാ 
തന്ത്രം, നഷ്ടപരിഹാരം ഇവയ്മു മാത്രം വേണ്ടി ചെയ്യുന്ന 
യുദ്ധം ഒരുവിധം നീതീകരിയ്യത്തശവെയാണട്‌, നേരേ മറിച്ു 
(6 സമ്പാദനം, സ്വമതസ്ഥാപനം, മ്ലോകകമത്രാധിപയ്യം ഇം 
യയവോണ്ി മാത്രം ചെയ്യുന്ന യും എയ്രമാത്രം സതരയമാജിടു.. 
കളതാന്നെന്ന്‌* സംശയമണ്ട്‌. *്ൂലോകേതാ?"വെന്നുമ്മ ആ 
ചേരുസ്സ്മാമത്ലല്മായേ പേര്‌ സദ്ധാദിയുന്നതിനായി പം 
ണ്ട്‌ പല രായാമന്മോും നിര്‍്രോഷികളായ മറ൨ രാജാക്ക 
മാടെ നേരെ യുഭോക്കിന്‌* പുറപ്പേടതായി ചരിതരമുഘവനു 
തക്കിയാം ജജോക്ക്മാഥിട്‌ രാജു വിഷയമില്‍ 
അധികം ത്രയും സമയവുംയയം ചെയ്യേണ്ട ആവമ്ം 2 
ഭാതേയും, ജനമ്ജാക്ക്‌ ശി വയവസായം മുതലായ ജോയി 
കരം ചുതുങ്ളിയും ഇമതന കാവ്‌ ഇരട്ട മേവലം നേരം 
പോക്കിനു ഡാംചെയ്താന്‍ ലനിഞ്ഞിരടന്നതില്‍ ൭. 
ടും അമ്ൂതപ്പെടാനില്ല, എന്നാ, ാക്ക്മാക്ാം വാഠാജെര്‍ം 
കം ഗെരവേമേറിയ കാജ്ചത്മൂം ഭാരങ്ങും വഷിയ്യ്യാനുകു. 
ഇക്കാലള്ത്‌ ഏതോരു രായ്വും അകരരണമായി യുദ്ധത്തിനു 
പരരപ്പെട്ട്‌ മറ൨ രാജ്യ സമാധാന ഞ്ജോനം ചയ്ത 
അവമയ്രി ഭയയയോധനവ്വേത്തത്തിലേസ്റ്രകേഷ്ിയുടുന്നതു്‌ 
(ല്യം സാഫസമായിരിയകില്ലയോ ത്ത്‌ സംശയിയയ്ന്ും 
പ്രി സമത്വം കൊണ്ട്‌ നിറഞ്ഞിടിയച്നു. ഇ 
ല്ലാം സമത്വം പ്രാഫിയയന്നതിന്‌ സമാ യരിച്ചുകൊണ്ടി.. 
രിയു്മ, കൊടടംകാറ്‌, കടലിലെ തിക, ജലപ്പവാഹ 
ഒം, ശമിക്കും മുതലായവ: സമത്വ പ്രാപ്യ പ്രകൂരി 
ചെയ്യുന്ന ്രമജ്ജമുശന്ന. യുദധലയം ഇ്ുപോലെതന്നൊയുമ 
ഒരു ശ്രമമാണെന്നു വിചാദിയ്ലുപ്പേടടിരയയുകന്നു. അതിനാല്‍ മ. 
ഓയൂര്‍ എത്രതന്നെ ശ്രമിച്ചാലും രം ശരികളുടെ പ്രവൃത്തി 
കൂടെ രജയേവാന്‍ പ്രയാസമാണെന്ന്‌ സമാധാനുപ്പെടാനേ 
തരു. മനുഷ്യവലിത്തിന്‍െറ ക്രമാരിതമായ വദന 


യും_അന്നും, ഇന്നം ൪ 


(ഭാം ഒരു പരിംഥാമമ്സിമായും കമി വിചാരിയ്ക്പ്പെറിരിയും 
അ, എന്നാല്‍, എല്ലാവസ്തുംക്ഷമെന്നപപേലെ യുമത്തിനം 
ഒരെ മവധശം കൂടിയുണ്ട്‌. അതിനെക്കുറിച്ച്‌ ിസ്തരിച്ച്‌ വരം 
നക്കാരെ വിരസിപ്പിയ്യ,മെന്ന്‌' ഞാന്‍ വിചാടിയുനനില്ല. 
ആ വരം ദഷ്ിയില്‍ നിന്നും മറഞ്ജരിരിയയരതന്നെയാണ്ട്‌നല്ത്‌. 
ഭം എല്ലാകാലത്തും ഒരു ശ്രേഷ്യുകലമായിട്ടാണ്‌ 
ജില്ല വന്തിമന്നത്‌. സേനാധിപര്‍മുക്‌ എല്ല രാജ - 
അമലിലും ഒരുത്തമസ്ഥാനമാണ്‌. മുറ്റി്്പ്പെടടിരിയുന്നത്‌, 
യൂടോത്തില്‍ ധീരൃതയ്മോം ചെയ്യുന്നവക്കം, വിഭയികര്‍ംദം 
സ്ഥാനമാനങ്ങളും ിരുദുകളം സമമാനി്റ്യയും പതിവാണ്‌. 
ത്തില്‍ മമിയ്നലി പീയയസ്വഗ്സം ലഭിയ്്ുമെന്നും 
നമ്മുടെ പൂറന്മാര്‍ വിശ്വസിദ്മുലന്നിരുന്ന. പുരാതന ഗ്രീഷ്മ 
കയം റോമന്‍കാതം വിജയികഠംക്കയി ാഘാഷധയാതരകം 
(ഇടള്തുകയും അവരെ പിജയമാല്യം ശടിപ്പിയചകയും ചെയ്യാ... 
തരെ, ഇപ്പാഴും ഇപ്രകാരുക്ക. ബമമതികാം സേനാധിപ-- 
്മാക്ഷ്‌ നകരവേണ്ടെന്ന്‌ പരറഞ്ഞറിയിയ്യ്ണ്ടതില്ലല്പൊ. 


ൂദികാഡങ്ങളില്‍ ഉ്ടോധിടടുേ യമം ഇട്പ. 
യരങ്ങല്ം തമ്മില്‍ പല സാങ്ങളോയ പ്ൃത്യസേങ്ങളം 
തായി കാണപ്പെടന്നു. അപഭിപ്യതകലേ ട്ടില്‍ യഭാവും 
,അപടിഷ്‌ ൃതമായിത്തന്നെ ഇിയ്യാനേമാകസമമേഖ്ലെ, എ 
തിലും ഇതിലും പൂരിന്മാര്‍ അവരുടെ ബുഭിസാമത്റം പ്രമ 
ശപ്ിയ്യാതെ ഇരുന്നില്ല. ആയുധങ്ങാം, ഉപകരണങ്ങാം, 
യുദാഭിതി, യുമോകാവ ദൈര്‍ഫ്യം, സൈസ്തറഘടന മുതലായ 
വിഷയങ്ങളില്‍ ഇപ്പം പിയ മററങ്ങഥം വന്നിട്ടുണ്ട്‌. 
പണ്ടത്തെ യുദത്തില്‍ പ്രധാനമായിരന്ന ആയുധം വിറ്റും 
അന്ും ആയിരുന്നു, ഇതു്‌ മനുസ്വക്സം കിരാതവൃത്തിയെ 
അപലംജിച്പിരന്ന കാലത്ത്‌ ഉപ ജീവനമാക്സം സിയും 
അതിനും, സ്വായരക്ഷയുചചം വേണ്ടിനിമ്ിച്ചുഒരു ആയുധമാണ്‌. 


ബാ ച്ിന്താസന്താനം 


അക്കാലത്ത്‌ സു്തിനുംഇതുത്ന്നെളപയോഗപ്പെടത്തിവന്ന. 
പണ്ടു. രാജാക്കന്മാരെല്ലാവരും ധന്ദര്‍പേദത്തില്‍ പിട 
ശ്ന്മാരായിരന്നുലെന്ന്‌ കാണ്ടന്ന, എന്നാല്‍, ഇതു. 
തു മറ൨ താഴെ പറയുന്ന പല ആയുധങ്ങാം കൂടി ഉപ 
ജോഗിച്ചുന്നിയുനനു. 

ശൂലം മുസലം പരിഘവും ചഷ്രവും 

വേമോട്ട വെയ്‌ കുന്തം ഗളം 

ളും മനനയോിദകം പുരികം 

കു്മ.ം നും കുടുതഭിലവാമൂകാം? 

ഇവയൊക്കെയും അടുത്തു യൂദ ചെയ്യുമ്വോഴണു" ഉപ 

മോഗിയ്ുന്നതു്‌. ഇതിനും പുറമെ യോദോക്കോം ഉ്ണ്ിഷും, 
വലവും, പരിചയും ആവനാടിയും കൂടി ഭിച്ചുലന്നിരുനന 
ഒരോ സൈസ്തത്തിലം സ്ത, ' അശ്വ ഭഗം, പാതി 
ഇനെ നാലംഗം ഉണ്ടായിരു. ഒരു സൈസ്്ത്ിന്‍െറ 
ഏററവും ചെരിജ വിഭ പത്തിയും ഏററവും മിയ 
ഭാഗം അക്ഷീണ "യം ആയിരുന്നു. ഇതിനു രണ്ടിനും 
ക്യ സേനുമേഖം, ഗും ഗണയവാഷിനി, പ്രത, ചമും 
അനികിനി എന്നും ഏല ിഭാഗങ്ുണ്ടാികന്നു സൈസ്... 
പാട്‌ രാത്രി താമസിയ്ന്നതിന്‌ കൈനിധകളും (ടര 
ഒം] ഉണ്ടായിരുന്നതായി കാണ്ടുന്നു. സൈസ്റ്രജമെ ശയ്യ 
ംകമേലയമായ പിധത്തില്‍ പത്മറ്യൂം, ശകട്വൂഥം 
ശുരുലരയ സസ്ഖ്രദായത്തില്‍ നിവൃത്തി നമ്മുടെ പൂദ്റി്മാര്‍ യും, 
ംധിയനനിരുന്നു. പണ്ട്‌ സേനാനോയകന്മാരം ആയുധം 
എടള്ള്‌' യുദംചെയ്തുധന്നു. ഇപ്പോം ആവരുടെ ചുമതല 
കണം ആജ്ഞ, ഉപദേശം ഇവകരംമൂലം യും നടത്തി 
പലിയരതാണൈന്നുകാുന്നു. അന്ന്‌ ഇസ്പ്യാഴന്തെട്പോലെ 
(യമം തടവുകാരായി പിടയുന്ന പരതിയില്ലായിന്നു. 
സസ രൂദപരിശിലനവും ഇത നിഷ്യകയോടക്ൂടി 


ുധം.-.അന്നും, ഇന്നും [ 


അന്നു ചെയ്തനനിലല, യോം അനസമിസ്സര തായ 
രല നിയമങ്കം പു കാലത്തും ണ്ടായിരു്നുവെന്നക്ൂതിന്‌. 
ലക്ഷ്യം ഉണ്ട. പക്ഷ, അല ഇപ്പോഠം മുവയെ 
്ല്ാലെ പൂറു അായിരുന്നോ എന്ന്‌ സംശയം ഉണ്ട്‌. 


യൂദ കമ്മങ്ങം സിേമല്ലായകയോ 
ഭാ രോഷം ശമയ നീ യെന്ന" 


എന്ന്‌ ബോജി, തന്‍െറ നേ" മളിഷസ്പ്‌ പ്രജോഗില് 
ശ്രീരാമനോടുഃ ചോദിയ്യ്യുന്ന. ഇതുപോലെ തന്നെ ദ്രോണര്‍ 
അഭിമസ്റുവിനെറ പില്റ്‌ ചതിച്ച മിയ്യണമെന്ത്‌ കളസനോട്‌ 
പെരാശിച്ചപ്പാരം കള്്റന്‍ ഇപ്രകാരം പറഞ്ഞതായി 
കാണുന്ന. 

ജനന ധര്‍മ്മമിതന്നുവരും നമ 

സഞ്ജന ഡിിയയച്ഥില്ലൊരു സംശയം." 


(ലിരായധന്മമരയും, ആയുധം ലല്പുഖമെയും, ദൂതന്മാരെ 
യും ഫിംസിച്ചുടോ മന്ന നിയമം അന്നും ഇന്നുമുമേ രു 
തന്നെയാണ്‌. വ്യോമ യാനങ്ജം അന്നും ഉണ്ടായിമുന്നുവെ.. 
ക്രിലം അവ കാക്കാ മാത്രമ ഉപയോഗിച്ചിരുന്ന. 
പണ്ട്‌ ഒരു നിശ്ചിത സ്ഥലത്തു മത്രം നിന്ന്‌ ഡും യ്തു 
യാണ്‌ സാധാരണ പതിവ്‌, യുദ്ധം പ്രായേണ അധിക. 
കാലം നിലനില്പ്‌. ഭരത യൂദഥം പതിനെട്ടു മിസ 
മാത്രമേ ഉ്മോയിയന്നുമള. എന്നാല്‍, രാമരാവണ യുടാം 
എട്ടു മാസക്കാലത്തോളം ഉണ്ടായിരന്നതായി പറയപ്പെടി.. 
രുന്നു, ഭാമരാവണ യൂദ, ടരോജല്‍ യും ഇപ കാമിനി. 
മുല്യം, രത യുവും മറവം ഭൂമി മുലവുമായിരന്നു. ഇ-- 
ക്കാവത്തുമേ യദങ്ജം പ്രായേണ ൫ കുത നിമിത്തം ഉത്തം 
പിയയന്വയാണെന തന്നെ പറയാം. എക കമത്രാധിപത്യ 
(മേം ബാധി. രാജാക്കന്മാര്‍ ഇപ്പോം ഇല്ലെന്നില്ല. 


൨. ചിാസലാനം 


ജാത്തി ചട്ടങ്ങളില്‍ ഇപ്പോ വരിക മാററം 
അം വസിട്ടണ്ട്‌. പണ്ടത്തെ ചാപബാണങ്ങളുടെ സ്ഥാന 
ക്‌ തോട്ടം, ശതഡ്റികളുടെ സ്ഥനേത്തു്‌ ഭീരയികറ്ം 
ആഷിരിയുന്ന. ഭീകരം ഭയ്ൃമായി ഉപയേപ്പെടുത്തി 
യു്‌ മ്രെസി എന്ന യുദോത്തിലാണെസ്‌' പറയപ്പെട്ടിരിയുച- 
അ, തോശമല്ം ഭീരയികള്ും പല മാതിരിയിലും പല ൮ 
കൂിയത്തിലും ഉണ്ടാപ്രി ഇവകളില്‍ നിന്നും പും 
പ്പേടന്ന മണ്ടകരംക്ു്‌ പണ്ടത്തേ ആഗ്നേയാസ്ത്രം, നാരോ. 
(ണാം, മാസ്്രം മുതലായപയയണ്ടെന്ന്‌ പറയപ്പെ. 
ഭയന്ന ശതിയല്ലയോ എന്ന്‌" സംശയിയ്യു്നു, ഇവ. 
ളേ മൂ എന്തുകയും, വളരേ പേരെ ഒന്നിച്ച്‌ ഫനിയയക്ചക 
യും, കോട്ട, കെട്ടിടം മുതലായവയെ ഇടിച്ചു നിരതുന്ന 
തി മരയാമന്നലയം ആനണതെ. ഇതു കൂടാതെ ബോബ്‌ 
എര പായുപ്പടന്ന ഒെ മാതിരി പൊട്ടിത്തെരിയുചന്ന ശ- 
്ദകും മണ്ടി. ഇ ഇപ്പം പ്ലോമ യാനേമ്ജളില്‍ നിന്നം 
കെട്ടിട ്ങലലടേയൊ, സൈസ്ത്റ നിരയുടേയൊ, മുന്നുപുരകള._ 
ടയ നേഴ്‌ കീഴ്പെട്ടു പരിപ്പിച്ചവഭിയ നാശങ്ജംകെയ്തു 
പരസ്‌. ഇതിനും പുറമേ വാം തോക്കിന്മേല്‍ ക്തം, 
വേല്‍ മുതലായ ആയുധം ഉപരയോഗിച്ചുപതുന്നു. വിഷ 
യ്യ ആഗ്നേയ ദൂാവേകം ഇവയും ഇടഡ്യിടെ പ്രയോഗിച്ചു 
ഉജ്ികിടടണടി. യോം തന്നെ കുടിലും, കരയ, ആകാശ 
ര്ഞിലും നടത്തിവരുന്നു. സൈസ്ത്ം തന്നെ സ്ഥല സൈസ്ത്വും 
ഇാധിക സൈസ്റ്വും ഇങ്ങനെ രണ്ടു തരമാണ്ട്‌. സ്ഥല 
സൈസ്രതിനെറ വിഗേങ്ങംം, കവ്വനിപ്പുടാളം, റരിമെന്‍വ, 
യ്രിംഗഡ്‌, ഡിിഷന്‍ ഇപയമേന്നു. കലപ്പ, ക. 
തിപ്പേടാമം, ഭീരിപ്പടളം ഇവയാണ്‌ സ്ഥല സൈസ്തൃത്തി. 
൯െറ പ്രധാനമായ (അതായതു്‌ യും ചെയ്യുന്ന) അംഗങ്ജാം. 
മദ്ത്തിനെറ അടിമില്‍ കടി സഞ്ചരിച്ച്‌ കപ്പലുകളെ ന. 
രൂിപ്ിയന്ന ഒരുവക യുപ്പവകടുമുണ്ട്‌. എന്നു വേണ്ട. 


യു അാന്നും, ഇന്നും ൩. 


മറെഡ്ലോടഅ്ിമന്നപോലപ മനുഷ്യന്‍െറ പരരിഷ്ൂരേ 
ജിശിതമായ ബുഭിശമരിയും, അസാധാണേമായ കൌശലവും 
അത്തുതകമോയ നിമ്മാണചതുരതയും നശീകരണോപകണേ 
ൃഷ്ിയിലും പരമിപ്പിയയയപ്പട്ടുവരുന്നണ്െസന്‌ പറമാല്‍ മ. 
ിയല്ലേം. ഇസ്്ാദം യൂറോപ്പില്‍ നടക്ന്ന യയ സമരം 
രപ സംഗതികളിലും മ്പ്‌ കഴിഞ്ഞിട്ട യുദേ്ങള്ളെ ഒക്കെയും 
അതിശരിച്ിരിയ്ു്നു. പ്ലേ യാനമ്തലം, വിഷമായയവും, 
അന്തര്‍്രാഭപോതങ്ങളും ആദ്യമായി മപായാഗപ്പെടത്തിയതു്‌* 
൭ യുദത്തിലണന്നു തോന്നുന്നു, സൂപ്പില്‍ പ്രബല 
പ്പ രാജും മക്കയും ഇതില്‍ ഉപ്പിനും 
മേഖല മു്വൊരിയ്യ,ലും ജത പിസ്‌തൂതമായിരുന്നോ 
എന്നും സശാമാണ്ട്‌, വംപ്ലേടട സൈ 
സ്യ നോക്മന്നതായോല്‍ ഇവ ജം മരിയ്യലും ഇര വലു 
,താജിമന്ിട്ടിഷുന്നതന്നെ പറയേണ്ടിയിരിയുംന്നു, യൂദ രം. 
ങ്ങളുടെ എസ്ണും ഇപ്രകാരം തന്നേയ്‌. ദുതന്മാര്‍, 
അംഗൈകട്യം സംിയന്നവര്‍ നവര സഭയും ഇ 
ലയ്യതൂപമായിത്തന്നെ ഉരിയ്്യാനേ മറ്റ 
പ്രേശിയ്യാതെ അടത്തുംവളരെ അകലെയുംസ്ഥിതിചെയ്യുന്ന 
ായുങ്ളിലുയുരാത്തിനെറ കടിനുമായ ഉയണ്ണാവു' തട്ടിക്കൊ. 
രിരിയന്നു. ചുരുകിപ്പുറയുന്നതായാല്‍ ലോ 
മാതരം ആകഷിച്ചതും ലോകം ൂട്ടക്ക്‌ ഇത്രമാത്രം ഇുമുകകം 
കൂണ്ക്കിയതും ആയ ഒരു ധൂം ഇതിനമുസ്ു' ഉണ്ടായില്ല 
എന്നുതന്നെ പറയാം. യും ഇനിയും ഏത്ര നീണ്ട 
മന്ന്‌* ആ്രം ഖണ്ഡിച്ചുപറവാന്‍ ട്പോം തമില്ലാതെ 
യാ. ഇടിയുന്നത്‌. ഏതിലും വിതി, മിദ്ധമ്മം, സാധു 
സശക്ഷേണം, സ്വയക്ഷേ, ലേമേനുനയയയലസി പായ 
പരില്യാഗംലെയ്ത്‌ യൂം ലെയ്യുന്ന സമജിതരാദ്ം പ്ര 
ആകിച്ചും നമ്മുടെ മേല്‍ക്കോയിമ്മ സ്ഥാനം വാശിയും 
ബ്രിക്‌ സാമ്രാജ്യം അചിരേണ പ്രശഡ്യധിമമം പ്രാപി 


നാക്കില്‍ 


യെ ഇത്ര 


[7 ചിന്മാസന്താനം 


(മന്ത്‌ നമുക്ക്‌: ആശിയ്ക്രാന്‍ ധാരാളം കാരണമണ്ട്‌. നമ്മുട 
പ്രാത്ഥനയം തതുതന്നെ ആയിരിയ്ുടട. 


൯. വാദ്യം. 


നയര്‍ എല്ലാവം ദീര്‍ഘജിയിതത്തെ ആധി. 
ന്ന. എന്നാല്‍,ഒയുത്തനും ലയസ്സ്ാകന്നതിനന്‌ സമ്മതമല്ല." 
ത്‌ എദ്മുകോണാിരിഷ്യയാി ഒരു പക്ഷെ വാദാക്യന്തില്‍ 
അവശ ന്നകൂടന്ന പിഷമതകഠംകൊണ്ടം അതു്‌ മ 
(താത്ത ഘദമയേതുകൊണ്ടുമാഴിടിഷ്ുമെന്നു തോന്നുന്ന. 
ാോ്ലത്തില്‍ നാം ഏറ ചി അറിഞ്ഞിട്ടു ലോക. 
സുഖഭമോം ആനസ്ധിയയതതിനുമ ശമി കയി ചുപോഠോന്തു 
ിഷയസുഖത്തി ര. വധീകരണശകതിയും  കി്ലറയ്ല, 
എന്നാ, ഒന്ന ദീര്‍ഘായുസ്സും നിത യമു 
ഖയ്യാല്‍ മില്ലാത്ത വിധത്തിലാണ്‌ ലോകാളളോം 
ഏറ്ലുടത്പ്പെടിയയുന്നതക്‌. “കതിപയമിപസന്ഥായിനി! 
ഴെ്നതീറ്‌ എന്ത്‌ പ്രസി മോണല്വോ. വോകിലമമ 
രാലമേംക്കൊക്കയും ഉല്പത്തി, വള ലംജയം എന്നീ മൂന്ന- 
ലസ്ഥകരം ഖി്ക്ാന്‍ പാടില്ലാത്തവയാണ്ട്‌. അതുകൊണ്ട്‌ 
ിര്‍ഘജീചിതം വേണമെയില്‍ വാദിഷ്യവ്യം നമുക്ക്‌ ഇദ്ണമണ്ട.. 
ജലം ഇല്ലേലും സ്ധീകിയയണ്ടതാിക്തന്നെ ഇടിയുന്ന. 
്രിചിരത്തിന്‍െറ ഒരു ഘട്ടം നുല്ലതെന്നും, മറെറാരു ഘട്ടം 
ചീത്തയെന്നും വിധിയ്യ്യാ൯ മനുഷ്ഠനമ" അദ്വതയുണ്ടോ എന്ന്‌ 
സംശയമാണ്‌. ജീവിതത്തില എല്ലാ ഫട്ടങ്ങളിലും കൂടി 
ചരിയ്യയാഞ്ഞാന്‍ മര്‌ ആര്‍ര്‍ശമായികട്ിയയപ്പെടമമ 
പുക്സ്തത സിഭിഷ്നരല്ല എല്ലറേദിനും ഏ്രെസ്റ്റനനത 
ഒം മണ്ടുന്നുളതിന്‌ തമില. ശൈശവം പരാധീന 
ാണൈന്ച്ഛ്‌ അതു വേണ്ടെന്നുമയ്്കന്‍ നി്ൃത്തിയാണ്ടാ? 


പാച്ചം ൬൫ 


സൃഷ്സിയുടെ പ്യവസ്ഥകമ്പ്പററി ആക്ഷേപിയ്യയൊ, അതുപ്പി 
പ്രാമിപ്പിയയയൊ ചെയ്യന്നത്‌" മന്യ എത്രയും അയ 
മാിടടമ്താണ്ട്‌. താന്‍ എതു വ്ൃവസ്ഥയനുസരിച്ച്‌ മേ. 
കൂത്തില്‍ ന്നുവോ ഒട ല്യവസ്ഥമയെത്തന്നെ താന്‍ അതില്‍ 
(ഓിന്നം പിരിഴുന്നതുവമേയും അനുസമിയ്യ ണ്ടതാണ്‌. 
എന്നാല്‍, ലാജിക്യത്തിനുക. പ്രധാന മോഷം എ... 
െല്ലാമാണെന്നും ഇതിന്‌ ലല്ലു ഗന്നം രണ്ടൊ എന്നും 
ജണ്ടെമില്‍ താവ എന്താണെന്നും ആദോചിസ്ഡ്യിയിരി.. 
ന്ന. വാചം ആദരമായി മനുണ്യെറ പുറത്തെ 
യാണ" ആക്രമിയ്ുന്നതു്‌. നുര, ജര, കാറ ദേവ, ചെരിയ 
പരന, അംഗങ്ജംക്ക്‌: ശരഭിശ്ഥയം മുതലായ 
ത്തി പ്രദാന, ദിനം, | ഇവ സ്ലൂറമാറെ പൈ 
രൂപ്യം വുതുന്നതുകൂടാടെ ലോക്യപോരങ്ങിള്‍ ശരിയായ 
ഭാഗം പഹിയയുന്നതിന്‌ വൃദന്മോരെ അസമത്ന്മാരാകകി 
അീക്യും ചെയ്യുന്ന, പ്ിഷ്യസുലാവര്‍വത്തിലും ഇപ്രമാരം 
തന്നെ എന്നാല്‍, ശദിയഷി ലീപിതം അടിച്ച്‌ വാര്‍ഷ 
ഭശയിലെത്തിയ ഒരാദക്ക്‌ ഇത്‌ ദോഷമായി ഗായ 
വന്നതല്ല, ലോകത്തില്‍ തന്‍റ കൃത്യം ഒരുഷിധം അനം. 
എച്ച കഴിഞ്ഞാല്‍ പിന്നെ വിരമിച്ചു പിരിയുന്നു" ആ.- 
ശ്യമാഷല്ലൊ. മറ സുഖങ്ങളിലും മിതാനഭരനേന്മരം വിര. 
കൂരി വേണ്ടതുതന്നെയാട്്‌. എന്നാല്‍ ജീവിതത്തെ നികൃഷ്ണ 
കയ യ്രിധത്തില്‍ നിച്ചുപാരാപദ്രവം ചെയ്ത, ാമോധ 
ഓഗ കാടികരം്കധീനുനായുംവാഴിക്യദശമയ പ്രാപിഴു്ുന്ന 
ഒരമ്ദടെ വാദിക്ം മാതമല്ല, ആടെ ജീിരം മുഴവനും 
രിയ്യമായിട്ടുമ്േതാണെന്ന്‌* പറയേണ്ടതില്ലല്ലോ. വിക 
്അിനറെറ അപസാനഘട്ടം ആകം അസഖപ്രര്‍മാഷിരിയ്യയലുനന 
അരമുള്ള. ഈ ഘട്ടത്തിന്‌ ൊമത്തെ ശൈശയമെന്നും 
പേര ചറ്റിയ്്പ്പെടിരിഷ്യുു. ശൈശല്കില്‍ ഇന്രിയമ്ങളം 
അവയവങ്ങളും പുഷ്ിയം പൂതം പ്രാപിയ്യയത്തേതുകൊ_ 


ഴ്‌ പാ. 


൬൬ ചിന്താസന്താനേം 


ജം വാദക്യത്തില്‍ ഇവ ക്ഷയോന്യുഖമായിരിയന്നതുകൊ.- 
ആളം അവസ്യും: അലയുടെ കൃത്ങ്ങറം ശരിയായി ചെയ്യുന്നതിന്‌ 
രകുരിയില്ലാതെ ഇടിയുന്നു. ചിലപ്പോം ചില ബാലചാ- 
പദ്യങ്ങളും വൃദന്മാര്‍ പ്രടിപ്പിയുചന്നതായി പറയപ്പെടടി.. 
രിയ്യ. അതി വൃമേ്മോക്മംശി, അസ്റ്റ സംായം 
ിച്ചകൂടാത്തതാകുന്നു. ഇതാണ്ട്‌ വാദിക്ചവും ശൈവവും 
(തമ്മില്‍ ഉക്ള പ്രധാനസാമ്ലം. ബാലന്‍ ഭാവിയേയും വൃദ്ധന്‍ 
ഭൂതകാലത്തേയും ആയ്രയിച്ച്‌' ജീിയ്നു. വൃദോന്‍ സ്കൂരണ 
കൊണ്ടും ബാലന്‍ ആശകൊണ്ടും ലോകത്തോട്‌: ബനിയ, 
പ്പെടടി്യനനു. ഷേക്സ്‌പിയർ മനുഷ്യജീവിതത്തെ ഏഴ ഘട്ട 
അഴിലായി വിച്ച്‌ പ്രതിപാദിച്ചിരിയുന്നു. ഇതില്‍ അ 
സ്ഫുട്രിയങ്ങളോടകൂടിയ ശൈശവം ഒന്നമത്തെ ഘട്ടവും, 
ന്തശുന്ത്വും നേത്ശൂസ്തവും രസശ്ുസ്ത്വും സധിശൂസ്തവുമായ 
ാദിക്ലം ഏമേത്ൊ ഘട്ടവും ആകുന്നു. 

ാദിക്ചം, ജീധിതത്തിെറ അന്ത്യ ഘട്ടമാണെമിലും അതു 
നും നിപയോഗവും അസഖകരധ്വമായ രരവസ്ഥയാ-- 
ണെന്ന്‌ ഒരിയ്്യലും വറഞ്ഞുക്ൂടാ. മഴ്ലേ്രായത്തിനെറ അ- 
വസാനും മുതല്‍ ജീവിതാവസാനം വരെയുമദ്, കാലമാണ്ട്‌' 
ാിക്ലമെന്നു പറയപ്പെടുന്നത്‌. ഇതിന്‍െറ ഒടെപിലത്തെ 
ഗം ഒടിച്ചാല്‍ ശേഷാ ഭാഗം ഏറക്കുറെ ഉപദയഗേപ്ര-. 
മായ കാലംതന്നേയാണട. ശവം, ബാല്യം, യെവേനം 
മുതലായവ ഒട്ടുമുക്കാലും അഭൂസനകാലമാണ്‌. അളിച്ച- 
തിനെ തപയോഗപ്പെടത്തുവാനുമ്ളകാലംവാദിക്യാരംഭംതന്നെ 
ജന്ന. ആലോപനാശകതിഷ്ല്‌ പകത വരുന്നതും 
അനുവദോം ജഞാനരൂപേണ പ്രസമിയയന്നതും, ഭാഗമോ.. 
ടിം ശാന്മങ്ങളോയി ഭിയ്ന്നതും മനുഷ്യര്‍ സമാധാന 
ഒത്ത പ്രാപിയ്യുന്നതും ഭോ ഘട്ടത്തിലാണല്ലൊ. ഇതുകൊ.. 
യിി്ല്ാം മന്ത്രിസഭ, ആലോചനുസേഴ, രാജസ ഇവ. 
കളില്‍ വൃദ്ധന്മാരെ അംഗങ്ങളായിട്ട്‌ നിയമിയയന്നതു. 


ലാദിച്ഛം ൭ 


&സെനററ്‌? *എല്‍ഡോഴ്‌"സ്‌? “ആല്‍ ഡര്‍മന്‍" എന്നു. 
്രടങ്ജമുടെ അത്രം വ്ൃമ്മോെന്നുതന്നെയാണ്ട്‌. ഉപേ. 
ക്കളും നേതാക്ക്മാജമായി നം സാധാന്നേ വ്യോമ 
ജാട സ്വീകരിച്ചുവരുന്നതു്‌. 

്രാനമാമില്ലാതൊരു സഭയും സഭയല്ല" എന്നു: വിദുര 
പരദ്യത്തില്‍ പറഞ്ഞിടിയുന്നു. കാലം എന്നുമതു്‌ പ്രകൃതി 
ന്ന്‌ നാംഭിിഭിയു്ന ഒ മിപ്യഷധമാണ്ട്‌, അതിന: 
അപരിമിതമായ ശക്തിയുണ്ട്‌. ഇന്ത്‌ ഇന്രിയങ്ങളെ വിക. 
സിപ്പിയ്യും, ബുടിശകരിയയട പുഷ്ിനാകകയും,ജാനത്തെ 
പരിപ്പിയ്യും റവം ചെയ്യുന്ന. ജീപിതംതന്നേ ചികോല 
പ്രവ്ൃമമാണ്ട്‌. ധാരാളം പ്രവൃത്ിയ്യെ പ്രവ്യത്തിസാമയ്റം 
ലിയ്യയില്ല. പരീക്ഷണം അനുവറ്വം കൊണ്ടല്ലാതേ 
ഞാനം പൂളൂ്ുമകേകയില്ല. , ഇഞ്ാനമാണല്ലൊ ശക്തി. 
അതുകൊണ്ട്‌ മീര്‍എജീവിതംകൊണ്ടാണ്‌. മനഷ്യ൯്‌ ശക്തി 
ചദിയ്ുന്നമ്‌. 

(കായിക ശകതികറംക്ക്‌* ക്ഷയം തൂണ്ടായാലും ബുദ്ധിശ.-. 
കൂരിയുടെ ദൂഡതയും പക്വതയും പ്രായേണ വാഴികൃത്തിലാണ്ട്‌ 
പുള്്സുതയെ പ്രാപിയയകന്നതു്‌. ഇതില്‍ പ്യരൃസ്ലം ഇല്ലെന്ന്‌ 
പ്രറഞ്ഞുകൂട. പ്രമൂതിയുടെ നിയമം ഇതാണെന്നു മാത്രമ 
പരയുന്നു, എന്നാല്‍, വയേദ്യമേനാരൊക്കയും നേ 
വൃന്മാരായി കാണപ്പെടുന്നില്ല ഇത മനുഷ്യസ്വേത്തിനെറ 
[ിഫിധത്വംകൊണ്ടും, ബുദിശകരിയുടെ ഏറാക്കറച്ചില്‍കൊ 
ം, പരീക്ഷണ ശീലത്തിന്റെ അമാവംകൊണ്ടും, അനേ 
മെ താമേംകൊണ്ടും വരാവുന്ന ഒരു ഫാലമാണ്ട്‌. വാദഷ്ല 
ഭശില്‍ എത്തിയിട്ടും രാഗദഷാഴികംക്‌ ശമനും വരാത്ത 
വൃദ്മാരും ഇല്ലെന്നില്ല, വാിക്ഭശയുടെ സ്റ്നതകളെ 
പ്രഭിഫരിയയചചനനതിന്‌' ഭൂരിതരിമ പ്രഗങ്ങളം മറരം ചെയ്ത 
ന്നവരും ഉണ്ട്‌. എങിലും പ്രതിയെ നിയമങ്മൈ, 


൬൮ ചിന്താസന്താനം 
തം 
ംിയന്നത്‌ രത സുകരമല്ലല്ലോ. വാഴിച്ചം ഒരിഷ്്കാന്‍ 
രില്പാത്ത ഒരവസ്ഥയാകകൊണ്ട്‌ അതിനെറ മോഷങ്ങമെ. 
ഷിയ നിവൃത്ിയള ജീയിതഭടിന്‍െറ ഏആതുഘടടത്തെ 
പാറി പ്ാോിയയതായാലും അവയില്‍ ഒന്നിലും 
(നാംസ്ഥിതിചെയ്തുമ്പോം അൃപ്ിയും അസുഖവും ഇല്ലാതില്ല. 
എന്നാതി, ഒരു ഘട്ടത്തില്‍ മറെറാരു ഘട്ടത്തില്‍ ത്തു 
നോം കുഴിഞ്ഞു ഘട്ടം വളരെ സുഖമായിയന്വെന്നു' നാം, 
എല്ലാവരും വിചാരിയയച്നത്‌" പതിവാണ്‌. പാടല്ലം 
ീഷിതത്ജിനെറ അവസാനഘടടമായിരിയ്്നരിനാല്‍ ഈ 
സ്ഥാനത്തുനിന്ന്‌ കഴിയ ഘട്ടഭള എല്ലാം താരതമ്പ്പെട 
്അിനോക്കി ഒരുവിധം സമാധാനപ്പെടാന്‍ മറ്ററമണ്ട്‌. ഒരു 
ദാന്‍ ഒരു വിഷമമായ കപ്പല്‍യായ കഴിഞ്ഞു തുറമുഖത്ത്‌ 
എത്തിയ കട്യല്‍ പോമകരൂണ്്‌,,.| ജീവിതദശയിലുമ കുഴി; 
ഭജിലും ണ്ടി ചാടി, മലകമും കനനുകളം കയരി, കാം 
കഴ്ഡാമറ,ഒടുത്രില്‍ ഇതാ ഭക്ഷപ്പേ്ട്‌ വാഭിക്ൃമാകന്ന അഭയ, 
സ്ഥാനം പ്രാപിച്ചിരുന്ന. ഇനി ഇവയെ ഒന്നിനേയും 
ഭയപ്പെടേണ്ട ആവസ്ൃറളില്ല. സമാധാനത്തെ പ്രാപിച്ച 
മസ്‌, ശാസി പ്രാപില്വ ഹൃദയം, വിരക്തിയേ പ്രാപിച്ച 
ലികാങ്ജോം, തൃപ്തിയെ പ്രാപിച്ച ആഗഥങ്ങാം, ആത്മം. 
(ശമജയേ അദഭവങജാം, പരിപക്വമായ ജമമോനം, മറേറത 
സ്ഥയില്‍ ഇടിയ്ച്നവകാണ്ട്‌' ലഭിയയന്നത്‌* 


എന്നാന്‍,ലാമിക്യം കേവലം കൃത്യമായ ഒര ട്ട 
കാന്നുസിപാിയയച്നത്‌ തററാ്‌. കഴിഞ്ഞ ഘേട്ടങളില്‍ 
ചെയ്തി ശത്യഭജമൈ്്ുറി ഗുണോഷിേനം ചെയ്ത്‌ 
അവരില വികെ നികത്തുകയും തെറവകളെ ഗിപ്പേ 
ത്തുകയും ചെയ്യാനു സമയം ലാധക്ലമാണ്ട്‌. ആരഭിച്ചു 
അടൂദരി്മായി ഒന്ന ലോകക്യേ് ഒരുപിധം അ.. 
വസാനിപ്പിയ്യയം, കപ്പം രീക്മകം, വികകം മാജി 


പച്ച [7 


പ്പെടുകയും, കടങ്ങം വീട്ടുകയും, ഗൃഫഞ്ജാം പൂത്ടിയാദയും, 
തലക്ക്‌ ലഭിചചിടുഖ അനുവേജ്ഞാനിനറെറ ഗന്നം 
അസ്മാ നക്കും, പരലോകത്തു, വിഭിഡനും 
ചെയ്യുകയും, ഈശ്വരനും ചെയ്യും ചെയ്യുന്നതിന്‌ ജീഫി. 
,തത്തിനറെറ ഈ അവസാനഘലടം വരെ സൌദി 
കടറിഴപ്പടിരിയയുനനു 

ഒരു മനുണ്െറ ആസ്സ്സ്‌ (ജീിത ഭാ) അയമ്ലടെ 
്രിഫിത കൃത്യങ്ങളുടെ സാഭ്യയ? അന്നതൂപമായ വിത്തില്‍, 
ശിശ്ചയിയ്കപ്പെടിരിയുന്നുവെന്ന്‌' വിശ്വന്നിയ്യയപ്പെടടിരിയ്ുനനു, 
എന്നാല്‍, മനയിൽ എത്രയോേരുടെ ജീചിരം ടീര്‍ഘ 
മിന്നാം വിത ൃത്യ്മാം ചെയ്യപ്പെടാതെ രന് 
പ്രശമായി കിടന്. _ ചിലുതുട ജീവിതം പററ 
ൃത്യങ്ങകൊണ്ട്‌ ഭഷിയ്യപ്പെട്ടം ഇടിയുന്ന. മന്യ 
ഷമയ്ബ്യപുത്ടിയും മറവം സഗ ോം ഗഞ്ിയ്യംനതുപോടെ, 
സത പൃക്ടിയും കരി കണാക്കിയാല്‍ ഏത്രാനാ ൩. 
ണായിരിയയച് 

പ്രായം മനുഷ്ഠന്നു കണക്കു ശൂ്ടാന്‍ 2൨ 
്രസ്റ്ു്ണുകയല്ല പണ്ടു 
മായം വിനാ ചെയ്ത സമൃത്യമെസ്ണിടായുസ്സുതില്‍ 
ടൈര്‍ഫ്യമളന്നിടേണം" 

ലയോവ്ൃഭാന്മാരല്ലാതെ പില്ലാദ്യഭാന്മാരും, നവ്യ 
തം, ഇത്താനവ്യഭന്മാരും മറവമുണ്ട്‌. ഇഭനെയുരമം, വാദക്യ 
്തെപ്പയററിയാണ്ട *ലൃഭത്വോം ജരസായിന്‌* എന്ന്‌: കറി പ 
ളം ഇതു കൂടാതെ ബാദ്ദയധത്വം ഷിയ 
യെരുന യുക്തന്മാരും കാണപ്പെടനനണ്ട്‌. എന്നായ, ഇവ 
കക്കയും പ്രതിയുടെ നിയമത്തിനെ വ്ൃരയസ്തൈന്നു 
തന്നെ ശണിയ്കുപ്പെടടി യുന്നു. പ്രതി ചിലപ്പാഠം യുവ 
രീരത്തില്‍ വദേ ശിസ്സ്റിനെ സ്ഥാപിയ്യയയം, വദ ശീ 


ി ചിന്താസന്താനം 


ജിനുകത്ത്‌: യുഖഹൃര്‍യത്തെ നിക്കേപിയ്്യും ചെയ്തുകാണടം 
അ. ഇതും പ്രകൂതിയുടെ ഒരു മാതിരി പ്യൃതിചലനും തന്നെ 
യാണ്‌. 

വാദ്യം തീരെ നിന്തുമല്ലെയിലും ഒരുവിധം ഉപദ്രവ 
കരമാണെന്നാണ്‌: സാധാര ജനങ്ങളുടെ അഭിപ്രായം. എ- 
അാല്‍ം ഈ അഭിപ്രായത്തിനു നേരെ പിപരീതമായിടടണ്ട്‌. 
ജനങ്ങളുടെ ആദ്ാഫവും, പ്രാത്നയും. നാം അയ്യന്മാക്ട്‌ 
ഭീഘാന്്രിനെ ആശാസിയ്്യും, നമുക്ക്‌ മീര്‍ഘായുസ്സിനു വേ. 
ബി ച്പാത്റീ്യയയും ചെയ്യുന്നു. ഉപദ്രവകരമായ ഒരവസ്ഥയെ 
ആരെയിലും ഇള്ിയ്യാവണ്ടോ ₹ പക്ഷെ നിത്യ യൊധ്വനു 
തോ കിയ ഒരു ീര്‍ഘായുസ്സിനാജിട്ടായിരിഴ്്യാം നാഭപ്രാ- 
യുന്നത്‌. ഇത്‌" സാദ്യമല്ല നമുകതന്നെ ബേ 
്ലമുങസ്സോ. *അ്വേഗന്മാര്‍ മമിയ്യുല്‍ പോയാല്‍ പിന്നെ 
തിച്ലുവരാത്തതായ ആ അമക്മാന മാല്യത്തിലോ?ഡള, യാ. 
൭ നീട്ടിപഷ്യ്യാമെന്നു കരുതീട്ടോ, ലോക സുഖങ്ങളെന്നു വിചാ 
രിച്ചുചന്ന അവസ്ഥയെ കുരച്ചു കൂടി അനുദിയ്്ാമെ 
മോഷിംച്ച, അതോ പിഫിത കൃത്യങ്ങളും ചെയ്തതി. 
അതിനായിട്ടോ ആയിരിയ്കം ഇങ്ങനെ ആധഫിയയച്നത്‌. 
ഏത്തരായാം ധീ്ിതത്തിനറെറ എതു ഘട്ടത്തേയം നിനിയ്്.. 
യോ ആ്കേപിയ്യയോ ചെയ്യുന്നത്‌ അയുകതമാണ്ട്‌. അ. 
ക്ട്‌സാണ്ടര്‍ പോപ്പ്‌ പറയുന്നതുതന്നെയാടന്‍' വാസ്തവം. 

പ്രപഞ്ചം മുഴവനും നമുക്കറിവാന്‍ പാടില്ലാത്ത ഒരു 
തിജമത്തെ അനുസരിച്ചിരിയുന്നു. അകാണേ സംഭവ 
കൂല്ലാം നമുക്ക്‌ അഗോചരമായ ഒരു ശരിയുടെ നിദേശമാ 
ഞ്‌, അപസ്വരങ്ങാം മക്കയും നമുക്ക്‌" മനസ്സിലാകാത്ത 
സംഗീതങ്ങളുകുന്നു. പ്രത്യേക ടോഷങ്ങളൊക്കെയും പൊതു 
ഇന്മകമുകേന്നു. അഫംവും അബാ യാാതിയും എന്തു 
ഒന്നെ വാഭിച്ചാലും ഒരു തത്ത്വം സദ്യൃതമാണ്ട്‌. ലേക 
അല്‍ ഉക്കുവയോക്കെയും സുസ്ഥിതമിഭോം തന്നെയാ്ത്‌..* 


ാട്ടേഷയും നാട്ഷോ പിള്ലേയങ്ങളും ലി 


൧0. നാട്ടു ഭാഷയും 


നാട്ടൂദഭാഷാ വിദ്യാലയങ്ങളും. 


മനുഷ്യ സ്വദേശ? അല്ലെങ്കില്‍ *ജന്മഭൂമി"യെക്കു.. 
ചു സ്റ്റേഥം ഒരു വിശിഷ്ഗുമായിടടണല്ലൊ നാം ഗണി- 
ച്യവമന്നതു്‌. സ്വഭാഷയെക്കിചചുമ ജ്ലരഥവും ഇതില്‍ 
ട്ടം തന്നെ ിശിഷ്തത കുറഞ്ഞതാണെറടധിലാടിയനതിന്‌. 
(യാതൊുകാരണവും കണ്ടന്നില്ല. ചിലേശര്‍ ജയഭൂമിം 
ഭയെ മാതദേശമെന്ന വിഴിയു്നതുപോലെരുന്നെ സ്വേ. 
യെ മാതൃഭാഷ "യെന്നും ിളിച്ചുവരുനനു്ടി. ഇതു നോ 
ബോം ഇവ രണ്ടും നമമുടെ മദ്യദ്ിശേഷമായ തല്യസ്സറ 
ഫബവഹുമാനാടികംക്ക്‌' അദതയുമവയാണെന്ന്‌ സൂഷ്മ 
കന്നു. നാം ജനിച്ചുവള നരസ്ഥലത്തിനോട്ട്‌' നമുക അസാ. 
(ാരണമായ സ്റ്റേമേദച്ുരാനികം തോന്നാമെില്‍ നമു. 
ടെ ഭനനും മുതല്‍ക്കെ നമ്മുടെ സനില്‍ പഠ്ടിച്ചു' നമുടെ 
മനോവികാരങ്ങളെ ആയം ഒരുധിധം അവ്യകതമായും പിന്നേ 
(ൂ്മണ സ്റരമായും പ്രകടിപ്പിയയനതിന്‌ നമ്മെ സഫാജിച്ചു 
കൊണ്ടിരിയുകന്ന രം ബന്ധുവിനോട്‌: നമക്ക്‌: ഏത്രയോ 
അധികം പ്രതിപത്തി ഉണ്ടായിരിയ്ാിലയണ്ട്‌. ശൈശവം 
മുതല്‍ക്കെ നുമ്മോട്ട ചേന്രം ആപത്തിലും സമ്പത്തിലും 
മുടെ മന്നോവൃതിയെ അനുകരിച്ചും ഇരിയയന്നതായ 
റെ ഒരു വാസ്സ്രവബന്ധ നമക്കാരാെമത്‌. നമുക്ക്‌ 
അസ്യഭഷേ തന്നെ ഗ്രഫിയ്ല,ണമെയിലും സ്വമഷേയുടെ സ. 
ഫായമല്ലയോ മുദ്യമാി ധേണ്ടത്‌, നാം ജന്റഷേയില്‍ 
എത്രതന്നെ പാണ്ഡിത്യം സസ്ധിച്ചിമന്നാലും ഓരോ ആയം. 
പരശൃത്തിലേയ്്ാിട്ടം അതിന്‍റ സമയേ അവലംബി 
ച്ചിജന്നാലും, നം നമമുടെ ഗ്രഹങ്ങളില്‍ ചെല്ലും, പ്രി. 


൨ ചിന്മാസന്താനം 


(ജന്മ സ്പംചെയ്തുമപോടം നമ്മുടെ പദ്യസ്സ്േഫി 
(തനെത്തന്നെ ആ്രയിയയു്ന, അമ്മുടെ പൂദ്ന്മാരില്‍ നിന്നും 
മുക്ക്‌ പദ്വേരയാ ലഭിച്ചിട്ടമമ തും, നമുക്ക്‌ ആനന്ദസന്മായിനി 
ഷിയ അനേണ്ലണേകളെ വഫിയ്യന്നതുപഴമുടെ 
നമപ്യപപോേമ്ോ' ദൂഡഖന്ധംസിഗിച്ിട്ടുഛതുപനാുടെ 
പൂദിന്മാമടെ നവേങ്ാം അട്ിയിട്ടഘ തും അവളടെ 
അദിനിപെ അമുക്കായി സ്മാിച്ചു ബല്ിടടമതുരായ ഒരു 
ദ്യൂിനോട* നാം എങനെ പ്രതിപ്തിയില്ലാത്തവരായി 
രിയ? നഃ തൊട്ടിലില്‍ അസായന്മാരാജി കിടക്ഷമ്മോം. 
ന പോണ സ്‌പുടിയയന്നതും, ഗ്രമത്തില്‍ പില്പ്പില് 
ാവാസ്വോര്‍ം കൊഞ്ചലും കൊഞ്ഞേയുമായി തൂകു്നതും ി0.. 
ലയങ്ങളില്‍ പഠിയയസ്പോടം നേരിട്ടു നാം മളിടന്നതും, 
ലോകേ രംഗത്തില്‍ ഇം ഏറ്റെ 'സ്വാധീനമാക്കി വയ്യ 
അതും, ചരമേകലേത്തില്‍ ംശവരസ്ലോരുങ്ങളേ ഉച്ചരിയുന്ന 
രിനതന്നതുംജളയയ ഒരു യെ ആരാണ്‌ വാത്സല്യം 
സ്റ്രേിയ്്യും ചെത്രാതെ ഇരിയയന്നതു്‌* ഇപ്രകാരം ഒരു 
ബന്ധുവിനെ നാം വിസ്ടിയയയയൊ അനാഭിഷ്ുയോ ചെയ്യു 
താനോ നാരിധം ദൃത്ററ്യാരായിരിരുന്നതാണെന്നു 
പരറയദെമൊനനില്ല്ലം. സ്വരാജയത്തിലേണ്ടി അനേകം 
ഫോ്മോര്‍ യുചയ്ത് പ്രാണത്യാഗം ചെയ്യതാടി നമക്ക്‌ 
രാമം ന്തം ഒട്‌. എന്നാല്‍, സ്വഭഷയുച്വേബി 
ആദിലും അ്യമാരം ചെയ്തിട്ടണ്ടൊ എന്ന്‌ ഒരു ചട്ടം 
ൂണ്ടായേകൊം. ധാരാളം ഉണ്ടെന്നുതന്നെ നിസ്സംശയം ഉത്തമം 
പരയാം. പക്ഷെ, ഇവര്‍ ഖഡ്ഗം കൊണ്ടല്ലായിരിയ്്ം. 
യും ചെയ്ിട്ടമേത്‌. തുരികകൊണ്ണൊ എഴ ്താണികൊ. 
ഞ്ജ മാത്രം ആആയയിരിയ്ാം. സാിത്യക്മോര്‍, കയികരം, 
ിദ്വന്മോര്‍ ഇവര്‍ സ്വര്‍ഷയവേടയി കഷ്പ്പെടകയും 
കിയ പ്രാണത്യാഗം െഷ്കുവരും ചെയ്താന്‍ സന്നമദായി 
ര്യം ചെയ്യുന്നവരും അല്ലുയൊ? ഷോസ്റിയര്‍കാളിടാസന്‍ 


നാട്ടും നാട്ട വി്ാവയങ്ങളും ൩. 


മൂരലായവക് അല്ലായുസ്സായിരന്നതു്‌ എന്തുകൊണ്ടാണട* 
ഞാന്‍ ഇതയും പറഞ്ഞതു്‌ സ്വാഷേയെമദിച്ചു്‌' നമുക്കെല്ലാം 
പര്രം നിഷ്യളതമായ ്റ്റേവും വാത്ജല്ചചവും വേണ്ടതാണ്‌ 
എന്ന്‌ കാണിയ്യുന്നതിനായിട്ടാണ്‌. എന്നാല്‍ം രം സ്റ്റ 
ത്തെ നാം എങ്ങനെയാണ്‌: പ്രദിപ്പിയ്്യേണ്ടരെന്ന്‌* 
സംശയില്ചേകമം. സ്വഭാഷയുടെ 'പോഷണം'കൊണ്ടതന്നെ 
ണ്ട്‌ നമുക്കതിനോടമള പ്രതിപങ്കിയെ മര്യമായി കാണി 
ലേത്‌. അതിന്‍െറ ദൂഷണത്തെതുക്കുന്നതും ഇപ്ര 
തന്നെയാണ്‌. നമ്മുടെ സ്വദേശം അ്റ്റമാരുടെ ദഷ്ിയില്‍ 
എത്രതന്നെ മോശമൊ നിസ്്റാമോ ആയ്‌ ഒന്നാലും നാം ഒരി.. 
യയയലും അപ്പകാമം വിചാടിയ്്ടില്ല്ലൊ. സ്വഭശാഴിമാനേവം 
സ്വദഷാിമാനവും രേസ്കാരുടെ അടിപ്രായത്തിനെ ആസ്റ്റർ 
മാകകിയൊ, അന്റ േശതത്തോടൊ ' ഷേോടൊ താമ 
പ്പെടുത്തിയ അം അനുവടിയുു്ന ണങ്ങുല്ല, അവനമ്മു- 
ടെ ജീഷിതാംശങ്ങളകേകൊണ്ടുമാര്രമ:ബ്‌. എന്നാല്‍, സ്വ. 
ഷാിമാനും നമ ഒരു ിശിഷ്ഗുന്നമായിഴിയുന്നതുപോലെ 
സവോപോഷണം നമ്മുടെ ഒരു ശെരവമേറിയ ക്യ 
കമ്മമായും ഇരിന്നു. പ്രാധാസ്വും, പുഷ്നിയും, പ്രചാരവും 
പ്രദ വിഷയത്തിലും കൂടതലാജിടടമ, ഒരു ഭഷേയുമാിട്ട്‌ 
(മക്ക്‌ പരരിചയമുണ്ടെന്നു പിചാഭിച്ചു്‌ അപ്പകാമല്പത്തേ 
സ്വര്‍ഷേയെ നിസ്്ാമോണെന്നു പുഷിച്ചു്‌ തമ്ജികകയുന്നത്‌* 
ല്ലം സാഫസമാണെന്ന്‌: പറയയണ്ടിചിരിഷുന്നു. ഒരു 
പികവാനുമായിട്‌ നമുക്ക. പരിചയം നിമിത്തം അല്ലു 
ത്ാരൊ മറാ ആയിരിഷ്കാലുന്നതായ നമുടെ മാതാപി-. 
,അക്കന്മാരെ നിസ്സരാന്മോരായി വിചാിയുന്നതുപോലെ ഇതും 
ഒരു ക്ഷന്തദ്യമല്ലാത്ത അപരാധമാകുന്നു. നാം മാതാപി- 
താകകന്മാരെസ്റ്റരിയുചന്നതും ആഗ്ുമാനിയയന്നതും അവരുടെ 
ൂിദ്വത്വത്മിനെ ആസ്റമാകീട്യല്ലോ. അതുകൊണ്ട്‌ നാം 
സവദേശാഴിമാനികളാകണമെയില്‍ സ്വരോഷാഭിമാനികളു കടി 


ര്‌ ചിന്താസന്താനം 


ആടിരിയ്യണ്ടതാണ. ഇനിനുമമുടെ സ്വഭഷേയുടെ താല 
സ്ഥിതി എന്താണെന്ന്‌" ആലോചിയ്യണ്ടതാവ്യമാണട്‌. 
പ്രസിമനായ തുഞ്ചത്തു തതച്ലൂന്‍െറ കാലം കഴിഞ്ഞതില്‍ 
പിന്നെ കരേ കാലത്തേയും നമ്മുടെ സാിത്ൃനസ്സ്‌ ശു 
യമായി കിടന്നിരുന്നു എന്ന്‌ പറയേണ്ടിയിരിയൂകചനം, നമമുടെ 
(മലയാ ാഷയ്ു്്‌ ഒരുമാതിരി സ്ത്രംനേവും അതോടുകൂടി നേരി 
ഭിരുന്നു. രേം കാലങ്ങളിലും ഇടയ്കിടെ, വാല്‍നക്ഷത്രങ്ങളുടെ 
(ഖലവവ്പോലെ ചില കികഠം ഷോഗഗനത്തെ പ്രാമിപ്പി 
ച്ിടടണ്ടായിരുന്നിരിയ്യാമേതിലും ഷേയ്യു്ടായിരുന്ന സാഫി 
സാവന്ത്‌ ഏകദേശം ഒരേ സ്ഥിതിയില്‍തന്നെ ഇന്നതേ 
യുളള. എന്നു പറയാം, എന്നാല്‍, ഇക്കഴിഞ്ഞ മപ്പതു നാല്പതു 
കൊല്ല്ജാകക്ി്പുറം മലയള ഒരു തന പോയിയില്‍ 
പ്രേശി്റ്യയും, പല കാരണങ്ങളാലും ഒതു, പാടാതിയില്‍ ഒരു 
ഭൂതഗരിയെ അലലംബിയ്ല്യും ചെയ്തിട്ടെന്ത്‌ അപി-- 
(തക്ിതമായ ഒരു സംധതിയാണ്ട്‌. നാട്ടു ഷേകമോട്ട' സീം 
കലാശാലക്കാര്‍ കൂട്ടിവന്ന അനുക, ഇഫഗ്ലീഷുമായുമമ. 
സജു, സംസ്കൃത ഷയചണ്ടായി തുടങ്ങിയ അസാമയ്യേമായ 
പ്രചാരം, വിഖ്വന്മോരുടെ പരിന്്രമം, േഷാപോകിണി മുത 
ലയ സമകള്ടെ ഉതവേം ഇസ്ലീഷുവിള്ൂളോസത്തിനെറ 
പ്രചാരംുമലയളേവിട്ടാളസേതതിനെറഅിവൃി, ലോകത്തില്‍ 
(ബൃതനങ്ങളായിട്ടഷ അടിപ്രായ്ജോം, ധിചാങ്ങോം,രേിവു.. 
രം ഇവയുടെ ആവി മുതലായി അനേകം സംഗതികാം 
ഇതിന്‌ ഫേതുദ്ൂതങ്ങളായി വിചാഴിയ്ലരപ്പെടാം., ഇതെല്ലാം 
കൊണ്ടും മലയാള ഷേ സാജിത്യസവ്പന്ള്‌; പുടി, 
വയാഫ്പി മം വിഷയങ്ങളില്‍ മാസ്്റസ്ഥാനത്തിലാ്ട്‌ സ്ഥിതി 
ചെയ്യുന്നതു്‌ എസ്സ്‌ ആ ഭാഷയുമായി അല്പമെങ്കിലും പടിചയ 
മവ അറിയാവുന്നതാണ്‌. എന്നാല്‍.ഇതുകൊണ്ടൊകകെ 
ലയാഭഷേ ഇപ്ോഠം പൂന ്റുതയെ പ്രാപിച്ചുെന്നല്ല ഞാന്‍ 
പരയുന്നത്‌. ആയ പരമകാദ്യയിലേയുച്ചമം പന്ഥാവില്‍ 


നാട്ടേദേഷയും നാട്ട േഷോധില്ലാലയമല്ലോം ൫൭ 
ഏതാനം മൂടോകുടന്നു എന്നുമാത്രമാണ്‌ ഞാന്‍ പറഞ്ഞതിനെറ 
താലം. എന്നാല്‍, പരമകഷ്ടേയില്‍ എത്തിയില്ല എന്നമ്മ. 
ആക്ഷേപം പറഞ്ഞതു്‌" അതിന്‍റ ഗതിയെ തഭയുകയൊ 
അതിനെ പിന്നോക്കം തമൂളയകയൊ ചെയ്യുന്നത്‌ അലം കടന്നേ 
കൈയി വന്നേക്കാം. പൃ്്റത ലോകത്തില്‍ ഒരു സ്തലം 
(ഓം കാണജന്നില്ലത്തേ സ്ഥിതിയ്* മലയാളഭാഷയില്‍ അതു്‌ 
നാം പ്രതീക്ഷിയുന്നത്‌ അയുക്തമാണ്‌. അപൂള്്റത ഒരു 
കിയ കുററമായും വിചാഭിച്ചു കൂട, ഭാഷയുടെ വർ ച്ചിയില്‍ 
പച ഘട്ടം ഉണ്ട്‌, ഇപ്പാഠം അതിന്‍റ ലമക്ഛിയുടെ 
ഒരു ഘട്ടത്തില്‍ അതു്‌ പ്രേശിച്ചതേയുള്ള., മലയാ 
യൂടെ അഭിവൃദിയയം" സഹാജിച്ചുകൊണ്ടിരിയുന്ന കാ. 
ളില്‍ മലയാളധില്ലേരങ്ങാം വിയന്ന ദേശം ഏററവും 
പ്രധാനമാഭിട്ടു ഒന്നാണെന്നാണ്‌: ഏഭന്‍റ അല്ല ബി. 
ളില്‍ തോന്നുന്ന അഭിപ്രായം. ഇപ്രകാരമായിരുന്നാല്‍ മല... 
(ജാളയില്ലലേയങ്ങളുടെ സ്ഥിതിയെ ഏറക്കുറെ ആശ്രയിച്ചി_ 
രിയും തു ഭാഷയുടെന്നുടിവൃള്ലിയും. മലയാളഭാഷയുടെ പൂറി. 
(ികമായ അഭിവ്ൃഭിയെ ഉദ്ദശിച്ചായിരി്ം രണ്ടുകൊല്ലം 
മമ്പ്‌ നിജമിയ്യപ്പുട *ലിട്ലളസേ കമമിറരിക്കാര്‍? ഇത്തരം 
പൂി്ാലയങ്ങളില്‍ രണ്ടു കൂടുതല്‍ ഗൂാസുകംകൂടി വച്ച്‌ യന. 
(തരം വില്ല്യം നാംകണമന്്‌ ഗുപഠചെയ്തിരന്നതെന്നു 
പിചാഭിയുന്നതു്‌ ഒകംതെററായ അനേമാനമായിയ്യിലലേന്ു 
തോന്നുന്നു, ഏന്നാല്‍, ജവരുടെ ശുപാപ്പകാരുള്ള.ഏപ്പട* 
(അപ്പി! വനിടടി്ല എന്ന തമന്നയും ഉണടായിയുന്ന 
രനും മയന്നതരം പില്ലാലയഞ്ചാം നിത്തുകയും ചെയ്തിട്ട്‌. 
ഏതുഷേയിലായിുന്നാലം മന്ഷ്യരുടെ സെരകഴ്ം,ബുദിശ- 
ക്രിം ആവശ്യം ഇവയെ അസമിച്ച്‌ പിട്യാളസേം ലിയു 
(അതിന്‌ തക്കതായ യില്ലയങ്ദം പടിപടിയായി രാജ്യത്തില്‍ 
ണ്ടായി താണ്‌ . അതല്ലാതെ അവ എല്ലാം ഒരേ 
(ഓില്ലില്‍തതന്നെ ഇരുന്നാല്‍ ഇത്‌ സാദ്യമല്ലെന്ന പറയേണ്ട 


പി [ിന്താസന്താനം 


രില്ലല്ല, ഇതു്‌ ബുഭിശകരിയുടെ സ്വാഭാവികമായ ഉല്‍. 
തിയും വളയം ഒരുപ്രതിക്വന്ധം ഉണ്ടാക്ിപസ്ത്ുകയാം 
െന്നുവന്നേക്കാം, ഉയറ്റതമംലിദ്ളയോസംനദ്യന്നതിനുമാത്രം 
ഭാഷയ്്‌ കെ്ലിക്ന്ന്‌'ഒരാക്ഷേപംപുറപ്പെടക്കാം. ഇങ്ജനെ 
ുക്ള ഭാഷയും ധാരാളം ഉണ്ടായിരിയ്ാം. തന്നാല്‍, മലയാള. 
ഭാഷയുടെ ഇപ്യാടത്തെ സ്ഥിതിതന്നെ നോക്കിയാല്‍ ഭം, 
ആക്ഷപത്തിനെ അത്‌ എത്രമാത്രം അഗിയുന്ുണ്ടെന്ും 
ലി്വന്മോര്‍തന്നെ തിച്ിപ്പെടത്തുന്നതു്‌ എല്ലാംകൊണ്ടും യും 
ക്തമായിരിയ്യുചചമെന്നു തോന്നുന്നു. എന്റെറ സ്വജാഷ: മലയാളം 
,തന്നെണൈിലും എന്റെറഅല്ുഞ്ജത നിമിത്തം അതിലു 
പ്രൌഡാകൃതികളെ വായിയ്യ്യയും അലയ്യ്്‌ ഉയന്നതരം വിഭ്യാ- 
ഭൂസേധിഷയത്തിലുമമ കെല്ലി ഏത്രമായമണ്ടെന്ന്‌ നിശ്ച. 
യിയ്യയയും ചെയ്തുന്നമിസ്‌ സാധിച്ചില്ല എന്ന്‌ അല്ലം ലജ 
ജോടി പരയേിഷിരിരു്ന. എന്നാ, ഇപ്രകാരം ഒരു 
സതൂനതനമമുടെ സ്വേഷയയ്ടായിരന്നോല്‍ സ്വഭാഷാിമാനി 
കമായ നാം എല്ലാവേരം അതിനെ പരിഫ്മരിയന്നതിനുേണ്ട 
ര്രമം ചെയ്യുന്നത്‌ അയ്യാവധ്യമായ ഒരു കാദ്യമാണെന്നും 
രൂടി പറഞ്ഞുകൊമുന്നു. 

യന തരം വി്യാലയജ്ജാം ഉണ്ടായിരിയയന്നതു' മാ. 
യുടെ അമിവ്ൃഴിയയച ഭഷതഞ്ങന്ാരുടേയും വിദവാന്മാരു.. 
ടേയും ്നേയം, വിദ്യാത്ഥികളുടെ ബുദിശകി, വസ 
മുതലായവയുടെ പ്രകാശിപ്പിും ഒരു വഥിയ സഘഗായമായി- 
രിയ്യമെന്നും തോന്നുന്നു. ഭാഷയുടെ അഴിവ്ൃഖി വിട്ടാലയ 
അമില്‍ നിന്നല്ല മറ പ്രകാരരേണയാണ്ട്‌ ഉണ്തുകന്നതെന്നും 
ടടിപ്രായം ഇല്ലെന്നില്ല. ഭാഷയ്്* അടിവൃദി വിദവാന്മോ.. 
നിന്നം ആണല്ലൊ ഉണ്ടാകന്നതു്‌. പിദവാന്മാരുണ്ടാക- 
അള്‌ ിദ്യേയങ്ങള്‍ ന്നും അല്ലങ്കില്‍ അവരുടെ വിള 
(ൂി പിന്നെ ഏതാണെന്നും അഭിയാന്‍ പാടില്ലതെ ഇരി- 
യന്ന, വിച ഇല്ലാതെ ധിവാന്മാദാകന്നതും എൃങ്മനെയാ.. 


ാട്ടേഷയും നാട്ടരാഷാ വിദ്യാലയങ്ങളും ൭൭. 


പൊ? പിദ്ലാലയങ്ങളില്‍ ചേരുന്നവമല്ലോം വിമാ. 
(ജി വരുന്നതല്ലപ്പൊ. വാസനയും, ബുദിശകരിയും, ഉത്സാ. 
ഹവും ഉമമവക്ര്‌ ന്തരം വില്ലാക്യാസം ലദിയയന്നതിനു- 
൭. സെരകഴ്യം തൃ ്ടായിരുന്നല്‍ ഇതിലേഡ്ക്്‌ വളരെ എളുപ്പ 
മുളളതാണ്ുല്ലൊ, പിടധാന്മാക്ള്‍ വേണ്ടതായ ഗുണങ്ങളുടെ 
ഭല്ൃത്ഭിസ്ഥാനം പ്രായേണ വിലൂലേയങ്ങാംതന്നെ ണെന്ന 
ഞ്‌ തോന്നുന്നതു്‌. വിദ്വാന്മാര്‍ വേറെ പിധമാണ്ട്‌' ഉണ്ടാ. 
കൂന്നതെന്ന്‌ സമ്മതിച്ചാലും ഇപരുടെ വില്ലയുടെ ഫലമായ 
കൃരികം വായിയ്്റന്ക്ുവരാരാണ്ട്‌? ഉഷ വില്യം 
ഇല്ലാത്തവക്ക' ഇതു്‌ സാ്ലേമാണൊ? ഇതിന്‌ ഉല്‍ ഷ്ണ വി. 
ക്ാലയങ്ങം ആവസ്തരമല്ലുയൊ? വിദ്വാന്മാരുടെ കൃതിക 
ആരുംതന്നെ ആസ്വരിയ്ല്യാതെ । അവയ്യ്യങ്ങനെ പ്രപാരം 
പരധ എന്നാല്‍, വിദവായാരെ സ്ഷ്ിയ്യല്ല മലയാള വി 
ല്ാഖയങ്ങളുടെ ഉുദ്ദ്ം എന്ന്‌ പറയുമാജിരിയ്യാം. സമ്മ 
തിയ്ല്ണ്ട ഒരു കാജ്ം തന്നെയാണ്‌. എന്നാല്‍ പിന്നെ ഇ- 
പരയുടെ മദ്യം വേറെ എന്താണെന്നും അതിനെ എത്ര 
മാത്രം ഈ ലില്യാലയങ്ങറം നിറദവറരന്നണ്ടെന്നും ആലോ- 
ചിയ്്ലേണ്ടതാണ്ട്‌. പക്ഷെ, ഗവര്‍്യെന്‍വ്‌സവിസിലേയുചച 
യോഗ്രതയുമ്ളവരെ തിരഞ്ഞടുക്ു്നതിനായിരിയ്്ാം. ഇ. 
നെയായിരുന്നാല്‍ ഉതകൃഷ വിദ്ാളാസല്ലായോ ആവശ്യ. 
എന്നു തന്നെയുമല്ല, ഇംഗ്ലീ പര്‍ ജാപിഒികരം മാത്രമേ 
തിന്‌ അദോന്മാരായിരിര എന്ന്‌ എല്ലം ഡീപ്പുടടുമെന്‍വ്‌* 
മേലധികാടികകം തീച്ഛിപ്പെടി വച്ചുകൊണ്ടിടിയുചന്ന കാല 
മാണല്ലോ ഇതു്‌. ശരം സ്ഥിതിയൂക്‌ മലയാള പിഭ്ാല്ലാസം 
സിഭിച്ചപക്ട്‌ ഇക്കാളത്ടില്‍ ഒന്നം ആശിയ്യ്യാന്‍ വരിയും 
ടന്ന പറവാന്‍ നിവൃത്തിയില്ല. എന്നാല്‍ പിന്നെ ഏറു 
(താനും വായിയ്്യാനും മാത്രം ശീജിപ്പിയതിനാണെന്ന്‌ പ 
യുമായിടിയ്്ം. ഇത്‌ 'വില്ാല്ാസ്‌മാകമോ എന്ന്‌ അല്ലം 
സംശയം ഉണ്ട്‌. പക്ഷെ, ബുദിശമരിയെ സ്്രിയത്തേ ഒരു 


ഖെ ചിന്സന്താനം 


കതിടി പി്ലാളാസമായിരിയ്ലാം. ഇതു രണ്ടും കേവലം അം 
ചേതനങ്ങളായ യന്ത്രങ്ങളും കൂടി ഇപ്പോ ചെയ്യുന്നണ്ടുന്നു 
തോന്നുന്നു. അതല്ല ലല്ല തൊഴിലുകാം ചെയ്യുന്നതിനും ബി. 
ഭൂത്ഥികളെ യോഗ്റന്മോകിതീക്കാനായിരിയ്്ാം. എന്നാല്‍, 
രം വക. യാതൊന്നും നാട്ടുഭോഷാ വിട്താലയങ്ങളില്‍ പാഠപി- 
ഷയങ്ങായി പടിപ്പിയയചുന്നതായി അദിലില്ല. സാമായ്ക് 
പില്സ്േതിനുമു വിമ്ലാലയങ്ങളില്‍ തൊടിചളസിപ്പിയും 
ണത്‌ സാമ്ലേവുമല്ല. എന്നാല്‍, തൊഴിലുകഠംതന്നെ ശരി-- 
(തായി ചെയ്യണമെില്‍ ഉയദ്നതമം വിളൂളോസം അത്ത. 
പരമാണ്‌. “ബുദരികാണ്ട്‌ ഫസ്തരത്തെ ചിപ്പിയ്ന്നതു". 
ബൂദ്ഥി പുറകില്‍ ഉണ്ടെകില്‍ തൂന്ധാ, കോടാജി, മണ്‍വെട്ടി 
തലായവ സചതനങ്ങളായി്തി ന. കരകൌശങ്ങളൊ 
ററ മലയാളപിലലലേയങ്ങളില്‍ പരിപ്പിയന്നതിന്‌ ചില 
ക്കം ഖെയ്തുവരുന്നരായി കേറംകനനണ്ടു. എന്നാന്‍,ഇ. 
തിന്‌ മററു ലിഷയങ്ങളൂടെ ഇടയില്‍ തള്ളിക്കയറി വയ്യൂുന്നതു. 
കൊണ്ടു്‌ ബല്ല പ്രയോജനവും ഉണ്ടാക എന്നു സംശയിയുചം- 
അ. ശോവിഷയത്ില്‍ ഒരു മനോയേ അമ്മേരികകന്‍ അല്ലോ 
പരകന്‍റ അഭിപ്രായം തട്‌ ചേന *പ്യവേസായിക. 
പിാല്യാസം തന്നെയാണ്‌ നമ്മുടെ തൊഴിലാളികളുടെ കട്ടി 
കക്ക്‌ അത്യാവശ്യമായും വേണ്ടത്‌. എന്നാല്‍, ശരം മാതിരി 
പി്യാലയാസം സാധാരണ വി്ലാലയങ്ങളിലെ പഠാപിഷയങ്ങ 
ഭൂടെ സ്വഭാവത്തേയും ഉദ്ദേ്ലത്തേയും മുഴവന്‍ മാറാതെ 
അതിനറെറ മോ മാഗമാക്കി ഫലപ്രമോകാവണ്്ണം നടത്തു 
അതു്‌ അസാല്ലമാണ്‌. പ്യൃവസായഡിഷയത്മറംക്േണ്ടി 
(൫൨൮൭. വിഷയങ്മൈ ക്രമത്തിലധികം കുറായ്ക്ണ്ടതായുംവരും. 
ഇപ്പകാരം വ്യവസായവും ബുദിഷികാസവുംകൂടി കലന 
ത്തപ്പെടുന്ന പില്ലോ അവസാനത്തില്‍ രണ്ടിനെ 
(സംബന്ധിച്ചും ഒരു നിഷ്യോജകമായ അല്ലുജൊനുത്തെമാ്രം 
ാംകി എന്നുലന്നേക്കാം, അതുകൊണ്ടു" ഇതിന്‌: രാഭൃത്തില്‍ 


അട്ടേയും നാടമാഷാ ിദയയ്ം ൭൯ 


അദിടവിടെ പ്രത്യേക. വി്യാലയങ്ങാം സ്ഥാപിയ്ന്നത്‌ 
(ജന്നാമിരിയം? 

പിനെ, വിദ്യാത്ഥി യോഗ്റന്മാരേയ പെ്മോം 
സമുദായാംഗങ്ങളും ആക്കിഅിക്ന്നേതിനായിരിയ്ലാടു ശരി, ഇ- 
തുതന്നെ മുഖ്യതുദ്ദേ്രം. ഇപ്രകാരമാണെങ്കില്‍ ഉല്‍കൂൃഷ്ണയി-- 
ഭൂാ്യോസം, ബുര്‍ിസസ്റ്രരണം, സ്വഭാവരൂപികരണം, കത. 
ബോധം മുത്്ായവയാണല്ലൊ വേണ്ടതു്‌. ഇതിന്‌" ഉയന്റ 
(തരം വില്ലാലയങ്ങള്‍ംഇല്ലാതെ ഒരി്ല്രലും സാധിയയചചന്നതല്ല. ഇം 
ഴി മലയാളവില്ലാലയങ്ങളിലുമമ ിട്ലാല്യാസരീരിയും മ-. 
൮൦ ഇതിനുതകന്നതല്ലന്്‌* പറയേ്ജതില്ലല്ലൊ. ഇവയില്‍ 
പച സാരോ മാററം ചൊടയയണ്ടതത്യവേശ്രമാണെന്ന്‌ 
പച അടിപ്രായമണ്ട്‌ ആല്മായി മം ിദ്കാല്ങടില്‍ 
ചിലതിലെങ്കിലും ല്‍കൃഷണിക്ാള്യാസം നംകുന്നതിനുപേണ്ട 
തായ സെരക്യ്ഭം ഉണ്ടാകി കൊടടമണ്ടേതാണ്‌. ഇ. 
അരം വികാസം കൊണ്ടല്ലാതെ ബുദിയ്ം സ്വഭാവത്ി.. 
(തം ആവശ്യങ്ങളായ സാസ്ഛണേം സിഴീയ്യ്യാന്‍ പ്രയാസമാ 
ണെന്നു തോന്നു, ഇപ്പം നടകന്നേവിഴ്ാല്യസേം വി. 
ികാാക്ക്‌ ധണോശകരി ഉണ്ടോന്ന്‌ പരീക്ഷിയ്നതിന്‌' 
ഒരുവിധം ഉതകമെന്നതോന്നുന്നു. എന്നാല്‍ ബുഭിയുടെ മ-- 
വോഗ്ു്ു്ജമായ ശകരികളെ അല്ലമെമിലും ചമിപ്പിയയയയോ 
കടടിപിപ്പിയ്യോ ചെയ്യുനണ്ടോ എന്നുമ്മസംഗതി സംശ. 
സ്ഥാനുത്തിലാണ്‌. മം വക വിദ്യാലയങ്ങളില്‍ നിന്നം പുട. 
ത്തുവരുന്നവര്‍തന്നെ ഇതിനെ സാക്ഷീ കിയ്നനില്യൊ. 
ഫിദ്യാത്ികളുടെ സ്വര്‍വത്തെ സംസ്ത്ഭിയ്ക്കയൊ രൂപീകരി. 
യ്യോ ചെയ്യുന്നതു്‌ രം വി്ാലേയങ്ങളുടെ ഉദ്ദേ്രങ്ങളില്‍ 
ഒന്നാണെന്ന്‌ വല്ലവരും വിചാിയന്നണ്ടൊ എന്ന്‌ അന്വേ. 
ഷ്ച്ചറിയേണ്ടതാണ്ട്‌. ഇസ്ലീഷു വില്ലാലയങ്ങനാട്ട്‌ നാം 
കരണ്ില്ലവമന്ന പ്രരിപ്തിയൊ ലേച്ുമാനമ ജം ലക 


പ്പ ചിന്താസന്താനം 


പിട്ലേയങ്ങാളട്ട മാധിച്ചുകണോത്േത്‌ എന്താണെന്നും ആ 
ബാചിയ്യണ്ട സംഗതിയാണ്ട്‌. അയുടെ മോശസ്ഥിതി 
കൊണ്ടൊ, അലയുടെ സൂക്്യസ്ഥിതിയെ അടിയുന്നതിന്‌* 
നമുക്ക അശകികൊണ്ൊ എന്താണെന്നറിഞ്ഞിരിയും. 
അതു്‌ നല്ലതാണെന്തതോന്ന്നു, നാടടിലു് വില്ാത്ഥികളില്‍ 
ഭൂടിഭാഗവ്ും പില്ലംസന്ലാനനത്തിനായി ഇയിലാണല്ലെറ 
പ്രവേശനം നേടുന്നത്‌. നമ്മുടെ സ്വഭാഷയില്‍. നടത്തറ്റെു 
വയും ഇവതുന്നെയാണപ്പൊ. മ്ിചില്‍ പെ്മോായിം 
ഭിപ്പാന്‍ പോകുന്ന നമ്മുടെ സന്താനങ്ങളുടെ ജാതകം എറ്റ്തു-- 
അതും ഇവിടെ തന്നയാണ്‌. ശം സ്ഥിരിയ ശം വിദ്യാലയ. 
അം എത്രയും ഉത്തമഭീതിില്‍ നടത്തപ്പടേണ്ടവയാണട' 
എന്നു പറഞ്ഞേ തീരൂ എന്ില്ലല്ല. എന്നാല്‍, അലയുടെ 
പ്പുഴത്തെ സ്ഥതി ഇപ്രകാമോണെന്ന്‌പിചാടിജ്ലാന്‍ നീ 
വൃത്തി കാണ്ടന്നില്ല, ഇലയില്‍ പലതും അടത്തുമ ഇഗ്ലീു 
ി്ലാലയങ്ങാാങങ്‌ നാനിന്‍ടോഷം തട്ടാതിരിപ്പാന്‍വേണ്ടി 
ച്ഛിരിയയന്നപയാണെന്നാരോന്നുമെന്ന്‌: ആരോ പറഞ്ഞുകേട്ട 
(തായി ഓമ്മിഷയുന്നണ്ടു്‌. ഇത്‌ പക്ഷേ, അതിശായാകതിയൊ 
കൂറ ആയിരിയ്്ാം. പുതിയ ില്ലാളസേനിയമത്തിനെറ 
പൂത്സപ്പചാഭത്തോടേകൂടി ശം വക വിദ്യാലയങ്ങളും ഏറും 
ുണപ്രടങ്ങളായിതി തമെനന്‌ നമുക്കാശിയ്്ാവുന്നതാണ്ട്‌. ഒരു 
ചിിദ്യലേയതഭില്‍ നിന്നുണ്ടാകുന്ന ഗുണം അതിലെ അല്ലോ 
പരക്മാരുടേയും പാരപപസ്കങളേടേയും മറവം സ്ഥിതിയെ 
ആശ്യിപ്പിരിയൂ്നു. ശം രണ്ടു വിഷയങ്ങളിലും മലയാള. 
പിദ്ലാവരോക്ക്‌ ചില സ്തൂനതകഠം ഇല്ലാതിരിയ്നിലലെ- 
ഞണ്ട്‌" സാധാരണയുക്ക, അഭിപ്രായം, ഇപ്പാഠം മലയാ. 
വിദ്യാലയങ്ങള്‍ക്ക്‌ അത്യ്യാവശ്മായി പേണ്ടിയിരിയയന്നതു്‌ ഒരു 
കരരിരി “ഗം? ആകുന്നു. ഇതിന്‍െറ അഭാവം കൊ 
ണ്ടാണ്‌" ഇവയെ ഇശ്ലീഷുവിട്ലാലയ്്ളെപ്പോലെ നാം 
ആദദിയ്്ാത്തത്‌. ൭൦ സ്്ൂനതയെ പരിമിതി, 


ാട്ട്ഷേയും നട്ടോ പിയ ൮൮൧ 


പ്രാനാദ്വോപകന്മാരോയി മൂല്‍കൃഷ്ുയില്ലാള്സേം ലഭിച്ും 
ഷേയില്‍ വൈശ്യം പ്രാപിച്ചു, രേണശക്തി; ആത്മാ-- 
ഒം, ഉൃത്യനിഷ്യ, ബുഭിഗെരവം, മുതലായ ഗുണമ്ം 
ചേന്രം ഇടിയുന്ന ആരുകളളെ നിയമിയ്യ്യയാടന: വേണ്ടതു്‌. 
മാവമ്ല അദ്ലേപപേകന്മാരിലും ഗരം വക ഗുണം ക്ിടുന്നതും 
ഉണ്ടാജിരിയയഞ്മതാണ്ട്‌ . നാന്തരറോ, അഞ്ലയറോ ഒട്ടകം 
പരിയ്്ന്ന ഒരു പില്ലലേയത്തെ മ തേമഭീതിയില്‍ മടിയയ്ന-- 
(തിന്‌ തയ്കൃഷ്ികാല്യാസംകൊണ്ട്‌ ഡിശാലദ്ൃയനം സ. 
കിത്തനം ആയിരിയുന്ന ഒരാം ഭസ്റ്റവ്ലമാണെന്ന്‌ 
ഏന്ിയയ്ുതോന്ുന്നു. മലയാളനിറ്റമയ്ങളില്‍ പെരുമാേന്ന 
മയോ ദോഷ ഹിതവും, (വം, ഷേത്ഞന്മാര്‍ 
സ്വികടില 
ണം. നാട്ടുകാരുടെ ഇംഗ്ല" എങ്ങനെ ദേക്ഷപകര 
കാഴില്ുന്നവോങങതുപോലെത്ന്‌ലിലേശിയമലയാളവും 
ആക്ഷേപകരമായി തന്നെ ഇദി. ഒരു ഷേയുടെ മമ്മങ്ങളും 
ഗ്രഡ്ധഗതികമ്ടം റവം ൬൮ ഷേ മാതൃഭഷേയായിരിയുുന്ന 
ളാളിനല്ലാതെ നിശ്ചയം വാന്‍ പ്രയാസമാണ്‌. എല്ലാ 
ലിഷയങ്ങളും രം ഷയില്‍ പടിപ്പിഷ്യണ്ടതിനല്‍ ഭഷാ 
ഭെവശ്യം അ്വേപേകനമാടതേ്മാണ്ട്‌. ന്നാല്‍, 
യ്‌ ഇപ്പാഠം അത്ത്മവശയമായ ഒരു യോഗ്വതയായിട്ട്‌ ഗണി. 
കരിടില്ലേ്നതന്നെപറയേഞ്ിിരിയന്നു. പല പ്രധാനല്യം-. 
പരകുന്മാരും ഇപ്പം കീഴ്‌വാ്ലാന്മോരുടേയൊനോട്ടിന്‍േറയൊ 
സഹയം കൊണ്ട്‌: മരിധം കടി 


ഭീതിയെ അവഭാജ്ടിപ്പിരിയന്നതുമായിരി- 


ചചം മുരിലും ഷാപപഠോം 
ത്തികകകൊണ്ടുപേകേന്നതായി കേട്ടരിവുങ്ട്‌. മാഷമയിംശ് 
മാരെ പേണ്ടിടരേതാളം കിട്ടാഞ്ഞിട്ടോ മറവര്കാണേംകൊ- 
ണ്ടോ ആയിിയ്ം രവിധം സഭയിപ്പിരിയയചന്നത്‌. എ- 
സാന്‍, ഇത്‌ െയാമുവിച്ചാലയമങള്ളേയും ഷേയേയുംസംലന്ധി- 
ചരിതം ഒരു അടിലഷണിയമായ എറ്റയാടോണേന്ന്‌' തോ- 
ന്നില്ല എന്നു മാത്രമേ ഇവിടെ പ്രസ്താവിയന്നളള. ഇപ്പോ 


൮൨ ്ിന്താസന്ാനം 


ലയാള വിട്ടാലയങ്ങളില്‍ കണ്ടുവരുന്ന ഒരു പഭിയ സ്ത 
അവിടെസ്വര്‍പേസാസ്ലരണേം ലേശംപോലും ഇല്ലെ്നുതാ. 
അ. ഇതള്‌ വില്ളേസ്സേത്തിനെറ ഒരു അംഗം തന്നെയാണോ 
എന്ന്‌ പല്ലുവരുംവിലാരിച്ചുവരുന്നുണ്ടെഎന്നും സംശയമാണ്‌. 
ബുദിസംസ്ല്യണത്തിനെറ കായം ഇടിയ്കുട്ട. അമ്ളോപക. 
തില്‍ ഉല്‍ൃഷ്ണയില്ാളസേത്തിനെറ അമാപം തന്നെയാണ്‌ 
തിന പ്രധാനേകാരണം, ഭരണശകതി,ബുദിഥെരം, ആ. 
ആമാരിമാനചതൃത്യബധോമുതലായി ഉല്‍ൃഷ്നിട്ലളസേ്ങില്‍ 
(നിന്നം ലഴിയ്യുന്ന ഗുണങ്ജാം അ്ലേപേകന്മാരില്‍ പ്രകാശി- 
ച്ഛൊട്കിച്ലൊടതെ അവ അ്ലയതാകഷ്ില്‍ പ്രതിഫിച്ചുകാണു 
കില്ല. ദൂഷന്മേപഠഠം ഏത്രയോ സാരമോിട്ടേതകന്നു. 
നാം അടിയ പരിയക്ുന്ന പടത്തിനും പളടെ ശരി 
കടമല്ല. ശം ഗും ളൂല്ലാത്ത  അദ്യപേകന്മാരില്‍ 
അ്യേതാക്കാംക്ക്‌ ബ്ലൂമാഴോവും ചേരിയും ലരാനും തരമില്ല. 
പ്രക സ്ഥിതി സ്വര്‍പസാസ്ല്ുരണത്തിന്‌ അനുകൂല 
മായിവരുമോ എന്ന്‌ സംശയമാണ്‌. എന്നാല്‍, ഇപ്പോഠം 
നപ്പാക്പ്പെടസ്രഷിപികക്‌ സി്ടിഫിമേറേവ്‌ " എസ്റുരില്‍ 
പ്രകാരം കട്ികളൂടെ പഠിത്തലുനടരത (വരമ നിറയുന്ന 
(തിന അതനുസരിച്ച്‌ സുമം കൊടുകന്നതിനും മറവം 
വ്യവസ്ഥ ചെയ്തും അതിലേയൂ്്‌ ഒരു പ്രത്യേക റജിസ്റ്റര്‍ വ. 
യ്യും മറവം ചെയ്തിട്ട്‌ ശര സ്്ൂനതയെ പരിഫമിയ്്ാ- 
നായിരിയ്്യാം. ഇതിനാല്‍ അല്ലോപകന്മാരില്‍ ഒരു ഗെരരവ- 
മരിയ ചുമതല സമിയപ്പിിയയുന്ന. ശരം ചുമതലയെ 
ജിദ്ദക്ഷിണ്തൂമായും ശരിയായും നിറവേറവന്നതിനും തല്‍ 
വിലയം ചഭിച്ചിടു. അദ്യാപകന്‍നയ്യോവശ്യമാണെ 
ന്‌ പറയേണ്ടതില്ല. അാദ്േതക്കേളടെ മനസ്സി 
മൂന്ധില്‍ ഉല്‍ഡ്ൂഷ്ം പരമോദ്ദ്ൃങ്ങളെ സമപ്പിയൂചന്നതിനും 
പ്രമാ. അ്ലോപമന്മാര്‍ ആവസ്രമാണ്ട്‌. അതിനാല്‍ 
അല്ലോപകന്മാരെ പ്രത്യേകം പ്രധാനാദ്യപേകനെ നിയമി. 


ാട്േഷയും നാട്ടഷോ വിളയായും വു 


ന്നതില്‍ അനുര്ടിച്ചുവരുന്ന നയമോ മറവുലല്ലതുമൊ 
ന്ന്‌ ടേപ്പേടത്തു്നതു്‌ നന്നായിിയയമെന്്‌വിചാരിയന്നതു്‌* 
അബര്‍മോണെന്നുതോന്തുന്നില്ല. 


നി പഠാവിഷയങ്ങളയും പഠപുസ്ണുകങ്ങളേനം പററി, 
ല്യം പറഞ്ഞുകൊള്ളേട്ട. ിഡ്പിലു പറയനാതിഡ്‌ ഞാന്‍ 
ഇപ്പം സന്നഭാനല്ല. ഇപ്പം നപ്പില്‍ ഇടിയുന്ന 
ഭഓഷാപാടപ്സ്തുകങ്ങറാകക്‌ ചില ആക്ഷേപങ്ങാം പറഞ്ഞു 
കേന്‌. ഒന്നാമത്‌ അധ സ്ത്രാ൯ഡാര്‍ഡ്‌ കഷ്ിഞ്ഞ 
യാണെന്നും, രണ്ടാമയ്‌ അവയില്‍ സസ്ത്തപങ്ജോം ഭരം 
ികമായിപ്പോയി എന്നും ആന്നു, ഒന്നാമത്തെ ആക്ഷ 
പരത്തെ പരിഫിചുന്നതിന്‌: ഇവയെ ഓോ പ! ഉയര്ടി 
പരിപ്പിയന്നതുകൊണ്ടു, രണ്ടാമത്തെ ആക്ഷേപത്തിനു: 
(സംസ്‌കൃതപ്പരങ്ജളെ കുറച്ചു്‌ ഇപയിലെ മഷാരീതിയെ അലം. 
േടപ്പെടത്തുന്നതുകൊണ്ടും ൦തിയാകുമെന്ന്‌ തോന്നുന്നു. എ. 
ണായ, ഇപ്രകാരം ചെയ്യുന്നതില്‍ മേം നതുതനമാഷാപാഠപും 
സ്ൂക്ങാം നിര്‍മ്മി്്യല്ല ഏന്ന്‌ ഷിചിയ്യന്ന എങ്കില്‍ 
രം ജോമി രം രാജുത്തുമേ ഷോഡിദഗ്ധന്മാരെക്കൊണ്ടു* 
ിട്ൂഫിപ്പിയുച്നമ്‌ നന്നാഷിരിയുചം. പ്രതേകിച്ചും ദേഷോ- 
പോഷണത്തിനുയേണ്ടി പലയിധം യത്ിച്ചു കൊണ്ിരിയും- 
അതും,കേരത്തിലുഷമ അനേകം വിഭ്വായമാര്‍ അംഗങ്ങമോയി- 
രി്്തുമായ ഷോപോഷിണിസയേ തന്നെ രം ധിഷയ 
്ങില്‍ ചുമതലപ്പെടത്തുനനതു്‌ എല്ലാംകൊണ്ടും മത്തമമായിി- 
മെന്നാണ്‌ എനിയ തോന്നുന്നതു്‌. ഇപ്രകാമേല്പാതെ അ 
(൮ ാഷക്കാ്ട്‌ മലയാളം പഠിയ്യന്നതിനുവേണ്ടി അപഭരിള്‍, 
ലളുവയം ഉണ്ടാക്കിട്ടുമ പുസ്തകങ്ങളെ മലയാളം സ്വഭാഷ 
ാഷികിയുകുന്ന അാല്ലതാക്ഷക്ക്‌മലയാളപേരിയയചന്നതിനായി 
ിശ്ചയിച്ചൂരിയ്നത്‌ എത്രമാത്രം ഒ,ചിതമാജിരിയൂമെന്ന്‌ 
(നിജാംതന്നെ ആഘോചിഷ്ക,യെ കാമമാണ്‌, മലയാള മാഷാ 


പദ്‌ ചിന്താസന്താനം 


വൃ്തങ്തിനറെറ പരിഥി കേരേമാണേല്ലോ. എന്നാല്‍രം ഷോ 
വൃത്തത്തിരന്‍റ കേരം ഇപ്പം തിരുവിതാഛര്‍ ആണെന്ന്‌: 
റയുന്നതില്‍ ആയം മുഷിയുമന്്‌ തോന്നില്ല. ഇനെ 
ഇരിയുന്ന ്ഥിരിഷ്്' രിവിതാംകോട്ട്‌ മലയാള ില്ലാലയ 
അക്ക്‌ ഷാപപപ്പസ്തമം തയറോക്കാന്‍ ആളില്ലെന്നവരുന 
എമ്മില്‍ അതു്‌ നമക്കെല്ാവക്ം ഒരു വമിയ കുറച്ഛിലാണെന്ന്‌* 
പറയോ? ഇ്നെയുക്, വിഷയങ്ങളില്‍ ഭാഷാപോഷിണി 
സയുടെ അഭിപ്രായം വളരെ വിലയുമ്ളതായിരിയുചചം, അതിനെ 
വരിപ്പിയയങ്ങ്‌' അതിന്‍െറ ചുമതലയാണെന്ന്‌. എനിയ 
തോന്ന. മലയാമമാഷോസംബന്ധമായ ഒ കാടും തീരു 
മാനിയയന്നതി ഇതുപോല യോധ്രേതയും ശകരിയുമുളമ. 
മദെറാരു സമയുോന്ന തോന്നുന്നില്ല; ശം സയ്യു ഡം 
കാരം അഭിപ്പായംപരയുന്നതിന്‌ അവകാശദമാ അധികാരാമാ 
ല്ലാരിരിയ്യുന്നതു്‌' ഇരിനെറ പ്രയോജനങ്ങളില്‍ നിന്ന്‌ ഒരു 
സാരമായ ഓാഗത്തെ തള്ളി ഭളയുകതന്നെയാണ്്‌. ഇതു്‌ ശം 
സരയടെ തൃത്ങ്ള്ില്‍ ഒന്നല്ലേതില്‍ പിന്നെ എന്നാണെന്ന. 
ടെനി. ഒരു രാജയരാന ിദ്യാലയങ്ങളില്‍ ആ രാദ്യത്തെ 
ഓഫ കുടിഞ്ഞാല്‍ ഫിന്നെ പ്രധാനമായി പടിപ്പിയ്യേ്തു്‌ 
ആ രായയചരിതരമാകന്ത, ഭവിയില്‍ പെര്മോരായിയ്ാന്‍ 
പോകുന്നവ സ്വദേശാിമാനും ആവശ്യമായ ഒരു ശുണമാ- 
ല്ല. ഇതിനെ ജനിപ്പിയ്തചന്നതിന്‌ സ്വദേശചഭിതം എത്ര 
മാതരം സംാജിയയചചമെന്ന്‌ പറയണമെന്നില്ല. തിജവിതാംകൂര്‍ 
ചരിതം ഇപ്പാറം കഥാതൂമപണ കീഴ്‌്രാസുകളില്‍ പഠി 
പ്ിയയന്നമന്ന്‌* തോന്നു. ഇതു്‌ ഒട്ടം മതിയകേന്നതല്ല. 
യന കാസുകട്ടില്‍ തിധിതാംഘര്‍ചടിയം തുത്തമദീതിജില്‍ 
പരിപ്പിയ്കരേ്ണതു" അത്യാവശ്യമാണെന്ന പിചാഴിയ്ു്നു. 
എന്നാല്‍, പാപപ്പസ്തുകത്തിനെറ സ്തൂനത ഇവിടെയും പറ. 
ഞ്ഞേക്കാം, ഇവ എളുപ്പം തീക്കാലുന്ന ഒന്നാണെന്ന്‌ പറ 
ജേണ്തിപ്ലല്ലോ. 


നട്ടും നാട്ടഭാഷോില്ാലയങ്ങളും പർ 


ലയമേ വിക്ഛലയങ്ങള്ില്‍ ഒര്‌ മപഷ ക്രി പഠിപ്പി. 
്യലണ്ടതാണെസ്സ്‌: ഒരിപ്രായം ഉണ്ടു്‌. സാധാരണ വില. 
കസം ലഭിച്ച രാം ചുരുങ്ങിയപക്ഷം രണ്ടു ഷേയെയിലും 
അഭിഞ്ഞിരി്ഡ്രണ്ടതാ്ട്‌.. ഇതു്‌ മലയാൂത്തിനെക്കാറം യ. 
പടിജില്‍ ഇരിയ്മ്ുന്ന ഒരു ദാഷയായാല്‍ നന്നാഷിരിയ്ലം. 
ഗ്ലീഷോ സുസ്രതാമാ ആയാല്‍ കൊ്ളമെന്ന്‌: വിചാ 
ന്നു, ഇതുകൊണ്ട്‌ ാഷാള്ഞാനാ ലിഡയന്നതു ശ്രദാതെ 
ബൂദരിശകതികളെ പലവിധത്തിലും പോംിപ്പിയ്യയും വിക 
സിപ്പിയ്്യയും ചെയ്ന്നതുമാണല്ലെ. 


.ാസ്ത്രീനിഷയങ്ങം ഇപ്പം മലയാമ വില്ല 'വയങ്ങം 
ഭി പഠാവിഷയങ്ങളില്‍ നിനനും ബിച്ചിരിയ്യയയാണഡ്ല. 
കാണേ മലയാല്േഭാഷയക" ഇതിനു വേണ്ടതായ കെട്റപും 
ഷിജോ ഇല്ലെന്ന, തക്കതായ പസ്കങ്ങരം ഇല്ലേ, മല... 
(ഭാളത്തില്‍ ഇവയില്‍ പ്രതിപാടിയയംന്ന ലസതു പേരും 
കം ഇല്ലേന്നുയ ഇവയെ ഇശ്ലീഷുവില്ലാലയങ്ങളില്‍ പഠിപ്പി. 
ന്മ ുകൊണ്ട്‌ മലയാളവി്ാചേയങ്ങളില്‍ ആവശ്യമില്ലെ- 
അം മറവമാകുന്നു ആട്ടം പറഞ്ഞിട്ടു കാരണത്തിനെറ യാ... 
(ാത്ല്യത്തെക്കിച്ചു' ഭഷാവിദശ്ധന്മാരുതന്നെ തി്ിചെ- 
യണ്ടതാണെന്നു മുന്പുതന്നെ പ്രസ്ലായിച്ചുവല്ലെം പുസ്തകം 
അമ ത്മ പേരുകളും ഇല്ലെന്നത്‌ ഒരു സമയം ശിയാ 
ഫരിിയാം. എന്നാല്‍, ഇങ്ജനെയുമമ പുസ്തകം ഷേയില്‍ 
ണ്ടാകണമെങ്കില്‍ അവയുചചഭമ, ആവ്യം കൂടി ഉണ്ടായിരി. 
യണം, ആവ്യമണേല്ലോ നിമമണേത്തിനുകാരണം. ശാ. 
സ്്രീഭപിഷയങ്ജാം മലയാളവില്ലലേയങ്ങളില്‍ പടിപ്പിയുചചക. 
എന്നു വയ്യ്ഡോദം തക്കതായിടടമേ പുസ്തകങ്ങളും ഉണ്ടാവും. 
അതുകൊണ്ട്‌ ാസ്്രയ സ്കാം മലയാളത്തില്‍ ഇല്ലെന്നു 
കമ്‌ മലയാള വിദ്ലാവയങ്ങളില്‍ ശരം വിഷയങ്ങ പടിപ്പി- 
യ്തരാതിരിയയന്നതിന്‌ ഒരു കാരണമാകയില്ലെന്നല്ലം അവയെ 


സപ (ചിന്താസന്മാനം 


പരിപ്പിയയ്യണേമെന്നുക്ളതിന്‌ ഒരു നി്ന്ധമാഷകാഴ്യം കൂരി 
യന്ന ഒആുളൂം അല്ലം ഡഘേട്ജോം. മണ്ടായേക്കാമെിലും 
അല്ലുകാലം കൊണ്ടു അവ തീരെ തീന്പോകുന്നതുമാകന്നു. 
എന്അയന്തെയുമല്ല, ഇതര്‌ മലയാള േയുചമാത്രംവന്നകൂിടമ. 
സ്ത്ുനതയും അല്ല, എല്ലാ ഭാഷക്കും അവയുടെ വള 
ചൂടില്‍ ഈ ഘട്ടം ഒഴിയ്ക്കല്‍ നേടിടാവുനാതാണ്ട്‌. ചില ഭാ... 
ഷം ഈ ഘട്ടത്തെ കന്നുകികയും, ചിലവ ഭരം ഘട്ടത്തില്‍ 
എത്തിടിടപ്പയും, മറ൨ ചിലവ ഇതില്‍ ഏത്താരിിയ്യയമാം 
്ട്‌ ചെയ്യുത്‌. (നമ്മക്ക്‌ ഉഞ്ഞാനുവും വിദ്യയും മറവംവ 
,രിച്ചുപരുദ്മോവം ഭാഷയും ആദിവൃദ്രിയെ പ്രാപി. മവ 
ാമേമാഷ ഇദം ഈ ഘട്ടത്തില്‍ എത്തിയിയ്യ്യയാണട്‌. 
അതിനെ ഇവിടം കടക്കുന്നതിന്‌ സായിയ്ലണ്ട ചുമതല 
ഷാളികാനികഠക്കുള തായി തോന്നുന്നു. ഷയില്‍ വേണ്ടതായ 
പേരമരം ഇസ്റുന്നമതും ഇതുപോലൈതഭന്നയാണിലല്ലാ. 
പ്പം ഇഫഗ്ലീഷില്‍തന്നെ ഉപപയോഗിച്ചുവരുനാ സാക തി. 
ക ശബ്ദും യുടെ ആള, ഘട്ടത്തില്‍ ഉണ്ടായിരുന്ന, 
ല്ലെന്ന്‌ തീച്ചിയാണല്ലോ, ശാസ്തരസംബന്ധമായ പട്ടാള. 
സവയം അടിലും പദിച്ചയന്നതിനോടക്രി ഇവയെ ലാദിന്‍ 
ഗ്രീക്‌, വവവായ ഭാഷകളില്‍ നിനും സ്വീകരിയ്്യയാണ്്‌ 
ചെയ്തി. മലയാളത്തിന്‌ ഈ മാരിടി സഷ്മായം സട 
സ്്തത്കില്‍ നിന്നം ലമീ്ല്വുന്നതാണ. ആലയം ഈ വക 
ബ്ദം ഒരു പുതുമ വല്ലതും വന്ക്ൂടിയേക്കം. 
നാന്‍ കാലക്രമേണ മറ വസ്തൂ്കളപ്പോലെ ഇവയും പ. 
ചായം കൊട” പഴ്മയമവയായിന്കി രം. 

ഇശ്ലീഷു വില്ാവയങ്ങളില്‍ ഈ വിഷയങ്ങാം പഠിപ്പി. 
ണ്ടെന്നുമമ ത്‌ മലയാളയിളലയങ്ങടടില്‍ പടിപ്പിയ്യം. 
ന്നതിന്‌ എങനെ കാരണമായിത്തീരുമെന്ന്‌ അദി 
യർ. ഒന്നിലെ വില്ലാത്ദികളല്ല മററതില്‍ പിയ. 


തു്‌. പിട്ലത്ടിക്ടില്‍ ദ്രടിഭാഗവും മലയാള വിദ്യാലയങ്ങളില്‍ 


നാട്ടപേയും നാടഷോ ിള്ാലയങ്ങളും വ, 


ആണ്‌ പരിയ്ുന്നതുള്‌. എല്ലാവക്ം ഇഫ്ലിീഷ്്‌ില്ലലേയത്ത- 
ഭിള്‍ ചേര പറിയുചന്നതിന്‌ ശക്തിയുമില്ല. പാശ്ചാത്യരാജു 
ളിലെ പഴിഷ്ഠാട്ടടെ ഫലം മലയാളിച്ലാതിരികംക്്‌ 
രി ഏറക്കുറെ ലഴിയയുന്നതു്‌ നന്നായിിയ്യയയിഡ്ലര്‍ 
അവക്ക്‌ ഇതിസറെറ സ്വാട്‌ അടിയുസതിന്‌ ആഗ്രദം ഇല്ലേ - 
അവരുമൊ? ഇതു്‌ ഇവരെ സംഭവസ്ധിക്ചിടവതാളം ഒരു 
(*നോസ്വാദ് ഫലമായിരിയുചഛമാ! ഇള രാജ്യയ്ിനേറയും 
നങ്ങളും ന്മയയചതകന്നതല്ലായാ? ഏല്ലാ മലയാളി 
ഭരലയ്ലം ഒരുപോലെ ഇടിയ്്ണമെന്നല്ല പറുന്നത്‌. 
ഭയന്റതരം രില്ലാളൂസം നംന്നതായും ഇം്ലീസവിപ്ലാലയ 
ഭ്മോട്‌* ഏകടേശമെങകിലും തല്ങ്ങളായും രാജത്തി അ 
ിടവിടെ പിച്ഛാലയങ്ങം ശരണ്ടായിരിയ്യ്ടതാെന്നുമാതര- 
മേ പറയുന്നു. മലജസ്രി്ലൂലയഞ്ങമക്കിച്ചു' ഇനും 
പ്രലതും പറവാേണ്ട്‌. അവയെ ഒക്കെയും ഈ ലവ ൭ 
പരന്യസത്തില്‍ അടകഷണമമന്ന്‌' ഞാന്‍ ഉദ്ദി ിടി. മല 
യാളഭാഷയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഇപ്പ 
ത്തെ സ്ഥിരിമയക്റിച്ച മാതരം ല്ലം പ്രസ്താിയ്യണമെ- 
ന്നേ രാമ. ശം നിഷയങ്കില്‍ പരപ്പെട. 
പിച്ിടടുമമ അമിവ്യായ്ങാതമന്നെ ശരിയാഷിട്ട്മവയാണോ 
എന്ന സംശയം ഉണ്ട്‌. അവയെ എല്ലാം ഭ ഇന്നിവിടെ 
ക്രിഷിരിയ്യുന്ന പിദ്വാന്മാനുടെ ബിയാമന്ന ഉദേറ്റില്‍ 
രച്ഛുനോമുന്നേരിനായിട്ട്‌ അവരടെ മുന്പാകെ സമയം 
യാ: ചെയ്തി മേയ്‌. ' സ്വാഭിപ്രായത്തെ യഷേഷ്കം പ്രക 
്ലിയയന്നതിന്‌: ൦ സര്‍ എനിയും" നംഭീടടശ സ്വാ- 
തനൂത്യത്തെ അമ്ിഷിതമാജവിധത്തില്‍ ഉപയോേ്പെടത്തി 
ഫി്ല്ലെന്നമ൯്‌' എന്റെറ സിശവാസം. ആരെ എതിലും 
കുഷിപ്പിയയയൊ മറെറ ചെയ്തിടണ്ടെമില്‍ ഞാന്‍ അവരോട 
മാപ്പുമോമിച്ചുകൊള്ളന്ു. ഇനി ഷാാപാഷിണിടെപ്പുററി 

ട്‌ കി പറ്‌ രം ഉപ്പയ്താസത്തെ അവ. 


ച കഴി പിണി സില്‍ മ. 


0) ചിനാസന്നാനം 


(നാനിപ്പിയ്യാമെന്ന്‌' പിചാടിയന്നു. ഷോപോഷിണിസര്‍ 
ഉത്ഭിച്ിട്ട്‌ പത്തുവഷത്തില്‍ കുറകയിച്ലെന്നാണ്ട്‌ തോന്നു - 
ത്‌. അതു്‌ പല തട്ദന്ര്ങളോടക്രിയാണ്ട സ്ഥാപി്ലപ്പെ. 
ഭൂിതെന്നം അടി ദെം, സർവകയായി ഒരു മാസികയും ന. 
െപ്പടന്ന്ട്‌. ചിലപ്പം ഇപ്പകരമുദ്മ യോഗങ്ങാം. 
ഇടത്തേബ്ലയമന്നതായും റിട്ട്‌. എന്നാല്‍ അതിനെ 
ആള ദത നിറപേറവന്നതിന്‌ എന്തെല്ലാം മം 
പരുനനണ്ടെന്നും, അവ എന്തുമാത്രം ഫാലപ്പടങ്ങമോയി 
ീനിടടുണ്ടെനനം മറവം നിശ്ചയമില്ല. രം സ നിമിത്തം 
നമാ ഉണ്ടായിട്ടുക്ളതെന്നുമതിന്‌ തക്ില്ല. എന്നാല്‍, 
ചി ദൂഗുനന്ങളില്‍ എന്തുമാത്രം സാധിച്ചിട്ടു്ടെന്നള്കതാട്‌* 
അദിദയണ്ടതു്‌. രേം സഭയുടെ ഒരു ഗെരരേത്ടിനും സ്ഥിര. 
യയാ മറവാ ഗവര്‍യേന്‍റില്‍ നിന്നും ഒരു അംഗീകരണം 
സമ്പാടി്റ്ബങതമ്യവേദ്യമാന്ന്‌. എനിയ്ലു്‌ തോന്നു 
(അപ്പാ ഇപ്രകാരം ഒരംഗീകരണം ഉണ്ടെന്നുതോന്നില്ല) 
എന്രമാതിടി അംഗീകരണമാണെന്ന്‌ നിക്കം ചോദിയുചമ- 
ക്രിമി. മലയാള ഷോ, മലയാളനിള്ലാള്ോസം, മയാള 
പ്ുസ്തകങ്ങം മുവയെ സംബന്ധിച്ച കാദ്യങ്ങഠം തിച്ചിയ്്യായി 
ഗരപര്‍യേര്‍ദിനെറ മാകെ പടുമ്പോദം രം സഭയുടെ 
അമിപ്രയേം ആവമ്യപ്പേട അെണ്ണം ഗവര്‍ന്മേന്‍റിന്‌: 
രം സര്‍യെഴിച്ചു്‌ ഒരു വിശ്വാസം ഉണ്ടായിരി്കുങ്മെ.. 
ണാണ്ട്‌ മൊന്‍ പറഞ്ഞതിനറെറ സാരം. 


ഇപ്രകാരം ഒരു വിശ്വാസം ജനിപ്പിയയന്നതു്‌ എന 
യാമനനൊനട്‌ സംശയിച്ചേക്കാം. അതിലേയയ ആളുമായി 
ബന്ത്‌ ടം സഭയില്‍ ചെയ്യുന്ന നിശ്ചയം, രോ സ 
അതാതണ്ടില്‍ നടത്തുന്ന കാട്യോം, സഭയുടെ ദ്േ്ൃ്ജം 
ഇവയെ ഗവയേന്‍റിനെ ധടിപ്പിച്ചുകൊണ്ടിഴിയും, രം 
ഉട്ദതൃങ്ജാം നിദേറവന്നതിയ്‌ അതിന്‍െറ സമ്ഥായം 


ാടടൂഷേയും നാടടര്‍ഷോ പിദ്യാചയമ്്ം വന്‍ 


അപേക്കിയ്യയയും ചെയ്യുകയാണ്‌. കേരളടടെകക നോക്കിയാല്‍, 
ഇപ്പകാരമുമ്മ മറെറാരു വിദ്ധല്‍സർ ഇല്ലേന്ന്‌' നിസ്സംശയം 
പറയാം. അങ്ങനെ ഇടിയുചാമ്പാരം ശം സഭയുടെ അഴി 
പ്രാധ്ജാം ഗവി സ്വീകാമായിരിയയ നേത 
മള. ഇപ്രകരം ഗവമ്ന്‍വരായി ഒരു സംബന്ധം 
സദ്ധാഥിയുുന്നത്‌ സഭയുടെ ഗെരവേ്ളിനും പ്രയോഴനത്തി- 
അം ഏ്റാവും അനുക്രലമാിട്ടുതമ. ഒരു സംഗതിയാണ്‌. ഇനി 
ഒന്നപറവനേമമത്‌ രം സിയെ ചിവ വഭപ്പൂുകം ആയി 
പിരി്യ്ടതിനെര ആവ്യകതമയെക്ിച്ചാണ്‌ ദസ 
യുടെ ഉദ്ദേശം പലതും മ്ജല്ലൊ. ഏലാ ലര. 
അര്‍ഭേയും സഭ പൊതുവായി നടത്തുന്നതു്‌ അത്ര സകരമാ- 
ണെന്ന്‌ തോന്നനനില്റ, ുസ്തുകങ്ടരം, കഷിയകം ഇപയെ 
പരിശാിയുന്നതില* ഒരു വരപ്ലുക ബൃതന പുസ്തകം 
രിമ്കിയ്ന്നതിനുത്സാഷിയ്ല്യയോ ൫. സാഷിപ്പിയ്യയോ ചെയ്യു 
അതിന്‌ മറെര്തു ക്യൂ, ഭാഷാന്തരം ചെയുന്നതും മറവം 
റൊ പരപ്്ും, അല്ടിയ്യാതെയം അപ്പസിാങ്യേ 
മിരിയ്യയന്ന പഴയ കൂതികടെ യതോ പ്ര്ിദീകടി 

ന്നതിന്‌ ഒരുപകഡ്പം, മാസികകളിലും മറവം ഷോ സം- 
്വന്ധമായി കാ്മന്ന ഖപസ്ററസങ്ങളെ ശേഖരിയ്യന്നതിന്‌' 
കന്നം ഇപ്രകാരം പല ദ്ുകളായി പിടിച്ച്‌ പ്രത്യ 
ചുമതല നദ്യുന്നതായാന്‍ കാം നടക്കുന്നതിന്‌ അധിക. 
സൌകഷമുണ്ടാകമെന്നു തോന്ന, ഏന്നാന്‍ം, സോംഗജജറം 
ചേരെ വോജിയുമമവരാകയാല്‍ ഇപ്രകാരമുള്ക, ലുമലെകാം 
കൈയ്യോ എന്നും, കൈയേററാവ്‌ തന്നെ അവയെ നിറം 
വേറവവാന്‍ സാഗിയയ്ഛമോഎന്നും ചോധിപ്പക്കാം. എന്നാല്‍, 
ഇവര്‍ ഷോപേഷിണി സമഗജാം സൃന്നനിലയില്‍ ചി 
ച്മതലകാം മൈേറവ കഥിഞ്ജിടടല്പൊ. ആ ലക മം 
(തലകമെ ഏഏതുപ്രകാമോയാലും ഷിയാ കികയില്പല്ലും. 
അതിനാല്‍ ഇപ്രകാരം ുമതല ദിഭജിരുപന്നതുകൊണ്ട്‌ കൂ 
൫ല്‍ അസൊകള്ുമൊന്നും വരാനിടയില്ല. ഇനി ഒന്നു പറ 


൦ ചിന്താസന്താനം 


ാനള്ുതു്‌ ശം സഭവേക കാട്ടും നടത്തുന്നതിന്‌: അന്റ 
മെമിലും ധനവ്യയം ആവശ്യമാണ്‌. അതില്ല; ഏതെ 
തകിലും ഒരുമാഗ്ം ണി ടരാടട ഒരു മൂലധനം 
ശേഖഭിയ്്യാമെ്നില്‍ നൂന്നായിരിവൂം. ഇനിയും പലതും പറ 
ഹ ലാറ്ന യ്ഥം തിപ്പാരം 
ര സയുടെ യേവായ ആലാചനയ്ലയാടി അവരുടെ മു. 
(ബില്‍ സമണ്ിച്ചുകൊ്ളുന. 


൧൧. ഗ്രന്ഥങ്ങളും ഗുനഥശാലകളും. 


പില്യാളാസപ്പചാരടിനുതുകന്നതായ പല എട്ട. 
ഭൂ ലോകത്തില്‍ ഉണ്ട. വി്ലാലയങ്ജാം, സമാജോം, വ 
യനശാലകാം, വത്മാനപ്പുത്രോം, മാസികകാം, യ്രന്ഥ 
(ശാലകഠം ഇവയൊക്കയും പല ഖഴിയ്്ാണെരിലും രം പി. 
ഷയത്തില്‍തന്നെ പ്രവ്ിച്ചകൊണ്ടി രിയന്ന ശകരികളാം 
ണ്ട്‌. ഇപയില്‍വച്ച്‌ *്ന്ഥശാപകഠം? ഒട്ടും അപ്രധാന 
ജല്യത്തേ ഒരു ഭോഗം വഷിയ്ുന്ന്ടന്നുമതിന്‌' സംയ 
കല. ഇവയില്‍നിന്നും ഉണ്ടാകുന്ന ഗുണമ്ഭാം തിലും 
അടയിലും ഏറക്കുറെ ലൃത്യാസപ്പെടിന്നലേം, ബു വി. 
കരസേത്തിനും ത്തോനാഭിവ്ൃരിയയചം ഇവകളെപ്പം ഒന്നുപോ- 
ലെ അനുക്രികളുയിത്തന്നയിരിയുനു. വിപ്ാസേത്തിന്‌* 
(ഓം അധികമായി അവലംബിയ്്നതു്‌ പില്ലലേയങ്ളോണട്‌. 
ഇവിടെ നാം വില്ലാസബ്ധാാനമാണ്‌ ചെയ്തുപോന്നതെന്നും 
നാം ിചാഭിച്ചുവരുന്നു. എന്നേ, വാസ്ത്രം നോക്ന്നതാ._ 
(യാല്‍ ഇയിടെ നാം ചെയ്യുന്നതു്‌ സ്വയമേവ വില്ലയെ സ. 
ാിയയന്നതിന്‌' വേണ്ടതായ ശരിയെ സ്വാധി, മാത്ര 
മാണ്ടി. നം യിദ്ലാലയങ്ങളില്‍ നിന്നും പുറത്തു വരുന്നതു്‌ 
അളസ്തി്ലന്മാരെ "ന നിലിലാണ്ട്‌, യഥാതിമത്തില്‍ നാം 


ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും ഥം 


(്മരദ്ലവി്ലനമാര്‍ "മാത്രമേ ആടിിയ്ുന്ുള്ള. രം സ്ഥി. 
ിജിലാണ്ട്‌ നം അല്ലമായി തൊഴിലുകളിലൊ, അധികമായി 
ചുട്യോശത്തിലോ ചാടി ലീഴന്നമ്‌. നിവൃത്തിയും മരം 
പേണ്ടി നുമുക്കിപ്രകാരം ചെയ്യാതിരിയ്കയാനും നിവൃത്തിയില്ല. 
ഈ സ്ഥിതിയില്‍ നമ്മില്‍ പലരുമായും വിളള്ശേസേത്ിനെറ 
പരിധി, വിയലേയത്തില്‍വല്ല പ്രാപില്ച കാഷ്മയില്‍ തന്നെ 
ഇരിയന്നതളതെ അദ്യമിലം ിസ്പാരം പ്രാപിയയനില്. 
നമ്മുടെ തൊഴില്‍വഴിയയക്‌ നേടിടന്ന ജ്ഞാന ശകല്്ൈ 
അം അല്ലല്മയി സംഭടിയുന്നണ്ടോയിരിയ്ാം. എന്നാല്‍, 
ഇതുകൊണ്ടുമാത്രം ബുദിഴ്്ാവശ്യമായവിശലേതയെ വികട 
സമൊ സിരിയല്‍ തമി. *മദഷ്യമെല്പാവരും അവ 
ടെ തൊഴിലുകാംകുടിമകട്ാണ്ട്‌" തൊരിലുകറം നയിയുചന്നു 
ഇട വധിയെയല്ലാതെ ബുദ സഞ്ചരിയ്്യില്പ. ഇങനെ 
(നമുക്ക്‌ ഒരു പ്രകാരം നന്നെജ്ിലും, മറെറേപ്രകാരം അന 
ഭിചഷണ്ടീയമായ, മജ ഏ്കാഗലിത്തതം വന്ന്നു 
എന്നാല്‍, ഭം സ്ഥിതി സ്വഭവഗുണത്തിനാകട്ട, ഇന 
അന്ധാടനേരിനാകടട്ടേ തന്നതല്ല ഇത്ാനേയുള്ള ബു 
ത അതിന്‍െറ മുന്മില്‍ സമദ്ിയപ്പടന്ന ഏതു കാലത്തെ 
സംബന്ധില്ലും നിര്‍ദദാക്ഷിബ്ബമായ ന്നമോഷധ വിവേചനം 
ചെയ്യുന്നതിന്‌: ശകരിയുണ്ടാവാ൯ തമമിപ്പ. നാലു വശത്തു 
(ജിന്നും ഒരു കാ്ത്തെ പല്ാലോചിയുചുന്ന ബിക, യം 
ശ്രാതിസ്മിതി ഗ്രഷിയ്യ്യാന്‍ സാധി്യുളളും ജ്ഞാനത്തിന്‌ 
പരപ്പോണുമുമതക്‌. അതുകൊണ്ട്‌: ബുദിയയ്ം രേം മാതിരി 
പിപ്ലൂണ്ടായാചേ സുമ ഗുഫണത്തിനുതകഷയുളളം അതി. 
ഇന്‍ തൊദിള്‍മുലം വന്നക്രടാവുന്ന ബ്രദിയുടെ ഒതുക്കും 
അല്ലല്‍ വിസ്താക്കേറയി൯്‌ അപ്പൊട്പ്പോം പരിഫാരം 
ചെയ്ണ്ടതായിരിയു്നു. ഇതിന്‌ ഗ്രമ് പാരായണം ഒരു 
ഇള പ്രത്യെഷേധമാണ്ട്‌. ഒര്ആസ്ലവിട്യനനായ മനുഷ്യന്‌ ഒരു 
(ലിഷയത്തില്‍ പൂ്്റാനുവം എല്ലാ വിഷയങ്ങളിലും സാ. 


൪൨. ചിന്മാസന്താനം 


മായ്ത്യ ജമ്മാനുവും? പേണ്ടതാണെന്നാണട പല മഹാന്മാരും 
ശ്യം അടിപ്പായം. ഇത്‌ ഒരാദശേമായി മുന്പില്‍ വയ്ക്ാമ.. 
അല്ലാതെ, രണ്ടും മനുദ്യന* സാധിയ്്ത്തക്കതാുനനന്ന്‌' തോ. 
അന്നില്ല, ഏഴിലും, ഇതിനെ ലക്കോക്കിക്കൊണ്ട്‌'പ്രവര്ടി 
യ്ന്‌" എല്ലാസ്ക്ാഴം നന്നായിരിഷുച. ഇക്കാഴ്യത്ിലാണ്‌* 
ഗ്രന്ഥശാലകമുടെ ഒിചുകൂടാത്ത ആം നമുക്‌ നേരിട. 
അത്ത്‌. ജോ തൊഴിലാളികളും അവരുടെ ഖിവുസമയത്തെ 
ിഷയന്മേരദ്രില്‍ യയ ചെയ്യുന്നതു്‌ ഒരുഡിധം ിത്രമവും, 
അ്യൂയയും പ്രത്രഷധവും, ബുദിയുടെ വി ശാലരയ്ു 
അന്ലവും, ഒരുമാതിരി വിനോദവും ആയിരിയച്ം. ഗന്ധ 
(ലേ ഒരു മാഫരദ്യത്തോടക്രിയ സ്ഥാപനമാണ്ട്‌. ഇവയ്യ് 
്രംശ്ചാത്യന്മാരുടെ ഇടയില തൂദപാലെയുമ യില നാം 
പയ്യുന്ിലല. ഇത്‌, പക്ഷം നയുടെ അതഞഞത കൊണ്ടാം. 
രിയ്യ ഗ്ന്ഥപാരായണദിഷയത്ടിലും നാം പിടന്ന 
ക്കം തന്തെയണ്ട്‌; പാശ്ചാത്ന്മാമ്ട്‌ ഒരുറച്ച ശീലവും 
ഷ്യന്‍ പാടില്ലാത്ത ആ്ശ്രവുമായിരിയയുന്നതു്‌, നമക്ക്‌ 
കേവലം ഒരു അവയ സൂഖാനവേം മാത്രമാണ്‌. മഹല്‍. 
ബദഭികമുടെ വിശിഷ്ഠ ഭാഗങ്ങ മായിട്ടമമ. സംസഗ്ലം നുമമ 
ഏതാം ഉന്നതി കാരണമായി പിയ എന്ന്‌ 
പറവാന്‍ പ്രയാസമാണ്‌. ഗ്രന്ഥശാലകഠം നമ്മേ സീമാ. 
(തീതമായ യിചാമ്്രമിയിലേയ വദി തുറന്നു വിന്നു, ഗന്ധ 
അറാം മനഫ്യിചാരത്തിനെറ മഘേടപേേതികള്ില്‍കൂടി നമ്മേ 
(ഇയിയ്യയും, മനഷ്യടെ വിഷിധാനുപേസ്ഥിരില്‍കൂടി നമ്മെ 
ലീനിയ, മന്്യോലോലാനകളുടെ അധീതക്ിലേയ്്്‌ 
(ഇമേ ഉയരുകയും ചെയ്യുന. ഗരന്വമങ്ങാം ഒരച്ടിക്കാന്‍റ 
ഒഴ്ികില്‍ കേവലം കടലോസും മഷിയും തുകും മാത്മാമന്ന. 
ഒരെ കച്ചവടക്കാരന്‌ അമു" ഒജു വ്യൃപോരസോധനും മാത്രമാ. 
കൂന. എന്നാല്‍, ജിജഞൊസയോട കൂടിയ ഒരു വായനക്കു. 
07 അവ അനര്‍ഘങ്ങളായ രരങ്ങാം അടങ്ങിയ സംപൂട 


ഗ്രന്ഥങ്ങളും ഗ്രമ്ഥരാലകളം ൯൩ 


ദം ആകുന്നു. ഒ ഗ്രമ്ധഥശാലയാണട' ജഥാതിറ സദ. 
ലാശാലയെന്ന്‌ കാര്‍ലൈയില്‍ എന്ന മഫാന്‍ പറഞ്ഞിരി-- 
യന്ന. *ഭൂതകാലത്തിനെറ ജീവന്‍ മുഴപനും ഗ്രന്ഥങ്ങളില്‍ 
കിടക്കുന്നു." മനുഷ്യര്‍ വിചാരിച്ചിട്ടുമേതും പ്രദ്യത്ിിടടുമേ. 
തും സസ്പാിച്ചിട്ടുമേ തും ആയിയനിട്മമ തും എപ്പാം ഗന 
അൂടെ ഉമ്ഥില്‍ സരക്കിയയപ്പുടിരിയുന്നു. വയാ. 
കഷഷ്യ്ത്തിനെറ വിശിഷ്ുസ്വാത്തു്‌ എസ്സ്‌ പറയാവു. 
രു ഗ്രന്ശാം; എല്ലാം കോണ്ടും പുണ്രമിയാണട്‌. നാം 
പരരിശുദോമായ മനാസ്സ്റാടകൂടി വേണം അതില്‍ പ്രധി- 
യ്യാന്‍. ഇതാണ്ട്‌' ലോകത്തില്‍ ഉണ്ടായിട്ടു അശദിരികളായ 
മഹാന്മാരുടെ വാസസ്ഥലം. ഒരു രാജാവു" ഗ്രന്ഥശാലയുടെ 
സ്ൂക്ഷിപ്പുകാരനായിരിയ്യാന്‍ ഇച്ഛില്ചതത്‌ അത്ൂതമല്ലപ്പെ. 
ഗ്രന്ഥശാലക്ംകൊണ്ടും ഗരന്ഥപപരയണം കൊണ്ടും 
ണ്ടാകുന്ന ഗരണ്ഭമ്ദപ്പുററി ഇവിടെ സദിസ്തരം പര 
സ്ാനിയ്ക്കണമെന്ന്‌ ഞാന്‍ ിചാടിയനനില്ലം അറ്‌ ഒരി. 
കല്‍ ചെയ്തുകഴിഞ്ഞു. എന്നാ, ഇതപ്പററി ഒരു സംഗതി 
കത പരരഞ്ഞുകൊ്ളേട്ട മറെറായഗുണവ്യം സമ്പാദിസ്ഡാന്‍ 
കിഞ്ഞില്ലെടിലും അതില്‍നിന്നും ഉത കൃഷ്ങ്ങളായ ആ 
ങ്ജാം നാം ഗ്രഷിയ്യ്ണ്ടതാണ്‌. ലോകത്തില്‍ ഉണ്ടായി 
ഭൂതും ഉണ്ടായിക്കൊണ്ടിരിയയന്നതുമായ പരിഷ്റാരജം 
ഒക്കയും ആദര്‍ശപ്രാപസിയ്ായി മനുഷ്യര്‍ ചെയ്യുന്ന ശ്രമം. 
തിനെറ പാലങ്ളോകുന്നു. ആദര്‍ശങ്മം പ്രായേണ മയം 
ഷ്യൂരാല്‍ അപ്പാപ്യങ്ങളാണെതകിലും അവയുടെ സാമീപ്യം ഏ-- 
ക്കുറെ നമുക്ക്‌ പ്രാപിയ്യത്തക്കവയാണ്ട്‌. ആദധഭോം ഇ 
ലാത്ത മനുഷ്യര്‍ ആരുംതന്നെ ലണ്ടായിിയ്്യയില്ല. കേവലം 
ശൂശപ്ോയനായ വനചര൯തൊട്ട്‌ ഭി്യജ്ാനമുമമ. മഹാ 
ആമാക്ഷര്‍ംവരെ ഓദോ പടിയിലും ഉമ. മനുഷ്യ ത്തിനു 
തരം ആദര്‍ശങ്മാം ഉണ്ടായിരിയം, ഇവയെ ആവമ്ം 
പോലെ യര്ടിയും ദേപ്പെടത്തിയും ശരിയാക്കുന്നതാ്‌. 


ര്‌ ചിന്താസന്താനം 


പില്ലാളസേത്തിമന്‍റ ഒരു പ്രധാനമായ ഉദ്ദേശ്യം. ഗന്മ- 
പ്രരായണത്തില്‍ നിന്നും നമുക്ക്‌ ലഭിഴ്ലാുന്ന ഗുന്്ങളില്‍ 
പ്രധാനമായിടടുമത്‌ ഇതുതന്നെയാണ്‌ ഗു പാരായണം 
ലിഷയത്തിലും നാം ചില നിയമങ്ങ അന്ുകരിയ്ലണ്ടതാ- 
തരിരിയൂക്തു. “അധികം വായിയ്ലംണം; എന്നാല്‍, അധികം: 
ായിയ്്രരുതെ?നുകള സാരോപോദേശത്തെ സ്വീകരിയുുന്നതു്‌ 
(ഇന്നായിമിയചമെന്ന്‌: തോന്നുന്നു. അനേകം പുസ്തകം 
ായിയ്യാതെം വായിയ്ന്ന പുസ്തകം പല പരമിവ്ൃത്മിയും 
്രയോട്േക്രി വാജിയ്യണമെന്നണ്ട്‌: ഇരി സാരോ. 
(മ ദിവസം അഞ്ചുമണിൂറ്‌ എതുപുസ്തുകപും ലായിയയുന്ന 
മെന്‍ അല്ലകാലംകൊണ്ടു' ഒരു വിദവാനാകുമെന്നാണട്‌' ഡാ 
കൂര്‍ ജാണ്‍സനെറ ഉപമ (ഒതു കൊല്ലം പ്രായംതികം 
ജത്തേതും, തനിയ്്ിഷ്മിലപാത്തതും, പ്രസി സ്വയം. 
ത്തതുമായ പ്ൃസ്തുകം വാധി്ലയരുതെന്നാണ്്‌* എമേര്‍സനെറ 
ഉപദേശ. ചി പുസ്തുകങ്ങളള രചിനോക്കകയുംയചിലവയെ 
പിളജുകയു, ചിലചയെ ചവച്ച്‌ അവയുടെ പോഷ. 
കാം ഗ്രഫിയ്യയും ചെയ്രുണ്ടതാണെന്ന്‌' ലാര്‍ഡ്‌" ബേം. 
കണ്‍ ഉപോശിച്ചിിയുടന്നു. ഇപയെല്ലാം ആമയം പറഞ്ഞ 
ഉപദേശ്ങില്‍ അടങ്ിഷിരിയന്നതു കൊണ്ട്‌ അതിനെ 
ഓമ്മിച്ചിരുന്നാല്‍ മതിയാകം. ഗ്രന്ഥങ്ങളെ സംബന്ധിച്ച്‌ 
ഏററവും ന്ിദ്ദാക്ഷിബ്റനായ നിരൂപകന്‍ കാലമാ. 
അപ്പമപ്പോഠം ഉണ്ടാകുന്ന പുസ്തുരങ്ങളെ തൂക്കി നോക്കി 
നമില്ലാത്തവയെ പിറകില്‍ തമ്ളി സാമമോയുമേവയെ 
മാത്രമ ലോകത്തില്‍ നിലനില്ചാന്‍ അനുധിയ്യന്ുളള 
ഇപ്പരകാമമേമ. പുസ്തുമങ്ങാം വാഴിയ്ചന്നതുകൊണ്ട്‌ സമയ 
ദ്യം കൂടാതെ കഴിയം. അവയില്‍ ര്്ാജ്ങളായവ 
ഒന്നുംതന്നെ കാണുകയില്ല. ഇത്തരം പ്ുസ്തകങ്ങാം പക്ഷെ 
ുരുകമോയിരികാം. എന്നാല്‍, മ യിഷയത്തില്‍ അളലല്ലം 
തമാണ്‌: നാം പ്രധാനമായി ഗണിയ്യണടതു്‌. അതുകൊണ്ട്‌ 


ന്ധ ങളും ഗ്രഹ്ഥശാലകളം ൮൫൭ 


(ഈ ഗ്രന്ധ്ങം ശേഖഭി്ന്ന വിഷയത്തില്‍ അസാമാസററ 
മമായ വിവേകവും കരുതലും ഉപഠയോഗിയ്ല്േണ്ടതായിരിയു്നന. 
(നാം സ്റ്റേഷിതന്മാമമ തിര്ഞെടുക്കുന്നതുപോലെ പേണം പും 
സ്ലൂകങ്ങളെ തിരഞ്ഞെടുക്കാനെസ്‌: ഒരു മഹാന്‍ പറഞ്ഞി-- 
രിയ്നു. ആദ്യം പറഞ്ഞ സംഗതിയില്‍ നിന്ന പ്രയാ-. 
സവയം ദര്‍ഫഘടവും നമുക്കൊക്കെ ഏറക്കുറെ അടിയമല്ല. 
്ടിനെറ പരിഷയത്തിലും ബുദിമോശം വരുന്നതു്‌ ദോഷാ 
തുകമായിബ്ലവിയ്ുമെന്ന്‌. പറഞ്ഞാന്‍ കഴിുവല്ലെം, വി 
ഷയഗെരവം, വിഷയശ്ുദി, വിഷയയിയിധത്വം മോ മൂന്ന്‌ 
സംഗതികളെ മുന്‍ന്ദിവത്ങി പേണം നാം തിരഞ്ഞെടുപ്പിന്‌ 
ുനിയുവാന്‍. അപ്പടിപ്പിയയപ്പെടുന്ന പുസ്തുമ്ജാം കയും 
ശേഖരിച്ചു വമൂന്നത്‌ ആതു നന്നാന്നെന്ന്‌' തോന്നുനില്ല. 
പുസ്തുകേതിയില്‍ പുറപ്പെടുന്ന മന്ഷ്യയിചാം എല്ലാം 
ആ ഒരു കാരണത്തില്‍ മാത്രം സ്വീകായള്ജമായി ഗണി- 
യന്‍ പാടില്ല. അവയുടെയുകമില്‍ പപ്പും മോഷബി.- 
ജമ അജലികരങ്ങളായസ്തമം ലയി ന്നാം, 
പ്രസിദ്മായം സുസമ്മതന്മാരും ആയിട്ടുലവരില്‍ നിന്നം 
ത്ഭവിയയുന്ന പുസ്തുകംമാത്രം ശേഖഭിയ്ന്നതായാല്‍ രം 
ക ദോഷം മിയ്യവാവാനേടിടാതിരിയ്യം. *കയിയശപ്രാതി- 
രളിയിട്ട്‌ നമ്മുടെ ഇടയിലും ധാരാളം ആദുകരം ഗ്രന്ഥക- 
രക്കന്മാരായിട്ടുണ്ട്‌. ഇജജനെയുഭ്ളവര്‍ അന്്ുളമായ ൧... 
(ബഥപാരായണം കൊണ്ടും, അസാമാന്മായ ലേകേപരിചയം। 
കൊണ്ടും, സുസ്ഥിരമായ മനനശീലംകൊണ്ടും പിന്ത്പ) 
ഞെന്മാരായിതീന്റതിന്‌ മേല്‍ ഇതിലേയയ പുടപ്പെടുന്നതാ- 
യാല്‍ ജനുസാമാസ്കത്തിന്‌: അളവററ ഗുണംചെയ്യുവാ൯ ഇ. 
പരക്്‌ സാധിയു്നതാണട്‌.. ഇത്രയൊക്കേയും ക്ഷമിചചിരിയുച- 
അതിന്‌ മനസ്സ, സകളവും ഇല്ലാത്തപക്ഷം നിമ്മി 
അപ്പസ്തുകതം ചിരകാലം പുറത്താക്കാതെ സൂക്കിച്ചുപയ്യയയും 
പിന്നിട്‌ പരിശോധനുക്ിച്ച്‌ പ്രസിഭാം ചെയ്യും ചെയ്യുന്ന 


൬ ചിത്താസന്താനം 


കൊദകാമെന്നുതോന്നന്നു. ഗ്രന്ഥകാരന്മാര്‍ ലോകത്തില്‍ 
ഉപമഗ്ലക്കടെ സ്ഥാനമാണ്ട്‌' വഷ്ിയൂടന്നതു്‌. ഖല്തും 
ഒക്കെ എഴിിയിട്ടാല്‍ അപ ബാലന്മാരുടേയും അജ്ഞേന്മാരു.. 
യും മറ മസ്സില്‍ കടന്നുക്രി പല ദോഷം ഇട 
ജാക്ിരിിനമാം. നുമക്ക്‌' ലല്ലതും അറിയാമള്ില്‍ അ. 
ുക്കേയും പദ്യ രത്മിലാക്കണമെന്ില്ല, നമ്മുടെ ചുറമു. 
ഭി വല്ല വിശേഷ്ഞാനുവും നല്യാനുണ്ടെന്ന്‌' നമുക്ക്‌ 
ന്നെ ലിശ്വാസം ലന്നതിന്‌: മേ, നമ്മുടെ അന്ത 
രള രേഖടപ്പെടത്തുവാന്‍ തുനിയാവു.ഇത്രയും പറഞ്ഞതുകൊം 
ഒ പസ്തരകമുതമുകാരെ ഞോന്‍ അമൈല്പ്പേട്ജുകയാ.. 
ണെന്ന്‌ ആരും വിചാരിയ്യരുതെന്നുകൂടി അപേക്ഷിച്ചുകൊ... 
രുന്ന. മലയാളഭാഷയില്‍ ഇതരഭഷേകളെ അപേക്കിച്ച 
പുസ്തകം ഇപ്പം വരെ മറുലാണെന്ന്‌' സമ്മതി. 
ഞി. പഷേയുടെ അഴിവൃഴിയയം, സാഫിതൃസദ്ധ 
ത്തിനും, നാ ങ്ോയിലല്ലോസത്തിനും പുസ്തുമസമുദിത്യാ- 
പശ്യമാണട്‌. ഇരിയ വിദ്വാന്മാമ്്വേരും യതി... 
തുമ്‌. പിശേിച്ചും യാഭാഷയ" ഇക്കാല 
അല്ലം അധപതനം ആര്‍ക്ജപവും നേടടിടടും ഉണ്ടല്ലൊ. 
ാഥിമാനികാപ്‌ ഇത്‌ എന്യും വ്യസനകരമായ ഒരു 
സംഗതിയാണ്െന്നും പറയടതെ കഴികയില്ല. ഈ വിഷ 
കില്‍ പോഷിണി യൂടയും മറ ലിലപേത്ിനെറ 
പ്രിവി നമ്മുടെ ക്റര്ഥങ്ങളില്‍ ഇപ്പോഴും ചുരി 
ക്ിന്നതേയ്ളു. ഇതിനെറ നിവാണേ്ങിനായി എന്നെ 
ഭിലാപ്പവര്ടിയ്കയുണ്ട കാലവും സന്നിഫിതമായിരിയുകുനന. 
എന്നാല്‍, നാം ഇതിലേയുച്‌ ഒടധികം പുസ്ലകങ്ങം എററിരി 
(തള യല്ല വേണ്ടു, രു യുടെ സാഭിത്ൃസ്ധത്തി- 
നെ ബിലമരിയയ്നത്‌ ഗന്ഥ്ളുടെ എണ്ണം മാതരം കൊ... 
ല്ല. പ്രധനമാടിട്ട്‌ ഗുണപെരഷ്യളച്ചം കൊണ്ടും കൂടി 
യാണൈന്നുമതു്‌ നാം ിസ്തരിച്ചുകൂടാത്ത ഒരു സംഗതിയാണ്‌. 


നമാ ില്ാല്സേം ൯൭ 


(നമ്മുടെ പോേസ്ു നോടടടിട്ട്ക, ആ്ഷേപരത്തെ തിന്നതിന്‌. 
നാം ആ്ലമാി ചെത്തുണ്ടത്‌ എന്റെന്നാല്‍, രം അര 
പ്രത്തിനെ മലയാളഭാഷ ഒട്ടും തന്നെ അടിയ്ന്നില്ലെനന്‌ 
കതളിവിയ്യയാണ്ട്‌. ഇതു്‌ അധികം പ്രയാസംശൂടാതെ ഇനി 
സാധിയ്്രാമെന്നും നമക്കാശിയ്്ാം. സ്റ്ുകലാശാലക്രേടെ 
ശ്രദ നാട്ടേേഷകളില്‍ സവിശേഷം പതിച്ചതു തായി 
ാണ്ടനുണ്ടു്‌. സംഗതി. വിട്ട്‌ ഇരയും പറയേ്ടിവന്നതില്‍ 
യനക്കാടോട്ട്‌ മാപ്പു ചോദി. 

യനക്കാര്‍ മിന്നതിചികളാിരിയുന്നതുകൊണ്ട്‌ നാ 
എന്തെല്ലാം കരുതല്‍ ചെയ്താലും എല്ലാ കട്ടിലും ഒട്ട 
റെ അനിചഷണ്ിയങ്ങമായ പുസ്തകം ഉണ്ടായിക്കൊ- 
ആതന്നേമിരിയ്ും. എന്നാല്‍, അയ്‌ പ്രായ അല്ല 
്റാണെന്ന്‌ ഒരു സമാധാനം ണ്ട്‌ കലത്ങിനെറ ക 
ആനയും പൊമ്ുജനാടിപ്പിേത്തിനെറ , ഖരകിരണങ്ങളും 
ഏറ്‌ സഹിയ്യ്യാന്‍ പാടില്ലാതെ ഇവ പെളിയയവന്ന്‌ 
അധികം താമസക്ൂടാതെ വിസ്മൃതിയില്‍ ലയിച്ചു കേന്ന. 
രം മാതിരി പുസ്തുക്ജാംകക്‌ രണ്ടാംപതിപ്പ്‌? ഒരിയ്രലും 
ആവശ്യപ്പെടുകയില്ല, അഥവാ അപ്രകാരം വേണ്ടിയിരുന്നാല്‍ 
അഗിയിലേയ്യംമ പതിപ്പുമാത്രം മതിയാകും, ഇവരയേക്കൊ- 
ഒട്‌ ഗരന്ശാലകളുടെ ഉളളിലുമമ. ശ്രഭാവായുവിനെ ദൂഷിപ്പി 
തയിഭിയു്ുന്നതാണ്ട്‌ ന്ത്‌. 


൧൧൨. സന്മാഗ്ഗുവിദ്ാഭ്യാസം. 


തന്‍ഡ്യയില്‍ ഇ്പോംനടപ്പൂമേ പിദ്ദ്ാസ രീതിയില്‍ 
പ്ര സ്ൂനതകമും ഉണ്ടന്നും യെ പരിഫരിയ്യ്ുണ്ട 
കാലം അതിക്രമിച്ചിരിയ്യുന്നുവെന്നും പവഷ്ദം അഭിപ്പായമു: 
അല്ലാ. കായിക പിദ്യളസത്ില്‍ നമുടെ ദ്ര പേ. 


ല്‍വ ചിന്താസന്നാനും 


തിപപൈ പരിയ്തന്ില്ലെന്നും, സസ്മാ്റവില്ള്ോസം 
തീരേ ന്ുനനില്ലെനനം ഒരു വലുതായ ആക്ഷേപം പരന്ിട്ടു. 
മഞ്‌, മതസംബന്ധമായ വിള്യേസേവും ആവത്മാണെ- 
അമമവരും കുറവല്ല. ശരം വിഷയമ്ജളില്‍ ചിലതിനെകകറിച്ച്‌ 
്നാമിപ്രായേങ്ങം ഉണ്ടെടിലും, സന്മാദവിളള്ോസ 
ത്ജിനറെറ ആവമ്യകതയെപ്പററി അഭിപ്രായം ഒട്ടം ഇല്ല. 
എന്നാല്‍, വിഴ്ളാലേയങ്ങളില്‍ സസ്മാറ്റുഡിദ്യാളോസം നൂമ്യ-- 
അതു്‌ ഏതു “ിധത്തിലാണെന്ന്‌ ഇതേവരെ ആരും തി! 
പ്പടക്കിയിടടുമതായിക്കാണടന്ില്റ. ഇതില്‍ നിന്ന്‌ അനു. 
മാന്ത്‌ ഇത്‌ അതര എളുപ്പത്തില്‍ തിച്ചുയാക്കാവു-- 
(അ ഒരു സംഗതിയല്ലെന്നാണട്‌. ഇ ഇതു ഫേടമാടിനതി -. 
ഒന്നതിനുമ്മ കാണം എന്നാണേന്നും അരിക്ഞുകൂട. സ. 
രമാഗ്റരപേദേശങ്മാം അടങ്ങി സ്തരം പദിച്ചാല്‍ 
കൂതിജെന്ന്‌* ചിലരും, മത തത്ത്വം പടിപ്പി്യണ്ടത 
ണെന്ന്‌ മറ൨. ചിലയം അടിപ്പായപ്പെടു്നണ്ട്‌. എന്നാല്‍, 
പുസ്തകം മുഖേന സന്മാദലരയിട്ജ്യോസം നല്ലുന്നതുകൊണ്ട്‌. 
അധികം പ്രയോജനമുണ്ടാകമെന്ന്‌' തോന്നന്നില്ല. ഇങനെ 
മമ വെവധ ൃപദേശങ്ങം മനസ്സില്‍ കേറി ഇറമന്നതം 
ല്ലാതെ മോഷ്യെറ ജീചിതത്തെ ശുദ്ീകരിയുന്നതിന്‌' 
തിയകേന്നതല്ലെന്ന്‌ പല മഹാന്മാക്ടം അഭിപ്രായം ഉണ്ട്‌. 
മഷ്യലീയിതത്തിമന്‍െറ ബത്ത പ്രധാനവുമായ അടി 
സ്ഥാനം വികാങ്ങമാണ്‌. ഇവയെ സ്്രിയയാതമ വിഭ 
ഭൂസ്സം ഒരുത്തമ ബിദവാനാക്കിയേക്ഷമെമിലും, സമ്മാ. 
യാമന്നേരുല്ല. ഇപ്പാടിത്തെ രീതിയിലുള്ള. ിട്ലാല്യോസം ഇ- 
യെ തിേ സ്ത്ശിയനില്ലെനന' പറവാന്‍ പടില്ല. എ- 
(സാല്‍, അവയെ ധേഡേതുധോലെ സ്ഥിരീകരിയ്യയോ, ശര 
ചീകിയ്യയോ ചെയ്യുന്നുണ്ടോ എന്നമ്മ കാളും സംശയമാണ്‌. 
മം വിഷയത്തില്‍ നമുക്ക്‌ പല ദുഘടങ്ങളും നേരിടാനിടയും. 
ഒട്‌. നാം വിളക്േോസേത്ിനേറ ശരിയായിട്ടു ഉ്ട്യത്തില്‍ 


സന്നിഭം ൯൯ 


അദ്റതയുമ്ള. ശര വയ്യന്ില്ലെന്ുളളതള്‌* എല്ലാവക്ും അം 
രിാവുന്നതാണ്ട്‌, ിദ്യാത്ഥികഥം സല്‍സ്വഭാവികളായിക്കി 
മെന്നു. ഉദ്ദേകൃമല്ല നാം മുന്‍. ഭിവത്തി പ്രവൃത്തിയും 
തക്‌. ഓരോ വിഷയത്തില്‍ യറി നാല്പതു വീരം കിട്ടു... 
അതിനും ഇത്ര കഴിഞ്ഞാല്‍ ഉദ്യോഗം ലഭിയയന്നതിനും ഏത്ര 
ഭീതിയായാല്‍ ഫഥിയ്്മന്നാണ്‌. അധികം പേരും നോഷ്ടുന്ന. 

അര്‍റ്റോപകനും അഴ്ല്യതകമും തമ്മിലുള്ള സദേവാസ 
(സമയവും കാലവും വളരേ ചുരുങ്ങിയാണിരിയ്യന്നള്‌, അതു. 
കൊണ്ട്‌ം അല്ലോപകന്‍ ഉത്തമനാണെന്ന്‌. വിരിയുന്ന 
പക്ഷവും അയാളുടെ ജീവിതരീതിനല്ുന്ന ദൂഷ്ാനതം വിദ്യതേ. 
കൂട്ടില്‍ പ്രതിഫിയുന്നതിന്‌ അവസരം തീരെമില്ലാതിടി. 
(ന്നു, അര്്ോപകന്മാമര തിരഞ്ഞ$ക്കു്നയിലും നാം ശം. 
്ിധം യോഗ്ൃതകളളെയല്ലല്ലൊ സാധാരണ നോക്കിവരുന്നതു്‌ 
യലാക്ക്മാുടെ പികാര സമുച്ചയം രൂപീകരിയ്ാനും: 
ബപ്പെടാനും തുടന്നു ഘട്ടത്തില്‍, അവര്‍ അദ്ലേപകമാ- 
ടെ പ്രേരണാശിയുടെ വ്യപ്പിയില്‍ന്ിന്നംകന്നപ്പോകാ- 
ര തുടങ്ന്നു. ശരം സത്ൂനതകളെ പരിഫരിയന്നതായ ഒരു. 
ിട്യാദ്യാസഭീതി കണ്ടുപിടിയ്യുന്നതുവരെ സദ്മാദറുപില്യാ്ാസം: 
എത്രതന്നെ തരമിഷ്കപ്പെടലും മടിഷ്ഫാലത്െ നവ്യന്നതല്ല. 
പണ്ട്‌, ഗുരുശിഷ്ഠന്മാ൪ ഒരുമിച്ചു വസിച്ചുവന്നിരുന്ന കാലത്തു്‌, 
യുപാക്കുന്മാരുടെ സന്മാദ്റുസ്ഥിതി ഏതു പ്രകാരമിരുന്ന്ുന്ന: 
ആാലോചചിയ്കേണ്ടതാണട്‌'. സന്മാദ്റപേടേശങ്ജാം ഉരുവി- 
ഭീച്ചാല്‍ അവയില്‍ ഇത്ര എണ്ണം നാം ലംിച്ചു എന്നറി 
യുനെടുപ്പമുണ്ടെന്നല്ലാതെ വിശേഷ ഒന്നും ഉണ്ടാകുമെന്നു 
തോന്നുന്നില്ല, സമ്മാദ്രുതത്തവങ്ങം ഇന്ന്വയെന്ത്‌' നിശ്ച 
മില്ലാഞ്ഞിടടല്ല നാം അവയ പലപ്പോഴും ലംിയ്തുനനത്‌. 
രു സ്ത്ര മോഷ്ഠരിയുചചന്നതു്‌* മരു തെററായ പ്രവൃത്തി, 
(യാണെന്ന്‌ നല്ലപോലെ അറിയാമയിചും, വേറെ ഒരു ശരി. 
യുടെ പ്രേരണ കൊണ്ട്‌ പലപ്പോ്ും മോഷണങക്ഷററം ചെ. 


[7 ിന്താസന്താനം 


ന്നു. അതുകൊണ്ട്‌ നാം അിസ്ഥാനുത്തെയാന്‍ട്‌' ശരി. 
പ്പെടത്താന്‍ രമിയ്യയണ്ടത്‌. ജീപിതത്തെ ഉല്‍ രീതി 
രില്‍ നയിച്ചിട്ടുേവത്ടെ ചരിയങ്ങളും ഉത്തമന്മാരായിടടമ. 
അന്റോപേകന്മാരുടെ ദന്തം, ശരിയായി ഒരിയ്്പ്പേടന്ന 
പിദ്യാത്റിമനിരങ്ങദും രം വിഷയത്തില്‍ വഭൂരെ സഹായി 
രൃന്നപയാണ്‌. ഗ്രഹവും വില്ലയും ഒത്തു യോജിച്ച്‌ 
പ്രവത്ടിയൂന്നതും ഇതിലേയ്‌ അനുക്ൂലമായിരിയയച്നതാണട'. 
അന്ത്ന്മാര്‍ നല്യന്ന ഉപശതത്തോറം ബെലവത്തായിരി_ 
ന്നതു്‌ അവരില്‍നിന്നും അൃശയമായും അജ്ഞാതമായ. 
ലിധത്തില്‍ നമ്മില്‍ പ്രദവശിയ്യുന്ന ഗ്രദ്ധശകരിയാണ്ട്‌. 
ുണവും മോഷവ്യം പകരുന്ന ്യാധിപോലെയാണ്ട്‌. അം. 
ടുത്ത സ്വാസം കൊണ്ടു്‌ രണ്ടും എളുപ്പം നമ്മെ ബാ-. 
ഗിയ്ുന്നു. അള്ലേമപക്റെററ സാന്നില്ലേമാണ്ട്‌ പിദ്ാലേയ 
ായുമണ്ഡലത്തെ ശ്രധികരിയയന്നതു്‌. സ്മാ്സുിഷയത്തില്‍ 
(ബവവത്തായി പ്രവത്ടിയ്്നതു്‌ ദൂഷണന്േപാഠംതന്നെയണ്ട്‌. 
അതുകൊണ്ട്‌ അയ്യേംപകന്മാരെ തിരഞ്ഞെടകന്നേ കാളം 
തില്‍ അ്യംദേഗതി ചെയ്താല്‍ ഏറക്കുറെ ഉദി ല്ല ഫലം സി. 
ശരി്യ്ാവുന്നതാണ്ട്‌. ഒരുവിധം പ്രസംഗിയ്്യും,മറെറാരുവിധം 
പ്രദ്ൃത്ഭിയ്യ്യും ചെയ്യുന്നവരുടെ ദൃഷ്ാന്തം വിപരീതഫലത്തെ 
ഇദ്യനേണൈടുപ്പം. ഇപ്പം വിദ്യാലയങ്ങളുടെ ബാലു 
(രിമിത്തം അബ്ബപേകന്മാ അധികം ബേണ്ടിിരിയ്ംനതി- 
(നാല്‍ തിര്ഞെടടക്കുന്നതിനുമമ. തോത്‌ ശരിയായി ഉപ 
യോഗിയ്യ്ാന്‍ സെൌകയ്മി്ലല്ലൊ. അതുകൊണ്ട്‌ നമുക്ക്‌ 
കിട്ടുന്നവാരക്കൊണ്ട്‌ തൃഫ്തിപ്പെടേണ്ടതായിരിയയചന്നു. “അഭി. 
പി ഹജിസ്റ്റി"ച്ച്‌, ിദ്യാത്മികാം തെക്കോട്ടോ, വടക്കോ 
ട്ടം തിഭിയുമ്പോദാക്കയം അതില്‍ എഴുതുന്നതായാജ്‌, അം 
പര്‍ സന്മാഗ്സികളായിത്തിരുമെന്ന്‌ പലം അിപ്രായംണ്ട്‌.. 
ഇതു കൊണ്ടും വല്ലതും ഫല ഉണ്ടായിരിഷ്ലാം, ഇല്ലെന്നു പ 
ന്നതിന്‌ ഞാന്‍ സന്നനേല്യ, പക്കെ, അതിന്‌ ഇ 


കാശി 1 


ത്യം കൊടുത്തുവരുന്ന വിലയില്‍ നായിലൊരംശമെിലം 
ഉണ്ടെന്നു കാം സംശയമാസ്‌. കൂട്ടികരം കാട്ടുന്ന 
പ്രദം ഒക്കെയും റജിസ്തറര്‍ ചെയ്തു വയയന്നമു്‌ ഒരില 
രീയമായ ഏറ്റ്ടോണേോ എന്ന്‌: തി്യയാിപ്പറവാന്‍ പാ. 
ല്ല. സസ്മാദ്റ ബോധം ഉമ്മില്‍ തനിയ്ന്തിനു മന്‍, 
ബാലന്മാര്‍ ചെയ്യുന്ന പ്രവൃത്തികരള *സത്തെന്നൊ, അ 
സത്തെന്നെൊ'” വിപക്ഷിയുചഛന്നത്‌' ശിഷ്യ സന്മാഗ്ല്ദ്സി 
തെട്ിഞ്ഞവിദ്‌ ഒരുറെറന്നു തോന്നുന്ന പരദ്യടടി സനമദറദഷ്ി 
യരില്ലാത്തവക്ട്‌ അപ്രകാരം തോന്നുകയിവ്ല്ൊ. അതുരൊണ്ട്‌ 
കൂട്ടികളുടെ തെറവകളൊക്കെയും കത്തികിച്ച ലച്ചംകൊണ്ട്‌ 
അവരുടെ ദാധിയെ മമിനപ്പെടതുന്നതര യാരമാനെന്നു 
അന്നുന്ില്പ. സ്വശകരിമൊണ്ട* ഭരിഴ്യയം, സ്റ്റേ കോ്‌ 
പശീകിയ്യയും, ദൂയന്മ കൊണ്ട്‌ പ്േടിപ്പിയ്യയും ചെയ്യുന്ന. 
(അല്ലേപേക൯ മത്രേ വിജയം പ്രാപിയ്യയയള. 


൧൯. .കാശി. 


രം പേര്‍ല്‍ എന്തെല്ലാം തത്ത്വങ്ങറം ഗരീകരിചദി. 
നൻ ഇതിന്‌ എത്രമാതം ആമം്ഗ്ശരഭരിരണ്ട്‌. ശ 
ബ്ൂമാത്രയില്‍ ഇതു്‌ എന്തെല്ലാം സ്തൂരനകേയം വികാര... 
യ മന്തറില്‍ ഉ്ദീപിപ്പിയയംന? ഇത്‌ ഫിക്ക. കക. 
എത്രമാത്രം തൂതിമധുരമോയിരിയുച്ട. ലം പേയ കോം 
ക്കാത്തവര്‍ ഫിസുക്ഷളില്‍ ആരെജിലുമുണ്ടൊ* ഇത്‌ മന 
ഷ്്യമടെ ദഗ്നങ്ങളായ ആശകളേയും, പ്രാപ്്ങളയേ ആഗ 
ജ്യേയും, ധിയായ മന്്്റുമാധാനുത്തേയം സൂലിപ്പിയയംനന്‌ 
രം പേരിന്‍െറ ചുററും എന്തെല്ലാം ചരിത്ര ശകലം പ. 
ിപ്പിടിച്ചിരിയ്കു്ന! കാശി ഭാരതഖണ്ഡത്തിലെ “റോം” 
ആന്തെന്നുപറയാം. ഇതിന്‍െറ ഉല്ൂത്തി ദോമിനറെറ ന്ന 


൧൨. ചിത്താസന്നാനം 


പോലലെ കാലാന്ധകാരത്തില്‍ ലീനുമായി തന്നെ ഇരിയ്കുന്നു. 
ഇത്‌ ഒര പുണ്സ്ഥവം എന്നതല്ലാതെ പുരാതനമായ 
(ഒര വിദവല്‍സമ്േതവും കൂടി ആയിരുന്നു, ഇത്‌" വിവിധങ്ങ 
രായ വിഷമഘട്ടങ്ങളില്‍ പപ്പോട്ടം അകപ്പെടുന്നതിനിട 
ജി എനിലും അവയെ മക്കയും ലംഘിച്ച്‌ വിജയം പ്രാ-. 
പിച്ച്‌ ജീവസന്ധാരണോം ചെയ്തരവമന്നുപെന്നുഘത്‌ അതിനറെ 
മാഹാത്ത്യത്തെ സൃദിപ്പിയുന്നു. അന്യമത സംഗാരനിരത 
നായ അറംഗസീബ്ലിനെറ കഠിനമായ ത്ആൃക്രമണത്തില്‍ നിന്നും 
രക്ഷപ്പെട്ട സ്ഥവം വല്ലതുമുണ്ടെമില്‍ അത്‌" ഇതൊന്നു മാത്ര 
മാണെന്ന്‌ പറയേണ്ടയിരിയ്ചുന്ന ഒരു മഹത്തായ സമു 
ഭരായത്തില്‍ ഉദപ്പെട്ട്‌ ജനങ്ങളുടെ ഒകതിയിശ്വാസാടികരംക്്‌* 
കേന്ദരമായിരിയ്യചുന്ന ഒരു വിശു സ്ഥലത്തിന്‌ ആത്മരക്ഷ 
കും. ശകരി സ്വത്സിഭാമായി ത്തേ ഇടിയനതാണെ 
അമുമതിന്‌* രക്ഷമിലല. പോരില്‍ പ്രരോണ പരിവ, 
ചരിതപ്രസിദ്ധവും, വിദ്വല്‍സമേതവും കൂടി ആയിട്ടാണല്ലൊ 
ഈ സ്ഥലം ഇരിയ്യന്നതള്‌. മഹമ്മദീയ ചത്രവത്ടികളില്‍ 
(രിന്നും ഇടയ്ിടെ ഉണ്ടായിട്ടു ഉപദ്രവങ്ങം പല വിധ. 
(മില്‍ മോഷഫേതുകമായിതന്നുവെിലും ഭം സ്ഥത്തിനെറ 
മാഫാത്ള്യത്തെ തീരെ നശിപ്പിയ്ന്നതിന്‌ ക്ഷിടില്ല. അ-- 
ംഗസീ്ലിന്‍െറ കാലത്തുതന്നെ ൧൧00 ക്ഷേത്രങ്ാം നശി. 
പ്ിയപ്പടിണട്‌. കുരിഷിലെ പ്രധാനപ്പെട്ട ക്ഷേതം ഇ. 
പാം ഒരു മഹമ്മദീയ പമ്ളിയായിടണിരിയ്ന്നത്‌. ഇതു 
ശ്രമാതെയും ഇസ്പ്ാഠം ഉമ്ളുവതില്‍ ഒരു ക്ഷേത്രത്തിനറെറ ഒരു 
ഭാഗത്തു" മഫമ്മീയര്‍ കമ്മം കഴി്റയയും, മരെറായ ഭാഗത്ത്‌ 
ഹികം അല്പിനാടികരം ചെയ്തും ചെയ്തുന്നുണ്ടത്രെ. ഇ. 
നെ ഇരുന്നിട്ടും ഇപ്പോറം കാശിയില്‍ ൧൭൦ ക്ഷേത്രം 
ഉമ്മതായി കണക്കാകപ്പെട്ടിിയ്ുന്നു. ഇവ കരദാതെ വീഥി 
കളില്‍ മുൂലതിലും മുക്കിലും ചെരിയ ആരാധന സ്ഥവങ്ങം 
കണ്ട്‌. വമരമമാലമായിട്ട്‌ കാശി ബ്രിട്ടീഷു സാമ്രായ്യത്തിനെറ 


കാശി ൧0൩ 


്വജമമോയയുടെ കീഴില്‍ അഭിവൃദ്ധിയെ പ്രാപിച്ചുവരികയാ- 
ഞ്‌. കാശി ഗംഗതിത്തിലാണല്ലെ സ്ഥിതി മചയ്യുണ്‌.. 
ശ്രഗയുടെ സഥഥീ്യം കൊണ്ട്‌ കാശിസ്യ, കാശിയുടെ സാ- 
(അി്യേം കൊണ്ട്‌ ഗംഗയും മാഹാത്ല്യം സിദ്ിച്പതെന്ന്‌, 
അറിഞ്ഞുട. എങ്ങനെയിരുന്നാലും ഗഗാസ്സ്റാനും കൊണ്ട്‌ 
പരപോമാക്ഷു സിദിയ്ുരെന്്‌ ശിനുക്കം മിയ്്കവരും വി. 
വസി്ലുവുന്നു. ഗംഗയും കാശിയും ഒരമിച്ച്‌ സ്വക്ലിത്തില്‍ 
(രിം അവതരിച്ചതാണെന്നും ഒര്‌ ക്ൃതിഫം ഉണ്ട്‌. 
ോഗീരഥി എന്നുക്കു പേരുതന്നെ ഗംഗയുടെ ഉദ്പേത്തിയെ 
കറിച്ചമമ പ്രരാണകഥയെ സുിപ്പിയുുനന. 


കാശിയില്‍ പ്രതിഷ ഇന്‍ഡ്ടയുടട നാനാ ഭാഗത്തുനിന്നും 
രുന്ന തീത്റയാത്രമാമ്ട്‌ സംഖ്യയില്ല. ഇത്രവളരെ മ... 
ശ്ൂരെ ആകഷിയ്യൂന്നതിന്‌ ശരം സ്ഥലത്തിനുക്ള ശക്തി ഐ 
ായിരി്ല്ാം. മന്ഷ്ഠ്റയത്തില്‍ സുബ്ബേമുലമായി ൮൦. 
(ഒരിഡ്്ന്ന ഒരു ലിശ്വാസം തന്നെ ആയയിരിസ്ല,ണം. മ. 
ക്ക്‌ എല്ലാവേക്ം അവരവരുടെ ദുഷ്‌ രതങ്ങമുടെ ഫലം, 
പരരലോകാന്ദരേത്ിലേയ്ചം നീട്ിവയ്ക്കാതെ ലല്ല വിധവും 
(ഇവിടെവച്ചുതമന്നെ ദൂദീകരിച്ചാല്‍ കൊള്ളാമെന്ന്‌ ഒരാഗ്രഹം 
കണ്ടാമന്നതു" സ്വാഭവികമാണല്ലെ ഇതിന്‌ ഒരു വഴിയും. 
ണ്ടെമില്‍ ആദിലും ിട്ടകളയുമൊ? കാശിജാതരയും ഗംഗാ 
ശനം ഇതിലേയ്യ്‌ കൈകണ്ടമാദ്ലിമാണെന്ന്‌* പുരാണാ.. 
ഭകിഡം റവം ഘോഫിഷ്പ്പെടിരിയസ്വോംം ആ മാസത്തെ 
(തന്നെ അവലം്ിയ്ലാ്‌ ആരാണ്‌ തനിയാത്യുത്‌* പര. 
ലോകം എന്നുളത്‌" എസിടെയാണ്െന്നും എന്നാണെന്നും 
ആകം തന്നെ അറിഞ്ഞുകൂട. അവിടെയാണ്‌ മനയുടെ 
(ഐഫിക പ്രൃതഭികമെപ്പററി പിചാണ്നേ നൂടത്ഴി ിധി 
ചഗ്റിയയന്നതെന്നും ചില വല്ലത്ത സംശയം മനസ്സിനെ 
ബാധിച്ചിട്ടുണ്ട്‌. രം വിഷയത്തില്‍ മദഷ്യര്‍ അസാമയ്യ്േ. 


ദ്‌ ിന്നാസന്താനം 


മായ ഭയത്തിനും വ്യാകലതയ്ചം അധീനന്മാരായിട്ടാണിിയ്ും-- 
(ണത്‌. ഇവ്യരരേ പരിഹാരോ്സും ജേടെ്ിലും ചുണ്ടികകാ.. 
.ഓിയ്കത്തേ താമസമൊയുളള. അതിനെ അലംിയ്്കന്‍. 
ഇതാണ്‌ കാശിയാതരയുടെ രഫസ്പം. ഇപ്രകാരം മനസാ. 
ക്ഷിയുടെ ശല്യം നേടിഭാത്തദിധതരില്‍ ജീ ഗിതം നയിയയുന്ന.. 
രും ഗരഗസ്റ്റനേം ചെയ്വണ്ടല്ലേമ. ഇവരുടെ ഉട്ടേം 
പ്രോകയത്രേയില്‍ േണ്ജിചരന്നതായേ സുരൂതമായ പാ. 
ോയം സന്പാരിയ്്യനോയിടടാണെന്ന്‌ .വിചാിയ്റയാം. ഇങ്ങ. 
നെയല്ലാതെ കേവലം ദേശസഞ്ചാരതല്ലൂതേകൊണ്ടും ചിഖര്‍ 
കാശിയാതര ചെയ്ുന്നില്െന്നില്ല. ഏന്നാല്‍, പുസ്സസ്ഥലസ 
യിന്മൊണ്ട്‌ ഒരു ഫലവും ഇല്ലന്ന്‌ ആരും തന്നെ പറയ 
മെന്ന്‌ തോന്നുനില്ല. _ഭിദമമമോയ ഭകേരിയുണ്ടമില്‍ ഉദ്ദി- 
ഫലവും ഡധിയ്്ാതിടിയ്യില്ല, തീലണ്ടിയുടേയും റവം 
ആദ്ിര്‍മാപത്തിനു മര്‍പ്പ്‌ തീതി യാത്രക്ക്‌ അസാമാസറ 
ശേ കായദ്യയശം സ്യ്ക്്ടതായിന്നു ദൂര ിക്കകട്ടില്‍ 
ിന്നും പോയി മടങ്ങി വരുന്നതിന്‌ അഞ്ചാവമാസം വരെ 
േണ്ടിയും ഇന്നേ. മാറ്റും ഇപ്പുദ്തമപ്പോലെ സുര 
ഴിതക്ളല്ലായിരുന്നു, ഭക്ഷണാടി വിഷയഭാടിലും സെക 
രം കഞ്ഞി. രം വക ക്ലേശങ്ങം എല്ലാം സഫി- 
ച്‌ അധിടെ എന്തുമ്പോിയ് പ്രായേണ ആകം ഒരുവിധം 
സമാധനേബ്ുിയുണ്ടകോതികഷ്ലയില്ല, രാഗദ്ോഷാടികളും 
,ൂമിയ്ുന്നരിനിടയണ്ട്‌. മനസ്സരമാധനേത്തോടക്ടി ഉല്‍ 
ഷ്ിാര്ങളും രേശവസ്റ്രണേയും ഉദിയ്ു്നു. ഗംഗാജട 
ഒ്ജിന്‍െറ നമ്ല്ലുവും ഹത്തിനേയും മനസ്സിനേയും ശ- 
ഭ്രീകരിയയുന്നു. ഗംഗാജലങ്ങിന്‌* എന്തോ ഗ്രദ്ധശമരിയു... 
രായിില്തയണമെന്നാണ്‌' പവരുടേയും അഴൂപ്പായം. യാ. 
തൊരു മാമിയ്്വും അതിനേ ബാധിയ്നില്ല. ്ലിക്ി- 
ലാക്കി സ്നജിച്ചാല്‍ പദ്മമാലം നിര്‍മ്മലമായിത്തന്നെ 
രിയ്യ. ഇതില്‍ എഡോ രസ്ം- ഉണ്ടായിരിയുണം. 


കാശി 1 


'ിയൂക്കാം വാജിഷ്യഭശയില്‍ എത്തിയാല്‍പിന്നെയുമമ. 
വലിയ മോഫം ഗംഗാസ്റ്റനേം ചെയ്യണമെന്നാണ്‌. കാശി 
ട്ില്‍വച്ച്‌ മടിയ്ന്നതും അസ്ഥികാം ഗംഗയില്‍ നിക്ഷേ-. 
പിയയന്നും മുകരിയ' ഉതതമമ്ലമാണെന്ന്‌ വിചാരിച്ചു 
പോരു, പലരും പൂദിന്മാരുടെ അസ്ഥികാം ഗംഗയില്‍ 
(ജിമ്ോപിയയന്നതിനായിട്ടം യാത്ര ചെയ്യുന്നു. എന്നാ, 
ഇക്കാലത്തുള്ള യാത്ര ആദിപണ്ടിവഴിയാകയാല്‍ കാലതാമ-- 
സമ കായളേശമൊ ഒന്നും യേണ്ടിവമന്ില്ല. ഇതുനിമി- 
(ഞം യാരക്കാരുടെ സംഘ്യ വഴിച്ചാണട്‌ വന്നത്‌. സുതം 
സദ്മാഭിയ്ന്നവരുടെ സാഖ്യയ എങ്ങനെയൊ. 

ചിചര്‍ പിട്ടുകാജമായിട്ട്‌ രസ്ഥില്ലാതാധിട്ടം കാശി 
പോകുന്നതായി ഒട്ട്‌. എന്നല്‍, ശം സേക്ഷയം അം 
(പിട എത്തി പരണത്തിനാഴിട്ട്‌ ക(ഡിയമിയയതുവടെ മാ. 
രാമേ നിലനില്ുന്നളള. പല വിധത്തിലും മനുഷ്യബുദിയ്‌ 
സമാധാനം ്്ടപിടടത്ത ിംകരിയഷയാ- 
കളിക്കുന്നു. 


കാശി ഫിദുമതുത്തിനെറ കോട്ടയാണ്‌. ഇന്‍ഡ്യയുടെ 
എല്ലാ വംഗമ്ളില്‍നിന്നും യവാക്ന്മോര്‍ മത വിൂ്്സത്ി 
(രായി ഇവിടെ വന്നുചേരുന്ന. ഇയിടെ വലിയ ലിയ വി. 
ഭവാന്മാരുളളതിനാല്‍ പേഭാന്മം മുതലായവ അളൃസിയു്ചന- 
തിന്‌ അല്ല സെരകഷ്യമണ്ട്‌. ഇപ്പം ഇയിടെ മിസ്സ്‌ 
ആന്ിബസന്‍റിനെറ ഉത്സാഹം നിമിത്തം ഒരു ദിന ക൪.. 
ഭ്‌ സ്ഥാപിച്ച്‌ നുടത്തിവരന്ത്ട്‌. ഇയിടെ ഷാന്യമത 
സംബന്ധമായ വിഴ്യാളയാസം നല്നനതു കൂടാതെ പാശ്ചാത്യ 
രീഭിയിലുക്മ ൭ല്‍കൃ്സ വിട്ാളാസവം നലയപ്പെടസാണട്‌. പ. 
കയ ഒരു സ്്ികലാശാലയും ഉ്ടകേന്നതിന്ള ലക്ഷണം 
ണ്ട്‌, ഇപ്രകാരം പുഞ്ജസ്ഥലം ഡു രാജാക്കന്മാര. 
ടേയും മഫമ്മടീയരജക്കേ്ാളുടേയം ഡ്യു ന്‍ സാരാഭൃത്ിം 


1] ചിന്താസന്താനം 


സോറയും ആദരിപത്യത്തിന്‍കീില്‍ നിലിന്ന്‌ ഇപ്പം പു 
കധികം അഭിവ്ൃട്യെ പ്രാപിച്ചുവരുന്നത്‌ നോക്കമ്പോം 
തിന്‌ എന്തൊ അനന സാധാണേമായ മാഫാത്യയം ഉണ്ട. 
അതന്നെ വിചാദിയ്യ്േണ്ടിയിരിയ്കന്നു. സമുദായങ്ജാം നശി- 
രന, സാമജ ശിഥിലിീരപിയന്നു മതോക്ക്‌ വ. 
ക്ഷയം സംിയ്ുന്ന. രാജയംധിപത്യം കൈ മന്ത. 
രിദ, മഹത്തായ മാററമേക്ക്‌ മദ്യ കാവ ഭൈ 
പരടിത്ാടികം സ്ൃശിഴ്ലയാതെ ഫി്ൂമരുത്തിനെറ മാഹാഞ്ലയ 
ചിംനറ്യം അതികന്‍റ കേന്ദ്രസ്ഥാനം ജിനുക്കടടെ ഐ 
ികസ്സു്രവും മോക്ഷമാദ് ഭധകവുമായിട്ട്‌ സുസ്ഥിരതയെ 
വലിച്ചും, അസ്റ്റമരു പ്രാസംഗിക്മായടെ ഗൂമത്ജികന്‍റ 
ഫി 
യ അടിസ്ഥാനമി്യേല്‍ സ്ഥാപിയ്്പപെടടിരന്ന മരുത 
മന്ത്‌" അതര സുസധാല്യുമാ ഒരു കാതാല്ലപ്ലെ 
എന്നാല്‍, കാശി പ്ുണ്ണസ്ഥലമാണെങ്കിലം അവിടെ 
(ടം നിലയം യോജിയ്ുന്ില്ലത്തേതായ മറവ വസ്തം ക. 
അപ്പുടന്ത മനഷ്യസ്വവത്തിനെറ റിപിധമുഖങ്ങളും ഇ. 
വിട കാണ്മാനേണ്ട്‌, ഭരി തു മി്ക്റില്‍, വഞ്ചന മറെറാരു 
ഭിഷ്ഡരിള്‍, നൈമ്ല്ലപ്ചം ഒരിടത്ത്‌, മാനി മറെറാരിടത്ത്‌ 
സാദരത്വം ഒരു ിഷ്കറില്‍, ദൈഷ്ുച്ം മറെറാജ ഭിഷ്ണില്‍, നന 
ഗം രമ മിഷ്ണറില്‍, ധന്ദാശ മറെറാരു മിഷ്റ്റില്‍ം യോഗികാം, 
വീണി, ഭരഭരികഠം മമററാര ിഷ്ണില്‍, ഷിയ വോ. 
ലഭ ഒര ിയ്റില്‍, മഹമ്മദിയ പര്ളികാം മററ മി. 
ലില്‍ ഇനെ പരസ്സുരൈപരീത്യമുമമ വസ്തം ഇയിടെ 
സ്ഥലം പിടിടചിരിയയ്ന, വിഥികഷുടെ ഇരുവശപും എ... 
ബും ഉനഹങ്ങളല്ലാത്തവയുമായ രോഗക്ങം ബാധിച്ചിരി-. 
ന നാലകന്മാരുടോയും, അംഗവൈകല്യം സംഭലില്ലവ- 
യം ികവകൊണ്ട്‌ നിറഞ്ിിയുംന. ഇഷ്ില്‍ക്രടി 
ചിയ രധാചചേഭ്‌ നേതി മേയും പന്ഥാവില്‍ 


റിഫലതയെ സാദ്ജീകിച്ച കാശി സ്ഥിതിചെയ്യുന്നു ശരി 


അ്തുപര്രി ലി 


(ടി ചരിച്ചുലേദമ അനുഭവം സിഭരിയുനനു, എന്നു റു വി. 
ദേശിയന്‍ പ്രസ്താവിച്ചു കാണുന്നു. ഏന്നാല്‍, ഇവയുടെ ൨ 
കെയും ഇടയില്‍കരടി ഹിന്ദുമതത്തിന്റെ നിമ്മചകിരഷങങറം 
ശോഴിയ്്യം, അസഭ്യം മനുഷ്യരുടെ ഫ്ൃഭയത്തെ ശരീക. 
രിഷ്ണയയും, ആശകളെ കതിമാമ്റുത്തില്‍ക്രടി ബ്രറതത്തിലേയയു്‌ 
(നയിയ്യയയും ചെയ്യുന്നു. *യഥാത്ഥത്തില്‍ ഇന്‍ഡ്യയുടെ ആ. 
മാവ്‌ ശ്രീകാശിയുടെ അധിനുതിലും സം്ഷേണയിലും ഇ- 
യ്യുന്നു 


൧൪. അഭ്യ്യാപകവൃത്തി. 


*നോക്കിടടുവേണം ചാടാന്‍" എന്ന്‌ മരു പിഞൊല്ലുണ്ട്‌. 
എന്നാല്‍, അഭ്കപേകസ്ഥനേതടിലേയ ചടന്നവര്‍ തില്‍. 
പശിയ്യടിയയ,ന ഭീികയെ മരമാതം അനുസരി 
യുസമ്ടന്നുമത്‌ ഏടുദ്ത്തില്‍ തീന്‍ 
പ്രയാസമാണ്ട്‌. അധികംപേരുടെന്മാ എന്ന്‌ സംശഷിസ്്ംണ്ട 
തായിിയുന്നു. അഥവാ ഇപ്രകാരം ചെയ്തില്ലെരിലം ഇ. 
(തിന്‍റെറ രിപരീതാത്ഥത്തെ അനസമിച്ചപ്പദയത്തിൽ നപ 
കൂണ്ടായപം മതിയായിരുന്ന. പാട്ട്‌ ക്കിയ തക്കം 
ഭില്ല, അദ്യപകന്ൃത്തിയില്‍ പലതും പല ശ്ര 
ടൂടിയാണ്ട്‌ പ്രേശിയ്മുന്നമ്‌. ചിലര്‍ കാലക്കോംമ്മിന്‌ 
രു മാഗ്ലൂരാിടടു, മറ൨ ചിലര്‍ കേവലം ഒയ നൊഴികിന്‌ 
വേണ്ടിയും, ഭവറെ ചര്‍ അന്റ ഡപ്പൂമേള്‍രിലേയം കയ 
അതിന്‌ ഒരു ചയിട്കലലായിട്ടും, ചുരുക്കം ചിലര്‍ വസ 
പ്രരിപങ്ി ഇവന്ിമിത്തവം അ്യപക്ൃത്തിയിഡയ്റ 
കാലവസതു്നു. രം ദ്ദ എല്ലം രമ്പോലചെ ഗ്രേ. 
ഷ്ലു്മാണെന്ന്‌* പറഞ്ഞുകൂട. ഏലം, അവയെ തി 
ിഷ്ണ്ളായി ഗമ്രിയ്ാനം പാടില്ല. മതില്‍ പലേരി 


ന) ചിന്മാസനമാനം 


ന്നി മാദദശ്യം ഏന്തുതന്നെ ആയിരന്നു ലം. 
േശിച്ചതിനദമേല്‍ തത്സംബന്ധമായ കൃത്യങ്ങളെ ശരിയായ 
ലിം നിദ്ഹിയുന്നതിന്‌ പണ്ട മാറ്റു്ജം ആരാഞ്ഞേരി-. 
ഒജിപ്രവൃത്തിയ്യണ്യു്‌ ദപേകയാരടെ എല്ലേ. 
യും ഏററവും ഗെരമറിയ ഒരു പുമതലയാണ്ട്‌.. ന്നാല്‍, 
ഭം വിഷയത്തില്‍ അല്ലോപകന്മാരില്‍ എത്രപേര്‍ വേണ്ടതു 
പോഖെ ്രമിയയനനുണ്ടെന്നറിയുന്നതിന്‌ അത്എടപ്പടില. 
പരക്ഷെ, മരിച്ചുക്ളവര്‍ പലരും ഉണ്ടെന്നുള്ള. സംഗതിയെ 
കയ്യ്നം നിവൃത്തി കാന്തി തമ തൊഴിലില്‍ 
വിധമമിലു പ്രതിപത്തിയില്ലാതിരുന്നാല്‍ അതില്‍ പി 
ഭയമോ, ഒ്യാതിയോ, ഉദി ലലഫലമെടു സദ്ധാിയ്ല്യാന്‍ കഴി. 
യുന്നതല്ല എന്നുമമ. പരമാത്ഥം നാം എല്ലാവരും സദാ 
ഓമ്മിയ്യണ്ടതാണ്ട്‌ം പരിക്കുട്തില്‍ വന്ന്‌ ഒജപിധം 
ഓല അഞ്ചോ മണികൂര്‍ കലിച്ചക്ൂടിയാല്‍ തഞ്ജ 
ചുമതല തിന എന്നുലിചാടിയുന്ന അ്തൂപകന്മാരടെ ൭- 
ഭൃബോധം ചുവടേ തെററിയ ഒന്നാണെന്ന്‌ മാത്രമേ പറയാ- 
ജള. അടതാകളുടെ ബുദദിശകതിയേ പികസിപ്പിയ്യ 
5 വുമതലയുമമപര്‍ തങ്ങളുടെ ബുദ്ിയെ സാസ്ൂിയ്്യാതെ 
പൃദയസ്മിതിയില്‍തന്നെ ലച്ചിജന്നാല്‍ വന്ന ഷിഷ്റം പ 
ജെരിടടരിയുന്നതിനേക്കാദം ആലോചിച്ചരിയുകയാണ്ട്‌ നന്നെ. 
അ തോന്നുന്നു. അനുവരതമായ ബുിയയംസ്ലണം ഏതെ. 
ശരിചും ഒരു തൊഴിലാളിയുച്‌ ആവശ്രമുണ്ടെയില്‍ അതു്‌ അലോ 
പരകനാണെന്ന്‌ ിസ്സംശയം പറയം. തനറെറ കൂളി ദിപ 
സംപ്രതി തേച്ച്‌ മുനകൂട്ടിപയം്നതാണ്‌' ഒരു നല്ലു ആശാരി 
യുടെ ലക്ഷണം അവനെ ബുദിയുടെ ഗതി, വളം 
വക്രത, സ്തൂ്ത മുതലായവയെ സ്ൂക്ിച്ചരിഞ്‌ പരിഫാ-- 
മോനും കണ്ടപിടിയുചന്നവന്‍* തന്‍െറ അധിനത്തിലുമ 
ബാവയ്മാമുടെ ബുദ്ധിയേയം വളയോ നിവക്യോ ഒരു... 
ഭയ്യാ ചെയ്യുന്നതിന്‌ ഏരുപ്പം സാധിയ്്ാവുന്നതാണ്ട്‌. 


അല്ലോപക്ൃത്തി 2 


ഞ്ടതത്തിിരിയ്ുന്ന ബുടിയുടെ അയ്ക്റ പ്രതിഘാരം 
അവയുടെ ദ്രഡധതയയചം വമ്പു അനുകൂലമാ ടൂ 
താണ്ട്‌. 


പാാപപസ്തങ്ജാം അദ്്യതാക്ഷംക്കാണ: അ്റോപകം 
ശ്മാകീല്ല ഏന്നുക്ൂ. വാസ്തവം അ്ലോപകന്മാര്‍ പലപ്പോഴും 
പിസ്തരിച്ചകാണ്ടന്നു. സി, വ 
ടരിലേടു്തു" അക്ഷാപ്പേതിയോ പടപ്രരിയോ പറമ്തു 
കെടക്കുന്ന ഒരു അ്ലേപേകന തനറെറ തൊണ്ടയെ അല്യം 
ക്ഴീണിപ്പിയ്യയും സമീപ. വായുവിനെ അല്ലം ചിപ്പി 
യ്യും ചെയ്ുന്നതല്ലാതെ തനേറയൊ അ്ലേതാപി൯റയൊ 
നസ്സിനൊ ബുദിയ്ല യാതൊരു ശൂൂമമൊ അ്വോനമൊ 
നലയന്നില്ല. ശരം പ്രദ്ൃത്തിയുട പടിപ്പിയ്? ഏന്നുമമ. 
പേരിന്‌ യാമതോരവകാശമെജിലും ഉണ്ടേ എന്നുക്ള ഭോഗം 
ആയാചിച്ചു തിച്ിപ്പെടത്തണ്ടതാണ്ട്‌. പപപസ്തകത്തി- 
ചമ ഒരു സംഗതിയെ താന്‍തന്നെ ആല്ലം സുമ്്യമായി - 
ിച്ച്‌ തന്‍റ യുകി, അനുമാനം, മനോധമ്മം, മനനം 
മുതലായ ബുദ്ധിശകതികം പ്രലോഗിച്ചു' ഒരു പുതുനിറം 
ലഭതിയതിനു മേല്‍ അട്ലേതക്കംക്കായി ഉപശിയ്യന്ന 
തായാല്‍ അദ്്േതാക്കം അതിനെ ലഘുവായും തല്പം 
ഞ്തോടുക്രടിയും ഗുഫിസ്ലംയും അവരുടെ ആലാചനാശകതിയും 
ണമ തട്ടുകയും ചെയ്യുന്നു. ഇപ്രകാരം എല്ല സംഗതികാം.. 
ക്കം അദ്യാപകനറെറ മനസ്സേന്ന മൂശയില്‍ ഉരുകി തെ. 
ഭിഞ്ഞ്‌ നിട്ുമിയൂചഛന്നതുകൊണ്ട്‌' പ്രത്യേകമായ ഒരു കമായ 
സിയ. മൃത പ്രായമായി പുസ്തകങ്ങളില്‍ ഭടനെ 
കഹാന്മാരുടെ ഉന്‍കൃഷ്യ്ങളായ അന്തം സജീവം. 
ഭായി ഭവിച്ച്‌ അദദ്രതാക്കമുടെ മനസ്സില്‍ പ്രദേശിക അ 
൫രികന്‍റ വളക്യയ്ഛതകന്നതായ ഒരു ചലനം ഉണ്ടാക്കുന്നു. 
ഉപ്പകാരം ഗരഫിയ്ന്ന സംഗതികാം ദൂഡമാജി നില്‌ 


പി ചിഷസന്താനം 


നതു ശ്രദാതെ ബ്ദ്ധിശതിയെ പശി [ന്നതിന്‌ സഹാ. 
ജി്്യം ചെയുന്ന 


മോനം ഒരു ബാവനേക്കാരം പിലയേരിയ വസ്തവാ- 
ഒണന്ത: രേ്പേകന്മാടില്‍ പലരും വിചരിച്ചുവന്നു 
അ അവരുടെ പ്രദ്യത്തിയില്‍നിന്നും ഉരിയയ്നതിന്‌ കാ, 

േങ്ങം ണ്ട്‌. ഇപ്രകാമമ വിചാരം അബദാമായി. 
ടൂതാണന്ന്‌ പറരയണ്റിയിരിയൂുന്നു. *ഞാനമമ ശതി 
എന്നമ്മ. പിയ പ്രമാണം പൃണ്ണുമാകി സവികടിയുചനാത്‌ 
ആല്ലോപോക്മാമം സംബന്ധിച്ചിടത്തോദം അലം ആലോ 
ചിച്ചിട്ടു വേണ്താണ്ട്‌. ഒരു പ്രമാണത്തില്‍ ഉഭ്ളേതിലധികം 
സത്യമുണ്ടെന്ന്‌ ലിചാരിയയ്ന്നതുകൊണ്ട്‌ അതിനെ കവിഞ്ഞ്‌ 
രി്യുന്ന രെ സാരമേരിയ ത്ബോത്ിനെറ സൂ ഗം. 
ഫണം സിഷിഷ്്യാതെ ലന്ത, മരുത്‌ സമ്പാ. 
രിയ്യ ഉപ്പദേശിയ്രാനൊ കഴിയുന്ന സകല മദിവുകള 
കാളം മരു മന്ന്‌ വിശന്നു, അിവിയ്‌' സ്വയമേവ 
പടയ്യുന്നതിനുഭള, ശക്തിയില്ല. മന്മഷ്യന്‌ തററ പ. 
(ാനാേരമായ ബുര്‍ലിയെ പിപ്ിയകകയൊ ബെപ്പുടത്തും 
യൊ ചെയ്യന്നതിന്‌* രോമം (രകേതിയണ്ട്‌. ഇപ്രകാഷ അ. 
്യപകന്മാക' ജ്ഞാന ശകുി, ബുദമിശമി ശരം രട്യുവിധം 
കരികളെക്കൊണ്ട്‌" പെരുമാറേണ്ട ആവശ്ലം ഉണ്ട്‌. ൭൮. 

(ധന്‍ ഇവയില്‍ ഒന്നായ * ജഞ്ഞാനത്തെ മാത്ര" അപരില്‍ 
കിചര്‍ ശ്രദിയു്നതായി കാണ്ന്നുളള.. ഇതുകൊണ്ടു മാത്രം 
കരിയമേന്തില്. 


ബാപന്മാതുടെ മനസ്സ്‌ അറിവുകമ്മക്ഷെണ്ട്‌ നിറയും 
അതുമാത്രമാമ്‌' അ്ലപകമാരുടെ കൃത്മെന്ന്‌* പിചാട. 
ന്ന്‌ ഒരു തെററായ അമിപ്പായമാണ്‌. അറിവുകരം 
കൂരിയുന്നരും മുപദദശിദ്ക അതുതന്നെ സംശയമില്ല, എ. 
ഞാൽ, ഗപ്രകാരം ചെയ്തുന്നതുകൊണ്ടു്‌ ബലേയ്മാമ്‌ സ്വയം 


അഭ്യപരദ്യത്തി ി 


ന നന്ന്്നതനത്ത്തത്തു 
ിടിപ്പാന്‍ സൂക്ക്‌ ത്ണ്ടതാണ്ട്‌. അനേക ശതാബ്ദം. 
ക്കിടയയ ഒപരുകി കൂടിക്കിടക്കുന്ന അദിവുകമള എല്ലാം ലൊ. 
ന്മാര്‍ സന്മാദിയ്ുണമെന്നു' സിദ്്ന്ിയയന്നതു്‌ ഒരു പിയ 
ഞറാണ്ട്‌. അങ്ജനെ ഉപശിയ്യയാന്‍ തുനിയുന്ന അന്റ. 
പ്രകന്ടെ ശ്രമവും അസ്ഥാനേത്തിലാണ്ട്‌. അദി വില 
രിയ തരു വസ്ത്രവല്ലേന്നല്; എന്നാല്‍, അതിനെ സ്വയമായി 
സന്പാടിപ്പാനുല ശരതി കൈവശരപ്പുട്തുന്നതള്‌ ഇതിലും 
അഗിക ലിലയേദിയതാണെന്നാണ്ട്‌ പായുന്നത്‌. ജഞ്മാന 
(്ഞിനെറ ശരിയായ പില മഭിയ്്നയിന്‌ ശേഷിയുമള ഒ 
ദ്യപേകന്‍ അദബ്്താക്കളുകട വിദ്യാലയ ജീ ഡിതാനേന്മരം 
അതിനെ സ്പാദിയ്്യാനുക്കു ല്‍്ഷണമായശകതി ലടിയ്ത്ത.. 
പണ്ണണം ഇവരെ അഭ്ൃസിപ്പിണ്ടതാണ്ട്‌; യഞ്ഞാനുവദാന 
കാതര സിഭീയ്ന്നതായ ബുഭിസംസ്നഛരണം ശരിയായ വി... 
ഗര്യസേമാരണന്ന്‌ പ്രറവാന്‍ പടില്ല, അരികില്‍ പെട്ടി. 
ടട തത്ത്വ പരിശോധിഷുന്നതിനും കിപ്പാെ 
ടരികുന്നെ തത്തെ ക്ടുപിടയുംതിനും മദ്മ ശക്തി 
സിദിംജ്യ്ടതാണു' വിദ്യരളയസേത്തിൽന്‍െറ പ്രധാനുരായിട്ടുമ 


ദരം. 


ഒരുവനറെറ വിഭ്യമ്യസേം വല്ല പരീക്ഷാ ജയിച്ച്‌” 
ബ്ര്രം പിടന്നതിനോടക്ൂടി പനിയായി എന്ന്‌ വിചാരി 
ന്നതു്‌ അബ്വമാണ്ട്‌, പ്രാണ ദിദ്യാധയം വിടല്‍ 
മനസ്സിനെ വികസിപ്പിയ്്യയൊ ബദ്ധിയെ പോംിപ്പിയയ്യയൊ 
ചെയ്യുന്നതിനായി യുവാക്കന്മാൻ ക്രമമായ യാതൊരു ഗൂരമ്ം 
ചെയ്യുന്നില്ലെന്നു* ല്യസന്മപ്യവം പറയേ്ടിയിടിഷ്യുന്ു. 
ഒതുത്തന്‍ സ്വയമായി ആകിയ, പ്രവൃത്തിയോ 
ചൊജ്യേണ്ടതായ ഉീഷ്ിതകാലത്തിെറ ഗം കേവലം 
വൃ വ്യയം ചെയ്ുകയാണ്ട്‌ പി. മേഗ്രമല്‍ അറിവ്‌ 


൧൨. ചചിന്താസന്താനം 


സയ്ാഭിയ്ന്നതിനുക്ളു ആധഷ്മമൊ ശമതിയൊ ലിയ. 
തെ പിളാരിമീചാം പി്യാലയത്തില്‍ നിന്നും പിരിയുന്ന. 
ല്‍ അതു്‌ അവക് ലഭിച്ച വില്യാ്യാസത്തിന്‌* ഒര വമിയ 
അപി്ടിയാി ബ്യിയയന്ന. അദിവ്‌ സ്മാമിയുന്ന.. 
(രിനമമ ആഗ്രഹം, ബൊലന്മാക്ക്‌ സഹജമാണ്‌. ഒര ബാലന്‍ 
ചൈതുസ്തത്തോടകൂടിയ ചോട്ടചിഫ്നമാണെന്ന്‌ ഒരു മഹാന്‍ 
പറഞ്ഞിട്ടുണ്ട്‌. ഇപ്രകാരമുള്ള. ഒരു ജിജ്ഞാസമയ അല്യോ- 
പരക്ാര്‍ ആരഭിയ്്്ടതും അതിനെതങ്ങളടെ ശിക്ഷാ സാ- 
ത്റ്റംകൊണ്ടു' ഒരഃസ്ഥിരമായ ശീലമാക്കിത്തിക്കണ്ടതും അവ 
ടെ പ്രധാനമത്മാണ്ട്‌. പരിപ്പിയുനന മൂല്ലായിഷയജ. 
ഭലം സത്തുണ്ടെന്നും അതിനെ ഗ്രഹിയ്യന്നതിന്‌' യത്നം 
ആെവ്രമാണെന്നും ഇവരി കാണിച്ചുകൊടക്ുന്നതാണ്ട്‌ അ. 
പകര പ്രയത്ന ഫലം. പിടൂലേയജിയിതം കുഴിഞ്ഞ. 
ലും സ്വയമേവ ബുദ്ധിസംസ്കണം നടത്തേണ്ടത്‌" അത്യാ- 
പരമാണ്‌ ഏന്നും, അദിയുസധാഭിപ്പാനേക്ള ശകി വളെ 
'സാമമാധിട്ടുേതാണജങ്കിലും അതിനെ ശൂണപ്രമോയിടടമേ 
പത്തില്‍ ഉപായാഗിപ്പുാനുമള ശമി ഇതിലും സാറി 
താണെന്നും, എത്രതന്നെ ലിശിഷ്കമായ അറിവുസധ്ാമിച്ചി. 
രുന്നാധും അതിനെ ലോകേപേകാരാത്ഥമായി ഉപയോഗി 
യുന്നതില്‍ താപ്യമോ ശേഷിയോ ഇല്ലാതിരുന്നാല്‍ അതു 
തിരെ നി്യമായിദപ്പോകുന്നു എന്നും അദ്ലപേകന്മരേടെ വി 
സസാമയ്ത്തിനെറ പാലമായി അരക്കു. 
ജന്നതിന്‌ ഇടയാകേണ്ടല്‍്ട്‌ം 


*രാസ്യ്മാരേ ഒരിയ്യ്വാന്‍ തുന്ിയുന്നുവര്‍ ആളായി 
തങ്ങളെത്തന്നെ ദിയവാന്‍ ശീിയുണം? എന്നുക്മ ത. 
ആം രണാധികാരമുള. മറെറല്ലാവടൈപ്പോലെയും അല്ലോ. 
പരകമാരും രിയ്യ ണ്ടതാണ്‌. തമര്‍ക്കധിനങ്ങളായി.. 
ഭിയയന്ന വികാരങ്ങളെ യഥാവസരം അട്കേകയും തങ്മളടെ 


അദ്യൂപേകവൃത്ി യം 


ഇങ്ങളെ വ്യയം ചെയ്താന്‍ ശക്തിയില്ലാത്തവര്‍ അ. 
നകം ജിന്നസ്വേത്തോടക്ൂടിയ അംഗങ്ഭാം അടങ്ിിടി. 
യുന്ന ഒരു സംഗവാമ്തയോ സമുദായത്തേയോ ഒഴിയയച്വാനാ- 
ടി പറപ്പെടന്നതു്‌ ഒരു സാഫസപ്രവൃത്തിയല്ലയോ എന്ന്‌ 
സംശയിയ്ല്േണ്ടിയിടിയ്ന്നു. നാം അയ്യന്മാടോട്‌* മലപ 
രിയുന്നതിനൊ യുദോത്തിനൊ ഒരുങയോദം നമ്മുടെ അം. 
ജങ്ങളെ ഒതുക്കുകയും അരയും തലയും മുവദമകേയും ചെ... 
രൂന്നുണ്ടല്ലോ. ധിഷയമ്ടില്‍ ഇപ്പകാരം തന്നെ മനു. 
ഗ്്രീങയും ഒരുക്കേണ്ടതാണ്‌. ഒെല്ലപേകയ ബാല്മാരെ 
(ണല്ലോ ഭയാനകത. ഇത്‌ വളരെ ലഘുവായി. 
ടൂ കാമാണെന്ന്‌ പലം വിചാിച്ചുപോയേക്കാം. എ 
(നാല്‍, ഇഡ്രകാമേമ, വിചാരം തീരെ അബദാമാണെന്ന്‌ 
,അദ്യാപകവ്ൃത്തിയില്‍ അല്ലകാലമെയിലും ഇടിയ്യനിടയോ 
കിട്ടമേപമ്൦ അധികട്രേയസക്ൂടാതെ അറിയാുന്നതാബ്‌ 
ബാലയ്മാര്‍ പ്രണ ലീലാതല്പ്മോരം, ചപലബ്ദദറികം, 
ഉത്സാഫശീലന്മാരും, സ്വാതന്ത്രപൃത്തിന്‍െറ അതാരു രി 
കളും ആയിട്ടാണല്ലെം കാണപ്പെടന്നത്‌. ഇവരടെ രം 
്വാദയികയും അനുപരതമായി പ്രവരിച്ചുകൊണ്ടിടിയും. 
(തുമായ ശകരികളെ തനറെറ ആജരെയ്്‌ കീഴ്ട്കിക്കൊ 
ഒ൫പ്പോകുന്നതിന്‌' ചില വിശേഷ ഗുണകം ഉ ഒരാധാക്ക 
മാത്രമെ സാധിയ്്രാന്‍കഴികയുളളും ഒു സ്ത്ര ഒര ശാസ 
അതിനേ മടിയ്ന്ന അല്ലോപകനെറ പ്രതിചമായയായിട്ടം- 
ഞ്‌ ഇടിയുന്നത്‌. മരു സത്ൂളിന്‍െറ ജ്യാതിയും യ്രേയസ്സും 
അതിന്‍െറ ഭണേ രീതിയെ ആശ്രയിച്ചുതന്നെ ഇടിയുന്നു. 
ഓം വാസ്തവം അല്ലോപേകന്മാര്‍ സാ ഖര്‍മ്മിച്ചു പ്രവി - 
്യ്േണ്താണ്ട്‌. രേണശക്തി ഏറക്കുറെ സ്വാഭായികമാ- 
ട്ടു, ഒരു ഗുണമാണെജിലുട പരിഗ്രമം കൊണ്ട്‌: അതു്‌ 
ഭിയ്യയുലാം സമ്പാടിയ്ാവുന്നതായിട്ടാണിടിയയയന്നത്‌. രണ 


ക്‌ ചിനതാസന്നുനം 


(കതി ഒന്നുണ്ടെങ്കില്‍ മല്ലോപകറെറ പ്രയാസത്തില്‍ പം. 
(തിഴിലധികവും നീങ്ങിപ്പോയതായി വിചാിയ്ാം. നേരെ 
കരിച്ച്‌ ഒം ഗുണം ഇല്ലാത്ത ഒ്റ്റപേകന്‍ തറയും അ... 
്താക്കളുടേയും ശകതിയേയും സമയത്തേയും കണകില്ലാതെ 
വൃഥാ വ്യയം ചെയ്യുന്നു എന്ന്‌ മാത്രമല്ല, മറ൨ പല മോഷ-. 
അറാംക്കം ഫോതുഭൂതനായും തീരുന്നു. എന്നാല്‍, രണശകരി 
പരീക്ഷിയ്യേണ്ടതു്‌ ആട്ടമായി തങ്ട്ടില്‍തന്നെയാണ്ട്‌. ഒരു 
ദെസസ്രത്ത നടിയ്യന്ന അധിപനം, ഒരു സസ്്റിനെ പ. 
ശീകമിയ്ാനിക്ിയുന്ന വാശിയും ഒരു സ്ര ഭരിയുന്ന 
അ്യോപകന്ം തങ്ങളുടെ ജോലിയില്‍ പിര പ്രപ്പിയഛത 
കൂന്നതായ ഉത്തമ ഗുണം *സ്വരരട്നം' ഒന്നുതന്നെയാണ'. 


അദ്ലോപക ജോടിയില്‍ തങ്ങളുടെ ക്ഷമാശീലത്െ പ. 
ഭീഷഷിയയന്നതായ അനേകം സനം നേടിട്ടന്നവരന്നേകം. 
എന്നാല്‍, ഭം സന്മമിങ്ങളില്‍ ഒക്കെയും അടക്ഷമില്ലാതെ 
കോപിച്ച്‌ വാളളക്കുന്ന അറ്റേപേകന്മാര്‍ അവരുടെസ്ഥാ... 
(ഇത്ിനെറ ശഗെേവും മനസിന്‍റെ സമാധാനവും ഇല്യാമതെ 
ക്കന്നവെനല്ലാതെ ഇതു നിമിത്തം മറെറായേ പാലപ്പ്ിയും 
കണ്ടാകന്ില്ല. ഇതുകൊണ്ട്‌: അയ്ല്യതാക്കളുടെ ഒതുറവകള 
ജെല്ലം കണ്ടുകൊണ്ട്‌ മിണ്ടാതെ ഇടിയ്ല,ണമെന്നല്ല അത 
ക്കേണ്ടത്‌ അവയുടെ താരതമ്യം ശ്ഫിച്ച' അവയ 
(ലിവേകുപുദ്യിമായ പരിഹാരം ചെയ്യേണ്ടതായ ചുമതല അ. 
ഒപേകന്മാര്‍ പിസ്്രിചുകൂട എന്നു മായരമാണ്ട്‌. ബാലന്മാര്‍ 
സുമം യുഫിയ്തനനതിലും കണ്ടു പടിയ്ചന്നതിലും പ്രത്യേക 
താളവും വൈദശല്യവും ഉമവമാണ്ട്‌. അതിനാല്‍ അവ 
ടെ മുയില്‍ ഇരിയൂകുന്നതും അവക്ഴ സദാ ഉപദേശം കൊ... 
ഭൂക്ന്നതുമായ അ്ലോപകടെറ സ്വഭാവം, പ്രവൃത്തി മുത. 
ലയേവ അവിട ഉത്തമങ്ങളായ ദരഷ്ലാന്മങ്ങമായിരിപ്പാന്‍ ഉ. 


അദ്ലോപകവ്ൃക്ി ൧൧൭൫൭ 


(തമന്നവയായിരിഴ്ലണ്ടതാണെന്നും തങ്ങളുടെ ഗെേേരി-. 
യ കൃത്യനിദ്യൂഫണത്തിന്‌ ആത്മടമനം, ക്ഷമ, സ്വച്ഛ വ 
(കടന മുതലായ ശ്രേഷ്ഠുണങ്ങറം അത്യയാവശ്യങ്ങളാണെന്നും 
അദ്്പകന്മാക്‌' പൂതു്റ്ാധം ഉണ്ടായിരിയ്്്താണ്ട്‌.. 
അനാവശ്യമായ ചൂരല്‍ പ്രയോഗം, അന്രാപ്യ്ജയ ആ. 
ക്ഷേപ വാക്കുകാം, സന്മാമാചിതങ്ങളല്ലാത്ത തപദേശങ്ങറം 
ഇലയെ ഒര്ലപകന്‍ അവലംിയുചന്നതിന്‌ നിര്‍ബന്ധിത 
(ണെന്ന്‌ യിചാിയയ്ന അവസമങ്ങളിലും അവയെ ഒഴി. 
യാന്‍ ്രമിയ്്േണ്ടതാ്്‌. ബാലന്മമമുടെ ആത്മാഴിമാന. 
ത്തെ ക്ഷയിപ്പിയഛന്നതിനിടയുക്കതായ യാതൊരു പ്രവൃത്തിയും 
അല്ലോപേകന്‍ ചെയ്തരകൂടാത്തതാകുന്നു. 

ഒരു കുതിര അതിനറെ | പതിയുന്ന ആളിനെ 
സ്വര്‍വം, അയാം കടിഞ്ഞാണ്‍ പിടിയന്ന സസ്ത്രമായം 
കൊണ്ട്‌ കജണത്തില്‍ മനസ്സിലാകുന്നു. ഫിന്ീട്‌, അതിനറെറ 
പ്രദൃ്തികാം ഒമ്യും ശാ ഇമ്ഞാനത്തെ അടിസ്ഥാനമാക്കി 
കകൊണ്ടോകന്നു. ഇഡ്രകാരംതുന്നെ ബാലന്മാര്‍ അല്ലോപേക.. 
മാമെ ക്കി നോന്നേതില്‍ നിപുണ്മാരാണ്ട്‌. ണ്-. 
പകന്‍ യോഗ്ലനൊ അയാഗ്ലനൊ എന്നു ആല്ലമായി ി- 
രിയ്യ മം ശൂ്ോണ്ട്‌. ഇള അഴ്ുരപകനമാമ്മ്‌ ഘം 
നക്ഷയമായിട്ടുമു ഒല കാമ്മാണെന്ന്‌ തോന്നിയേക്കാം, 
ഇതു്‌ പരമാത്ിമോയിട്ടുമമ. ഒരു സംഗതിയാണെന്ന്‌' പിച്‌ 
രിച്ച്‌ സമാധാനപ്പെടകായ നിവ്ൃക്കിയുജു. മേഖധികാികം, 
(ശഃ വാസ്തവം കലേക്രമംകൊണ്ട്‌: മാത്രമ ഗ്രദിയയചസ്ധും 
ഇതുതന്നെയും സംശയത്തിലാണ്‌. ഒരാദക്ക്‌ ഭരണശകരി 
മണ്ടാ ഇല്ലുയൊ എന്ന്‌: നിശ്ചഷിയന്നതിന്‌ അന്ന്മാരെ 
ക്കാഥം അധികം സൌകേഷ്യം ഭണത്തിനധീനന്മായിരിയു 
അവഭ്ര തന്നെയാണല്ലൊ, പോമ്മില്‍ കുട്ടികറം സൂക്്ു. 
ഗ്രഹത്തില്‍ സമത്ഗ്മാതമണേല്ലെ. ആദ്യമേ തന്നെ 


൧൬ ചിന്താസന്താനം 


,അയോസ്ലരനന്നമള ഒരു വിധി സമ്ധാിച്ിടടമ, അന്റോപകന്‍ 
പിന്നീട്‌ ആ സ്രടിലൊ ക്ാസിലൊ ഇരിയുന്നതു കൊണ്ട്‌ 
രല കുടിപ്പു്മം ഇടയായിത്തിരാവുന്നതാ്്‌.. അതു തം. 
ന്നല്ല, പിന്നീട നല്ല പേ സന്ധാടിയ്ുന്നതിനും അട 
എുപ്പമില്ല, അതിനാല്‍ അല്ലോപകന്മാര്‍ ആളൂമേ തന്നെ 
ബാലന്മാദില്‍ ഒരു ചീത്ത അഭിപ്രായത്തിന്‌ ഇട കൊടുക്ക 
തിരിയാന്‍ പേണ്ട കടുതലോടുകൂടി പ്രവൃത്തിയ്യണ്ടതാണ്ട്‌.